SignIn
Kerala Kaumudi Online
Sunday, 05 October 2025 1.03 AM IST

ഹൃദയ താളം കാത്തിടാം...

Increase Font Size Decrease Font Size Print Page
herat


നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ ജോലി ചെയ്യുമ്പോഴോ മറ്റോ കുഴഞ്ഞുവീണുള്ള മരണ വാർത്തകളെപ്പറ്റി നമ്മൾ കേൾക്കാറുണ്ട്. മസ്തിഷ്‌കത്തിലേക്കുള്ള രക്തയോട്ടം പെട്ടന്ന് നിലയ്ക്കുന്നതാണ് ഇത്തരം അപകടങ്ങളുടെ കാരണം. ഹൃദയത്തിന്റെ പ്രവർത്തനം തടസപ്പെടുമ്പോഴോ മസ്തിഷ്‌കത്തെ ബാധിക്കുമ്പോഴോ ഹൃദയത്തിന്റെ രക്തചംക്രമണം ഒരുനിമിഷം താളം തെറ്റുമ്പോഴോ തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയും കുഴഞ്ഞ് വീഴുകയും ചെയ്യും. അതിവേഗം ഹൃദയത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കാൻ സാധിച്ചില്ലെങ്കിൽ ഇത് മരണത്തിന് കാരണമാകും. ഇത്തരം സന്ദർഭങ്ങളെ കൃത്യമായി കൈകാര്യം ചെയ്യാൻ പലപ്പോഴും നമുക്ക് സാധിച്ചെന്ന് വരില്ല.
ഹൃദ്രോഗത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ചും അതെങ്ങനെ തടയാം എന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് സെപ്തംബർ 29ന് ആചരിക്കുന്ന ലോക ഹൃദയ ദിനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹൃദ്രോഗത്തെ നിശബ്ദ കൊലയാളി എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള കണക്കുകളനുസരിച്ച് ഏകദേശം 18 ദശലക്ഷത്തിലേറെ ജീവനുകൾ പ്രതിവർഷം ഹൃദ്രോഗം മൂലം പൊലിയുന്നുണ്ട്. എന്നാൽ ഇതിൽ 80 ശതമാനത്തിലേറെ തടയാനാകും എന്നതാണ് സത്യം. വേൾഡ് ഹാർട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് ഈ ദിനം എല്ലാ വർഷവും ആചരിക്കുന്നത്.
ആധുനിക കാലത്തിൽ ഏറ്റവുമധികം ആളുകൾ മരണപ്പെടുന്നതിന് പ്രധാന കാരണമായി ഹൃദ്രോഗവും രക്തധമനി രോഗവും മാറിയിട്ടുണ്ട്. നേരത്തെ പ്രായമായവരിലാണ് ഹൃദ്രോഗം കൂടുതലായി കണ്ടിരുന്നതെങ്കിൽ ഇന്ന് പ്രായഭേദമന്യേ കുട്ടികളിൽ പോലും പിടിപെടുന്നുണ്ട്. കൊളസ്‌ട്രോൾ, പ്രമേഹം, ഉയർന്ന രക്തസമ്മർദം, പുകവലി, മാനസിക സമ്മർദ്ദം, അമിതഭാരം, മോശം ഭക്ഷണക്രമം, വ്യായാമം ചെയ്യാതിരിക്കൽ, അമിതമായ മദ്യപാനം എന്നിവയെല്ലാമാണ് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നത്.

ഹൃദയ കാര്യം
ശ്രദ്ധയോടെ
ശരീരത്തിനും ഹൃദയത്തിനും എന്താണ് ആവശ്യമെന്ന് മനസിലാക്കി വേണം ആരോഗ്യ സംരക്ഷണം നടത്താൻ. അതിന് ഡോക്ടറുടേയും പരിശീലകന്റെയും സഹായം തേടാം. കൊവിഡിന് ശേഷം ഹൃദ്രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിട്ടുള്ളത്. ഇക്കാലയളവിൽ ദീർഘകാലം വീടിനകത്തളങ്ങളിൽ മാത്രം നിയന്ത്രണങ്ങളോടെ കഴിയേണ്ടി വന്നതിനാൽ പലരിലും മാനസിക പിരിമുറുക്കം അനുഭവപ്പെട്ടതാണ് കാരണം.
ആരോഗ്യകരമായ ജീവിതശൈലിയും ചിട്ടയായ ഭക്ഷണശീലവും പിന്തുടർന്നാൽ ഹൃദയാരോഗ്യത്തിന് പൂർണ്ണ സംരക്ഷണമേകാനാകും. ഹൃദയത്തെ സംരക്ഷിക്കാനുള്ള ഏറ്റവും പ്രധാന നിർദ്ദേശമായി വിദഗ്ദ്ധ‍ർ പറയുന്നത് പുകവലി പൂർണ്ണമായും ഉപേക്ഷിക്കുക എന്നതാണ്. പുകവലിയില്ലാത്തവർ പുകവലിക്കുന്നവരുടെ അടുത്തു നിന്ന് പരമാവധി അകന്നു നിൽക്കണം. കാരണം 'പാസീവ് സ്‌മോക്കിംഗ്' മൂലമുള്ള ഹൃദ്രോഗ നിരക്കും കൂടി വരുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. പുകവലി ഹൃദയത്തിനു പുറമേ, മറ്റ് അവയവങ്ങളെയും മോശമായി ബാധിക്കും. കൂടാതെ, ചിട്ടയായ ഡയറ്റ് സൂക്ഷിക്കാനും ശ്രദ്ധിക്കണം. അത് ഹൃദയാരോഗ്യത്തിന് പ്രധാനമാണ്. പായ്ക്കറ്റ് ഭക്ഷണങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണവുമാണ് പ്രധാനമായും ഹൃദയാരോഗ്യത്തെ വെല്ലുവിളിക്കുന്നത്. സോഫ്റ്റ് ഡ്രിംഗ്സ്, ഫാസ്റ്റ് ഫുഡ്, മധുരപലഹാരങ്ങൾ തുടങ്ങിയവയെല്ലാം അധികമാകാതെ മിതമായ രീതിയിൽ കഴിക്കുന്നതാണ് നല്ലത്.

ഭക്ഷണവും
ഉറക്കവും
നിത്യേനയുള്ള ഭക്ഷണ ക്രമത്തിൽ ധാരാളം പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. അതുപോലെ നാരുകളടങ്ങിയ ഭക്ഷണവും കൂടുതൽ കഴിക്കണം. കൂടാതെ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങളെയും അകറ്റി നിറുത്താതിരിക്കുക. ആധുനിക തൊഴിൽ സാഹചര്യമനുസരിച്ച് പലർക്കും കൃത്യമായി ഉറക്കം ലഭിക്കാറില്ല. എന്തുതന്നെയായാലും ഉറങ്ങാതിരിക്കുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാൽ മതിയായ ഉറക്കം ലഭ്യമാക്കുക. മുതിർന്നവർ ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ വരെയും കുട്ടികൾ എട്ട് മുതൽ ഒമ്പത്‌ മണിക്കൂർ വരെയും ഉറങ്ങണം. സ്ഥിരമായി ആറു മണിക്കൂറിൽ കുറവ് ഉറങ്ങുന്നവരിൽ ഹൃദയാഘാതം, ഹൃദയ ധമനിയിൽ ബ്ലോക്ക് എന്നീ പ്രശ്നങ്ങളുണ്ടാകാനുള്ള സാദ്ധ്യയേറെയാണ്. പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്രോഗ സാദ്ധ്യത കൂട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ആരോഗ്യപ്രശ്നങ്ങളെ അകറ്റാൻ ശ്രമിക്കുക. ഉപ്പും പഞ്ചസാരയും നിയന്ത്രിക്കുന്നത് പ്രമേഹം, കൊളസ്‌ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയെ അകറ്റാൻ ഒരു പരിധിവരെ സഹായിക്കും. അതുവഴി ഹൃദയത്തിനും സംരക്ഷണമൊരുക്കും.
മദ്യപാനം അമിതമായാൽ രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കൂടും. ഇത് ഹൃദ്രോഗത്തിനുള്ള പ്രധാനപ്പെട്ട കാരണമാണ്. അതിനാൽ മദ്യപാനം ഒഴിവാക്കുക. ഹൃദയത്തിന്റെ ആരോഗ്യത്തിന് വ്യായാമവും നിർബന്ധമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും ശരീരം നന്നായി വിയർക്കുന്ന വിധം വ്യായാമം ചെയ്യുക. അത് നടത്തമോ ഓട്ടമോ എന്തുമാവാം. നിങ്ങൾക്ക് ഏറ്റവും അനുയോജ്യവും സൗകര്യപ്രദവുമായ വ്യായാമ മുറകളാണ് തിരഞ്ഞെടുക്കേണ്ടത്. ഇന്ന് ഭൂരിഭാഗം പേരും തിരക്കേറിയ ജീവിതം നയിക്കുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ ആരോഗ്യം ശ്രദ്ധിക്കാൻ നമ്മളിൽ പലരും മറക്കുന്നുണ്ട്. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ ഹൃദയത്തെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന കാര്യം അവഗണിക്കരുത്. രോഗമുള്ളവർക്ക് ചികിത്സാ സംവിധാനങ്ങളെല്ലാം സർവ്വസാധാരണമായി ലഭ്യമാണ്. ശാസ്ത്രത്തോടൊപ്പം സാങ്കേതികവിദ്യയും പുരോഗമിക്കുന്നതിന് അനുസരിച്ച് അതിനൂതന ചികിത്സാ രീതികൾ ലഭ്യമാണ്. എന്നിരുന്നാലും അസുഖം വരാതെയുള്ള ഹൃദയസംരക്ഷണം തന്നെയാണ് ചികിത്സയേക്കാൾ ഏറ്റവും ഉചിതവും ഉത്തമവുമെന്ന കാര്യം മനസിലാക്കി മുന്നോട്ടു പോവാം.

TAGS: HEART DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.