തിരുവനന്തപുരം: പൊലീസിലെ 32 ഇൻസ്പെക്ടർ എസ്.എച്ച്.ഒമാരെ സ്ഥലംമാറ്റി ഡി.ജി.പി ഉത്തരവിറക്കി. സ്ഥലംമാറ്റപ്പെട്ടവരും പുതിയ തസ്തികയും: എസ്.ടി ബിജു- പൂയപ്പള്ളി, ടി.രാജേഷ് കുമാർ- ശക്തികുളങ്ങര, കെ.പി. വിനോദ്- സൈബർ ക്രൈം ആലപ്പുഴ, പി.എസ്.മഞ്ജിത്ത്ലാൽ- മുളവുകാട്, എസ്. സംജിത്ത് ഖാൻ- വിജിലൻസ്, എൻ.രാജേഷ്- പൊൻകുന്നം, എൽ.സജിൻ- വിജിലൻസ്, ഷിന്റോ പി. കുര്യൻ- കാഞ്ഞിരപ്പള്ളി, വി.വി.ദിപിൻ- പടിഞ്ഞാറേത്തറ, എസ്.സതീശ് കുമാർ- വഞ്ചിയൂർ, കെ.എം.പ്രവീൺ കുമാർ- മണർക്കാട്, പി.അജിത്കുമാർ- ഇരവിപുരം, വി.വി. അനിൽകുമാർ- എരുമേലി, എസ്.ഉദയകുമാർ- വിജിലൻസ്, എ.നിസാമുദ്ദീൻ- ഓച്ചിറ, യു.പി. വിപിൻ കുമാർ- ചവറ, എ.വി.സൈജു- കൺട്രോൾ റൂം കൊച്ചി, ത്രിദീപ് ചന്ദ്രൻ- മട്ടാഞ്ചേരി, സുനിൽ തോമസ്- പള്ളുരുത്തി, ടി.ശശികുമാർ- ചെർപ്പുളശേരി, എം.സുജിത്ത്- ഒറ്റപ്പാലം, ബാബുരാജൻ- പോത്തുകൽ, യു.എച്ച്. സുനിൽദാസ്- പുതുക്കാട്, എം.സനൽരാജ്- കാക്കൂർ, ബി.കെ.സിജു- കൽപ്പറ്റ, പി.ശശിധരൻ- കേണിച്ചിറ, എം.എ.സന്തോഷ്- വൈത്തിരി, എം.വി.പളനി- അമ്പലവയൽ, കെ.എ.എലിസബത്ത്- പനമരം, എൻ.ഗണേഷ് കുമാർ- പന്തീരങ്കാവ്, ബൈജു കെ. ജോസ്- കടവന്ത്ര, ടി.എൻ. സന്തോഷ്‌കുമാർ- പഴയങ്ങാടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |