ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹമാസ് ബന്ദികളെയെല്ലാം വിട്ടയച്ചതിന് പിന്നാലെയാണ് ട്രംപ് അഭിസംബോദന ചെയ്തത്