d

നീ അറിയുക,
വല്ലപ്പോഴുമെന്നെ.
നിനക്കറിയാനൊക്കു-
ന്നിടത്തെല്ലാം തേടുക.
എല്ലാത്തിനും,ഉത്തരം
കിട്ടുമെന്നോർക്കുക,
ആതാകാം ഞാൻ

തേടിയാലും തേടാതിരുന്നാലും
എന്നെയറിയാനാവും,
അവിടെയാണ് ഞാനെന്ന
സത്യത്തെ തിരിച്ചറിയുന്നത്.
സത്യമെന്തെന്നറിയാതെ

കുറ്റപ്പെടുത്തുന്നവർ,
ഇല്ലാത്തത് പുലമ്പുന്നവർ
അവരൊക്കെ, ഒരുനാൾ എന്നെ
തിരിച്ചറിഞ്ഞേക്കാം.
കാപട്യമോതുന്നവരെ,
നല്ലവരെന്നുകരുതു-

ന്നവരോർക്കുക,
സത്യത്തിനെന്നും നന്മയുടെ
സുഗന്ധമുണ്ടെന്ന്...
അവിടെയാണെന്റെ പ്രാണൻ,
അവിടെയാണെന്റെ സ്വത്വം.