തൊടുപുഴ: നഗരസഭയിൽ നിന്നും സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ വിധവപെൻഷൻ/50 വയസ്സ്കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്നതും 60 വയസ്സിന് താഴെ പ്രായമുള്ളവരുമായ ഗുണഭോക്താക്കൾ പുനർവിവാഹം/വിവാഹം കഴിച്ചിട്ടില്ലാ എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫീസർ/ വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്,ആധാർ കാർഡിൻ്റെ പകർപ്പ് എന്നിവ ഡിസംബർ31 ന് മുമ്പായി നഗരസഭാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. സർട്ടിഫിക്കഫറ്റ് ഹാജരാക്കാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ തുക തുടർന്ന് ലഭിക്കുന്നതല്ലന്ന് സെക്രട്ടറി അറിയിച്ചു..