therasas

ആലുവ: മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകുന്ന സെൻസറുകൾ ഒരുക്കി എറണാകുളം സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ് വിദ്യാർത്ഥിനികൾ. മണ്ണിനുണ്ടാകുന്ന ചലനങ്ങൾ കൃത്യമായി വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി അവതരിപ്പിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ റോസന്ന പാറയ്ക്കലും നിധി രതീഷുമാണ് കണ്ടു പിടിത്തം അവതരിപ്പിച്ചത്. മണ്ണിടിച്ചിൽ സാധ്യതയുണ്ടെങ്കിൽ നേരിട്ട് സമീപവാസികളുടെ മൊബൈലിലേക്ക് സന്ദേശവുമെത്തും. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ മുകളിലേക്ക് മണ്ണിടിഞ്ഞാൽ ലൊക്കേഷൻ സഹിതം പൊലീസ്, അഗ്നിരക്ഷാ, ആംബുലൻസ് എന്നിവയ്ക്ക് സന്ദേശം അയക്കാനും സാധിക്കും. അപകടകരമായ നിലയിൽ തടാകത്തിലോ പുഴയിലോ മറ്റോ ജലനിരപ്പ് ഉയർന്നാലും മൊബൈലിൽ സന്ദേശമെത്തും.