v

വിസയുടെ പേരിൽ പത്ത് ലക്ഷത്തിലധികം രൂപ കൈപ്പറ്റിയ ഐറിഷ് കൺസൾട്ടന്റ് ഗ്രൂപ്പിൽ നിന്ന് ഒന്നരവർഷമായി വിസ കിട്ടാത്തതിനെ തുടർന്ന് പണം തിരികെ ആവശ്യപ്പെട്ട് തൃശൂർ എം.ജി റോഡിലുള്ള ഓഫീസിന് മുന്നിൽ പ്രതീകാത്മക മൃതദേഹവുമായി സമരം ചെയ്യുന്നവർ.