sa

തത്വചിന്തകൻ, മനശാസ്ത്രജ്ഞൻ, ചിത്രകാരൻ, കവി അതിലുപരി ദാർശനികൻ കൂടിയായ നിത്യഗുരു, ശ്രീനാരായണ ഗുരുവിന്റെ ദർശനം ആധുനികതയുടെ പ്രഭയിൽ പുനർവായനം ചെയ്ത മഹാചിന്തകനായിരുന്നു. നിത്യഗുരുവിനെ ഓർക്കുന്നത് ഒരു സ്മരണാചരണമല്ല, മറിച്ച് ജ്ഞാനം, സ്നേഹം, സത്യം എന്നിവയെ ഒന്നിപ്പിക്കുന്ന ഒരു ബോധയാത്രയിലേക്കുള്ള തിരിച്ചുപോക്കാണ്.
നിത്യഗുരു അതുല്യമായ ചിന്താവ്യാപ്തിയുള്ള വ്യക്തിയായിരുന്നു. ഭാരതീയ ആത്മീയ പരമ്പരയിൽ ആഴത്തിൽ വേരൂന്നിയതും, പാശ്ചാത്യ തത്വചിന്തയോടും മനശാസ്ത്രത്തോടും തുറന്ന മനസും ഒന്നുചേർന്ന വ്യക്തിയായിരുന്നു അദ്ദേഹം. ശങ്കരനും സ്പിനോസയും, നാരായണഗുരുവും കൾ യുങും, ഉപനിഷത്തുകളും ആധുനിക അസ്തിത്വവാദവും എല്ലാം അദ്ദേഹത്തിന്റെ ദർശനത്തിൽ സ്വാഭാവികമായി സംവദിക്കുന്നു.


മനുഷ്യന്റെ സമഗ്രദർശനം
നിത്യഗുരുവിന്റെ ചിന്തയുടെ മദ്ധ്യബിന്ദുവിൽ മനുഷ്യന്റെ സമഗ്രതയാണുള്ളത്. വിവരവത്ക്കരണവും സാങ്കേതികവിദ്യയും മനുഷ്യനെ വിഘടിപ്പിച്ച ഈ കാലത്ത്, മനുഷ്യൻ ശരീരമോ മനസോ മാത്രമല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ബോധം, സ്നേഹം, സൗന്ദര്യം ഇവയാണ് ജീവിതത്തിന്റെ മൂന്നു പ്രധാന അളവുകോലുകൾ. അദ്ദേഹത്തിന്റെ “Awareness cannot be mechanized, because it is the witness of all mechanism”  ഇന്ന് കൃത്രിമ ബുദ്ധിയുടെ കാലത്ത് അത്യന്തം പ്രസക്തമാണ്. യന്ത്രങ്ങൾ ബുദ്ധിയെ അനുകരിച്ചാലും ബോധത്തെ ആവർത്തിക്കാൻ അവയ്ക്ക് സാധിക്കില്ല. ബോധം അനുഭവത്തിന്റെ ഉറവിടമാണ്, യാന്ത്രികതയുടെ അല്ല.
മനശാസ്ത്രജ്ഞനായ നിത്യഗുരു, മനസിനെ രോഗമായല്ല കണ്ടത്, മറിച്ച് അതിനെ ദർശനത്തിലൂടെ ശുദ്ധീകരിക്കാവുന്ന പ്രതിഫലനമെന്ന നിലയിലാണ് സമീപിച്ചത്. Psychology of Darsanamala, ഭാരതീയമനശാസ്ത്രം, That Alone– The Core of Wisdom തുടങ്ങിയ കൃതികളിൽ ആഴമേറിയ മനഃശാസ്ത്രബോധം തെളിഞ്ഞുനിൽക്കുന്നുണ്ട്. ഇന്നത്തെ മൈൻഡ്‌ഫുൾനെസ് പ്രസ്ഥാനങ്ങളും എമോഷണൽ ഇന്റലിജൻസ്, ട്രാൻസ്പേഴ്സണൽ സൈക്കോളജി എന്നീ മേഖലകളും അദ്ദേഹത്തിന്റെ ചിന്തയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.

നിത്യഗുരു ചിത്രകാരനും കവിയുമായിരുന്നു. അദ്ദേഹത്തിന് കല വിനോദമല്ല, വെളിപാടാണ്. “സൗന്ദര്യം സത്യത്തിലേക്കുള്ള വാതിൽപ്പടി” എന്നും യതി വിശ്വസിച്ചു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ അതിന്റെ ലാളിത്യത്തിലും ആന്തരിക പ്രഭയിലും ബോധത്തിന്റെ സൂക്ഷ്മാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നു. ഇന്നത്തെ ആർട്ട് തെറാപ്പി, ക്രിയേറ്റീവ്, ഹീലിംഗ് തുടങ്ങിയ പ്രസ്ഥാനങ്ങൾ നിത്യഗുരുവിന്റെ ചിന്തയുമായി ചേർന്നിരിക്കുന്നു.

ആധുനികതയെ അഭിമുഖീകരിച്ച ആത്മീയത
നിത്യഗുരുവിന്റെ ആത്മീയത ജീവിതത്തിൽ നിന്നുള്ള പലായനമല്ല, മറിച്ച് അതിനെ ധൈര്യത്തോടെ നേരിടാനുള്ള ചൈതന്യമാണ്. “Spirituality is not an escape, it is an encounter” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ അതിനു തെളിവാണ്. യഥാർത്ഥ ആത്മവികാസം സാമൂഹിക ഐക്യം, നൈതികജീവിതം, സഹാനുഭൂതി എന്നിവയിലൂടെ പ്രകടമാകണമെന്ന് അദ്ദേഹം ഉറപ്പിച്ചു.
അദ്ദേഹത്തിന്റെ സമാധാനദർശനം ഇന്നത്തെ ആഗോള സുസ്ഥിരവികസന ലക്ഷ്യങ്ങൾക്കും (SDGs) പ്രത്യേകിച്ച് ശാന്തിയും നീതിയും ഉറച്ച സ്ഥാപനങ്ങളും എന്ന ലക്ഷ്യത്തിനും (SDG 16) പിന്തുണ നൽകുന്നു. ചിന്തയിലും കലയിലും മനശാസ്ത്രത്തിലും സാമൂഹികനീതിയിലും എല്ലായിടത്തും നിത്യഗുരു ആധുനിക കാലത്തേക്കുള്ള വഴികാട്ടിയാണ്. “ബോധപൂർവ്വം ജീവിക്കുക, കരുണയോടെ ബന്ധപ്പെടുക, സൃഷ്ടിപരമായി പ്രവർത്തിക്കുക.” എന്ന ദർശനം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനുഷ്യരാശിക്കുള്ള ആത്മീയ മന്ത്രമാണ്. യന്ത്രങ്ങൾ കൂടുതൽ ബുദ്ധിമാനാകുമ്പോൾ മനുഷ്യൻ ബോധരഹിതനാകാതിരിക്കാൻ, നിത്യഗുരുവിന്റെ ചിന്തകൾ ഓർമ്മിപ്പിക്കുന്നു. യഥാർത്ഥ പുരോഗതിയുടെ അടിസ്ഥാനം ബോധമാണ്. അതിനാൽ, ഗുരു നിത്യചൈതന്യ യതിയെ ഓർക്കുന്നത് ഒരു മഹാനായ തത്വചിന്തകനെ അനുസ്മരിക്കലല്ല, മറിച്ച് ജ്ഞാനവും സ്നേഹവും ബോധവും ഒന്നായി ചേരുന്ന ഒരു ജീവത ദർശനത്തെ പുതുക്കി കണ്ടെത്തലാണ്.