SignIn
Kerala Kaumudi Online
Friday, 26 April 2024 10.51 PM IST

വകുപ്പുകൾ

pinarayi-cabinet-2

പി.രാജീവ്, വ്യവസായം

 വ്യവസായ സംരംഭങ്ങൾ നടത്തുന്നവരുടെപരാതികളും പ്രശ്‌നങ്ങളും നേരിട്ട് കേൾക്കുന്നതിനായി മീറ്റ് ദ മിനിസ്റ്റർ പരിപാടിക്ക് തുടക്കമിട്ടു.
 വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട ചട്ടങ്ങളും നിയമങ്ങളും ഭേദഗതി ചെയ്യുന്നതിന്  സമിതിയെ നിയോഗിച്ചു.
 വ്യവസായ വകുപ്പിൽ കേന്ദ്രീകൃതമായ പരിശോധനാസംവിധാനത്തിന് രൂപം നൽകാൻ തീരുമാനിച്ചു.

പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് ടൂറിസം

 നൂറുദിന കർമ്മ പദ്ധതിയിൽപ്പെടുത്തിയ പദ്ധതികൾ നിർമ്മാണത്തിന്റെ അവസാനഘട്ടത്തിലാണ്. എല്ലാ പണികളും 98 ശതമാനത്തോളം പൂർത്തിയായി.
 റോഡുകൾ : ശിവഗിരി റിംഗ് റോഡ്, മാവേലിക്കര - പള്ളിക്കൽ, വയനാട് കണിയാംപറ്റ - മീനങ്ങാടി, കാസർകോട് കയ്യൂർ -പാലക്കുന്ന്, കാവുംഭാഗം -ഇടിഞ്ഞില്ലം, മഞ്ചേശ്വരം - ഉക്കിനട. തലശേരി - വളവുപാറ തലശേരി- കളറോഡ്
 പാലം: കൊല്ലം- ആലപ്പുഴ വലിയ അഴീക്കൽ പാലം
 ദുരന്ത സംരക്ഷണ കേന്ദ്രങ്ങൾ: ആലപ്പുഴ ചെറുതന, പൊന്നാനി, കൊടുങ്ങല്ലൂർ അഴിക്കോട്, കാസർകോട് പുല്ലൂർ

 ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂൾ പുനരുദ്ധരിച്ചു
 ആലപ്പുഴ മാസ്കം മസ്ജിദ് സംരക്ഷിച്ചു
 ഗോതുരുത്ത് സെന്റ് സ്റ്റീഫൻസ് പള്ളി നവീകരിച്ചു

കെ.കൃഷ്ണൻകുട്ടി, വൈദ്യുതി

 സംസ്ഥാനത്തെ ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതിസേവനങ്ങൾ വാതിൽപ്പടിയിലെത്തിച്ച് നൽകുന്ന പരിപാടി സംസ്ഥാനവ്യാപകമാക്കി. 
 പാവപ്പെട്ടവർക്ക് വൈദ്യുതിചാർജ്ജിൽ കൊവിഡ് കാലത്ത് ഇളവ് നൽകി.
 73 ആദിവാസികോളനികളിൽ വൈദ്യുതി എത്തിക്കാൻ നടപടിയെടുത്തു.

പി. പ്രസാദ്, കൃഷി

 52,700 ഹെക്ടറിൽ നെൽകൃഷി ആരംഭിച്ചു. 1006 ലക്ഷം രൂപ കർഷകർക്ക് വിതരണം ചെയ്തു
 580 ഹെക്ടറിൽ കരനെൽകൃഷി ആരംഭിച്ചു
 22,000 ഹെക്ടർ സ്ഥലത്ത് പ്രകൃതി സൗഹൃദകൃഷി നടപ്പാക്കി
 കേരക്കൃഷി വർദ്ധിപ്പിക്കുന്നതിന് 1.25 കോടി രൂപ വിതരണം ചെയ്തു.
 74 ആഴ്ച ചന്തകൾ ആരംഭിച്ചു.
 ഓണത്തിന് 2000 കർഷകചന്തകൾ നടപ്പിലാക്കി
 26,366 കർഷകരെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാക്കി

കെ. രാധാകൃഷ്ണൻ, പട്ടികജാതി -പട്ടികവർഗ വികസനം

 ഇടുക്കി, വയനാട് ജില്ലകളിലെ കർഷകരെ ഉൾപ്പെടുത്തി ജൈവകൃഷി പ്രോത്സാഹനത്തിനായി ആരംഭിച്ച ഹരിത രശ്മി നിറവല്ലം പദ്ധതിയുടെ ആദ്യഘട്ടത്തിൽ വിത്തുകളും നാലിനം തൈകളും വിതരണം ചെയ്തു. 
 ഇടുക്കിയിലെ 1000 കർഷകർക്കായി ഒരു കോടി രൂപ സംസ്ഥാന സർക്കാരും വയനാട്ടിലെ 1500 കർഷകർക്കായി കേന്ദ്രസർക്കാർ ഒന്നരക്കോടി രൂപയും വിനിയോഗിച്ചു. പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി.
 പാതിവഴിയിലായ ആയിരം വീടുകൾ പൂർത്തിയാക്കാൻ ഒരു വീടിന് ഒന്നര ലക്ഷം രൂപ വീതം അനുവദിച്ചു. ആയിരത്തിന് പകരം 1188 വീടുകൾ പൂർത്തിയാക്കി.
 പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ പഠനത്തിനായി പഠനമുറി നിർമ്മാണം, വൈദ്യുതീകരണം, ഫർണിച്ചർ എന്നിവയുൾപ്പെടെ 1000 എണ്ണം പൂർത്തിയാക്കുന്നതിന് രണ്ട് ലക്ഷം രൂപവീതം അനുവദിച്ചു. 1752 പഠനമുറികൾ ഉദ്ഘാടനത്തിന് ഒരുങ്ങി.

വീണജോർജ്, ആരോഗ്യം

 പകർച്ചവ്യാധികൾ തടയാൻ ഒത്തുചേരൽ, ആഘോഷം, ആരാധന എന്നിവ നിരോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന കേരള സാംക്രമിക രോഗങ്ങൾ ബിൽ പതിനഞ്ചാം നിയമസഭയിലെ ആദ്യ ബില്ലായി പാസാക്കി.
  വിദേശ രാജ്യങ്ങളിൽ പോകുവർക്ക് കൊവിഷീൽഡ് രണ്ടാം ഡോസ് വാക്‌സിൻ 4 മുതൽ 6 ആഴ്ചയ്ക്കുള്ളിൽ നൽകാനും പ്രത്യേക വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകാനും നടപടിയെടുത്തത് പ്രവാസികൾക്ക് ആശ്വാസമായി.

ജെ. ചിഞ്ചുറാണി, മൃഗസംരക്ഷണം ക്ഷീരവികസനം

 തിരുവനന്തപുരത്ത് മൊബൈൽ വെറ്റിനറി ടെലി യൂണിറ്റ് ആരംഭിച്ചു.
 തൃശൂരിൽ പിഗ് ബ്രീഡിംഗ് യൂണിറ്റ് തുടങ്ങി
  പാലക്കാട് പറശിക്കൽ അട്ടപ്പാടി ചെക്ക്പോസ്റ്റ് സ്ഥാപിച്ചു.
 തിരുവനന്തപുരം, തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിൽ മിൽമ ഓൺ വീൽ ഷോപ്പി ആരംഭിച്ചു
 കാലിത്തീറ്റ സബ്‌സിഡി വിതരണം ചെയ്തു.
 ചിറ്റൂരിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് ഹൈജീനിക് മിൽക്ക് കളക്ഷൻ യൂണിറ്റ് ആരംഭിച്ചു.

ജി.ആർ. അനിൽ, ഭക്ഷ്യം

 അനർഹമായ 1,34,000 മുൻഗണനാ കാർ‌ഡുകൾ വാങ്ങി അർഹരായവർക്ക് നൽകിവരുന്നു
 ആദിവാസി മേഖലകളിൽ മൊബൈൽ റേഷൻ എത്തിക്കുന്ന പദ്ധതി ആരംഭിച്ചു
 സപ്ളൈകോയിൽ അസി. സെയിൽസ്‌മാൻമാരായി 267 പേരെ നിയമിച്ചു
 ഭക്ഷ്യവകുപ്പിൽ 5 തസ്തികളിലായി 20 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.
 ട്രാൻജെൻഡേഴ്സിന് റേഷൻ കാർഡുകൾ നൽകി.

വി.ശിവൻകുട്ടി, പൊതുവിദ്യാഭ്യാസം
സ്കൂൾ തുറക്കാതെ തന്നെ പി.എസ്.സി അഡ്വൈസ് കിട്ടിയവരെ അദ്ധ്യാപകരായി നിയമിച്ചു
എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ നൽകാൻ വിദ്യാകിരണം പദ്ധതി ഏർപ്പെടുത്തി
സ്കൂൾ തുറന്നില്ലെങ്കിലും കുട്ടികൾക്ക് ഉച്ചഭക്ഷണം വീടുകളിലെത്തിച്ചു
എസ്.എസ്.എൽ.സി, പ്ളസ് ടു ഫലം കൃത്യസമയത്ത് പ്രസിദ്ധീകരിച്ചു

ആന്റണി രാജു, ഗതാഗതം

  മോട്ടോർ വാഹന വകുപ്പിലെ സേവനങ്ങൾ ഓൺലൈനാക്കാനുള്ള സംവിധാനം ആരംഭിച്ചു.
  കെ.എസ്.ആർ.ടി.സിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ ലാഭം നേടാൻ പദ്ധതികൾ ആവിഷ്‌കരിച്ചു.
 എറണാകുളത്ത് പൊതുമേഖല എണ്ണ കമ്പനിയുമായി ചേർന്ന് ലൂബ് ഷോപ്പിന് തുടക്കം കുറിച്ചു.
 ഉപയോഗശൂന്യമായ പഴയ ബസുകൾ ഉപയോഗിച്ച് ഷോപ്പ് ഓൺ വീൽസ് പദ്ധതി ആരംഭിച്ചു.

എം.വി. ഗോവിന്ദൻ, തദ്ദേശ സ്വയംഭരണം എക്സൈസ്

 ഗ്രാമപഞ്ചായത്തുകളിലും നഗരസഭയിലും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കുവാൻ വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നു. 
 അശരണർക്കും ആലംബഹീനർക്കും കരുതൽ സ്പർശമായി സർക്കാർ പ്രഖ്യാപിച്ച ''വാതിൽപ്പടി സേവനം'' പദ്ധതിയുടെ ആദ്യഘട്ടം 50 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സെപ്തംബറിൽ ആരംഭിക്കും.
 ശുചീകരണ തൊഴിലാളികളുടെ ശമ്പളവും പെൻഷനും പരിഷ്‌കരിച്ചു.

 നെയ്യാറ്റിൻകരയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി നിർമ്മിച്ച ലഹരിവിമുക്ത കേന്ദ്രം ഉടൻ  ഉദ്ഘാടനം ചെയ്യും.
 കള്ള് വ്യവസായം പ്രോത്സാഹിപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
 ബിവറേജ് ഔട്ട് ലെറ്റുകൾ നവീകരിക്കാനുള്ള നടപടികൾ ആരംഭിച്ചു. മദ്യം വാങ്ങാൻ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തി.
 വ്യാജകള്ള്, വ്യാജവാറ്റ് എന്നിവ തടയുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. 

എ.കെ. ശശീന്ദ്രൻ, വനം

 13 ഇന്റഗ്രേറ്റഡ്‌ ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടങ്ങൾ, 15 ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിടങ്ങൾ എന്നിവ ഉദ്‌ഘാടനം ചെയ്തു.
 മൂന്നാർ കുറിഞ്ഞിമല സാങ് ച്ച്വറിയിൽ 12,625 കുറിഞ്ഞിത്തൈകൾ നട്ടു.
 ജലജീവികളുടെ സംരക്ഷണത്തിനായി നദീതീരങ്ങളിൽ അവയ്ക്കിണങ്ങുന്ന 12,957 തൈകൾ വച്ചുപിടിപ്പിച്ചു.
 ദുരന്ത നിവാരണ പരിപാടിയുടെ ഭാഗമായി 27,384 വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.
 വനസംരക്ഷണ സമിതികൾ,ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ മുഖേന 2,15,721 വൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAYI CABINET 2
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.