വണ്ണപ്പുറം: മുള്ളരിങ്ങാട് മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി. കവളങ്ങാട് പഞ്ചായത്തിലെ പനംകുഴിക്കും കുളവിപ്പാറയ്ക്കും ഇടയിലെ റോഡരികിലാണ് തിങ്കളാഴ്ച രാത്രി ഒൻപതോടെ ആനയെത്തിയത്. ദ്രുതകർമ്മസേന അംഗങ്ങൾ സ്ഥലത്ത് ഉണ്ട്‌. നാട്ടുകാർ പ്രതിഷേധവുമായി ആദ്യം തടിച്ചു കൂടിയിരുന്നു. ഇപ്പോൾ ഇരു കൂട്ടരും ചേർന്ന് ആഴികൂട്ടി ആനയെ തുരത്താൽ ശ്രമിക്കുകയാണ്. കാട്ടാന ആക്രമണത്തിൽ അമർ ഇലാഹി എന്ന യുവാവ് മരിച്ച തേക്കിൻ കൂപ്പിൽ നിന്നും ഒരു കിലോമീറ്റർ അകലെ തലക്കോടാണ് ആന നിലയുറപ്പിച്ചിട്ടുള്ളത്.