light

കോരുത്തോട് : ശബരിമല തീർത്ഥാടനപാത, സദാസമയംതിരക്ക്, കുത്തനെയുള്ള ഇറക്കം, ഒരപകടം നടന്നിട്ട് ദിവസങ്ങളേ ആയുള്ളൂ. പരിക്കേറ്റത് 15 അയ്യപ്പഭക്തർക്ക്. എന്നിട്ടും അധികൃതർക്ക് അനക്കമില്ല. വഴിവിളക്ക് പോലുമില്ലാത്ത ഈ റോഡിൽ വാഹനങ്ങൾ എങ്ങനെ അപകടത്തിൽപ്പെടാതിരിക്കും. രാത്രിയിലും, പുലർച്ചെയും എന്തെങ്കിലും അത്യാഹിതമുണ്ടായാൽ വഴിവിളക്കുകൾ ഇല്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസമാകുകയാണ്. ഇറക്കത്തിൽ മതിയായ റിഫ്ലക്ടറുകളുമില്ല. മടുക്കയിൽ പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങിയത് മാത്രമാണ് ഏകആശ്വാസം.

അപകടങ്ങൾ തുടർക്കഥ
കഴിഞ്ഞ ശബരിമല സീസണിലും ഇവിടെ അപകടങ്ങൾ പതിവായിരുന്നു. ശബരിമല സുരക്ഷാ ക്രമീകരണങ്ങൾക്കായി വിനിയോഗിക്കുന്ന ഫണ്ട് ഉപയോഗിച്ച് വെളിച്ചം ഏർപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്നാവശ്യം. അല്ലാത്തപക്ഷം രാഷ്ട്രീയം നോക്കാതെ നാട്ടുകാർ ചേർന്ന് ലൈറ്റുകൾ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞു.