SignIn
Kerala Kaumudi Online
Tuesday, 26 September 2023 7.14 PM IST
TOP STORIES
SPECIALS
EDITORIAL | Sep 26
ബോർഡും മുടിയും ഒപ്പം ഉപഭോക്താവും ഉപഭോക്താക്കളെ എന്നും ശത്രുപക്ഷത്തു നിറുത്തി അവരിൽ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപിക്കാറുള്ള കെ.എസ്.ഇ.ബി വീണ്ടുമൊരു നിരക്കു വർദ്ധനയ്‌ക്ക് കോപ്പുകൂട്ടുകയാണ്. മിക്കവാറും അടുത്തയാഴ്ച തന്നെ അതു സംബന്ധിച്ച തീരുമാനം വരും. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ ഇരുപതോ ഇരുപത്തിയഞ്ചോ ശതമാനം മാത്രം ഉത്‌പാദിപ്പിക്കാനേ ഇത്ര കാലമായിട്ടും കെ.എസ്.ഇ.ബിക്ക് കഴിയുന്നുള്ളൂ. ശേഷിക്കുന്നത് പുറമേനിന്നു വാങ്ങിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ചെലവാകട്ടെ ഭീമമാണ്. അപ്പപ്പോൾ ഉപഭോക്താക്കളുടെ മേൽ അധികനിരക്കും സെസും ചുമത്തി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ്. താരതമ്യേന കുറഞ്ഞ വിലയ്ക്കു കിട്ടേണ്ടിയിരുന്ന വൈദ്യുതി കരാറുകൾ കാലാവധിയെത്തും മുമ്പേ റദ്ദാക്കേണ്ടിവന്നതിന്റെ ക്ഷീണം തീർക്കാനാണ് വീണ്ടും നിരക്കു വർദ്ധനയെക്കുറിച്ച് ആലോചിക്കുന്നത്.
SPONSORED AD
FEATURE | Sep 26
നെൽസംഭരണം: ഇവരുടെ ശ്വാസവും ജപ്തി ചെയ്യുമോ?​
FEATURE | Sep 26
കെ.ജി എന്ന ന്യൂജെൻ
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.