ss

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ 18ന് 'നയൻതാര: ബിയോണ്ട് ദ ഫെയറി ടേൽ’ എന്ന ഡോക്യു-ഫിലിം നെറ്റ്ഫ്ലിക്സ് സ്ട്രീം ചെയ്യും . മലയാളത്തിൽ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ചലച്ചിത്രയാത്ര പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നയൻതാരയുടെ ആവേശകരമായ ജീവിതമാണ് ആരാധകർക്കായി നെറ്റ്ഫ്ലിക്സ് ഒരുക്കുന്നത്.
അധികമാർക്കും അറിയാത്ത,തീർത്തും സ്വകാര്യമായ നയൻതാരയുടെ വ്യക്തിജീവിതത്തെ നടിയുടെ ആരാധകർക്ക് മുന്നിൽ പിറന്നാൾ സമ്മാനമായി അവതരിപ്പിക്കുകയാണ് ഈ ഡോക്യു-ഫിലിം. സ്വപ്നതുല്യമായ തന്റെ ചലച്ചിത്രജീവിതം സമാനമായ ആഗ്രഹങ്ങൾക്കായി പരിശ്രമിക്കുന്നവർക്ക് ഊർജ്ജമാകാൻ അവർ സമർപ്പിക്കുന്നു. സിനിമാ താരമെന്നതിനപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകർക്ക് അടുത്തറിയാം.