SignIn
Kerala Kaumudi Online
Thursday, 19 September 2024 4.09 AM IST

ഭീമന്റെ പെണ്ണ് ! വെള്ളിത്തിരയിൽ  അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളിൽ തിളങ്ങി ചിന്നു ചാന്ദ്നി

Increase Font Size Decrease Font Size Print Page

cinema

അനുരാഗ കരിക്കിൻ വെള്ളത്തിൽ ജാസു. തമാശയിൽ ചിന്നു. ഭീമന്റെ വഴിയിൽ അഞ്ജു. ജാസുവിനെ പോലൊരു കൂട്ടുകാരി ഒാരോ പെൺകുട്ടിയുടെയും സ്വപ്നം കൂടിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥയായ ചിന്നു എല്ലാവർക്കും പരിചിതയായ ആള്. വിധവയും ജൂഡോ പരിശീലകയുമായ അഞ്ജുവിനെ ഏതൊരു നാട്ടിൻപ്പുറത്തും കാണാൻ കഴിയും. ഇതേ പോലെ ഒരു വഴി പ്രശ്നം അവിടെ വട്ടം ചുറ്റിക്കാൻ ഉണ്ടാവും.അഭിനയിച്ച സിനിമയിലെല്ലാം കൈയൊപ്പ് പതിപ്പിച്ചാണ് ചിന്നു ചാന്ദ്നിയുടെ സിനിമയാത്ര. 'എന്നെയും കൂടി പഠിപ്പിക്കുമോ ജൂഡോ"എന്നു ഭീമന്റെ വഴി കണ്ടവർ കൊസ് തേപ്പിനെ പോലെ ചിന്നുവിനെ കാണുമ്പോൾ ചോദിക്കുന്നു. സ്ക്രീനിൽ അഞ്ജുവിന് ലഭിച്ച കൈയടിയുടെ ആഹ്ളാദം ചിന്നുവിന്റെ മുഖത്ത് പറ്റികിടക്കുന്നു.


പെണ്ണുങ്ങളെല്ലാം പൊളിയല്ലേ
തമാശയിലെ ചിന്നുവിൽനിന്ന് ഭീമന്റെ വഴിയിലെ അഞ്ജുവിലേക്ക് രണ്ടുവർഷത്തെ ദൂരമില്ല. എന്നാൽ ഒരുവർഷത്തെ കാത്തിരിപ്പുണ്ട് ഭീമന്റെ വഴി റിലീസാകാൻ. ലോക് ഡൗൺ മാറി തിയേറ്റർ തുറക്കാൻ ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയായിരുന്നു. നല്ല ഒരു കാത്തിരിപ്പുത്തന്നെയായിരുന്നു അത്. അഷ്റഫ് ഇക്കയോടൊപ്പം രണ്ടാമത്തെ സിനിമ, ചെമ്പൻ ചേട്ടന്റെ പ്രൊഡക്ഷൻ ഹൗസിനൊപ്പം രണ്ടാമത്തെ സിനിമ. അവരോടൊപ്പം വീണ്ടും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. അനുരാഗ കരിക്കിൻ വെള്ളത്തിലെ ജാസുവിനോടും തമാശയിലെ ചിന്നുവിനോടുമുള്ള സ്നേഹത്തോടെയാണ് ആളുകൾ വരുന്നത്. തമാശയുടെ വലിയ വിജയം ജീവിതം തന്നെ മാറ്റി . ഒരുപാടുപേരുടെ സ്നേഹം ലഭിച്ചു. ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ഭീമന്റെ വഴിയിൽ നിന്നും അതേപോലെ സ്നേഹം ലഭിക്കുന്നു. നല്ല രീതിയിൽ ഭീമന്റെ വഴി മുന്നോട്ടുപോവുന്നതിൽ സന്തോഷം.എന്റെ കഥാപാത്രങ്ങളെല്ലാം പൊളിയല്ലേ.


ഡാഡിയുടെ ഒാർമ
ലോക് ഡൗൺ സയമത്താണ് ഡാഡി ചന്ദ്രശേഖരൻ നായരുടെ മരണം. അത് നികത്താനാവാത്ത നഷ്ടമാണ്.ജീവിതം എങ്ങനെ മുൻപോട്ടുപോവണമെന്ന ചിന്ത നൽകി ഡാഡിയുടെ മരണം. ശ്രീലങ്കയിലും ഒമാനിലും യു.എ. ഇയിലും ടാൻസാനിയയിലും പെട്രോളിയം ഏവിയേഷൻ മേഖലയിൽ ജനറൽ മാനേജരായി ഡാഡി ജോലി ചെയ്തു.നല്ല ഒരു ഫോട്ടോഗ്രാഫറും. ടാൻസാനിയയിലാണ് ഞാൻ പഠിച്ചതും വളർന്നതും. തിരുവനന്തപുരം ആണ് നാട്. ഹൈസ്കൂൾ പഠനശേഷം നാട്ടിൽ. ഹോളി ഏയ്ഞ്ചൽസ് സ്കൂളിൽ പ്ളസ് ടു പഠനം. ആൾ സെയിന്റ്സ് കോളേജിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ളീഷിലും ഇംഗ്ളീഷ് ലിറ്ററേച്ചറിലും ബാച്ചിലർ, മാസ്റ്റേഴ്സ് പഠനം . കേരള സർവകലാശാലയുടെ സെന്റർ ഫോർ ആർട്സിൽനിന്ന് ഫിലിം ആൻഡ് തിയേറ്ററിൽ എം.ഫിൽ. പഠനത്തിന്റെ ഭാഗമായ സ്റ്റേജ് ഷോ കാസ്റ്റിംഗ് ഡയറക്ടറായ അജയ് രാഹുൽ കാണുന്നു. അജയ് അനുരാഗിലെ കരിക്കിൻ വെള്ളത്തിന്റെ ഒാഡിഷന് വിളിച്ചു. 
ഒരു ദിവസത്തെ വർക് ഷോപ്പ്. അമ്മ ശാന്തിനിയും അനുജത്തി ഡോ.ശ്രുതിയും ചേരുന്നതാണ് കുടുംബം. വളരെ കുറച്ച് സിനിമകളിലാണ് അഭിനയിച്ചത്. രണ്ടുമൂന്ന് കഥകൾ വന്നിട്ടുണ്ട്. അഭിനയിക്കാൻ ആഗ്രഹിക്കുന്ന സിനിമ. ഫെബ്രുവരി , മാർച്ച് മാസത്തിൽ ആരംഭിക്കും. തിരക്കഥ എങ്ങനെ വരുന്നു, ആർക്കെങ്കിലും വിളിക്കാൻ തോന്നണം. സിനിമ ആരംഭിക്കാൻ അനുയോജ്യമായ സാഹചര്യമാണോ എല്ലാം ഒത്തുവരികയും വേണമല്ലോ.


ഞാൻ ബോക്സിംഗ് ചാമ്പ്യൻ
ബോക്സിംഗ് സംസ്ഥാന ചാമ്പ്യനായിരുന്നു. പ്രശസ്ത ബോക്സിംഗ് പരിശീലകൻ പ്രേംനാഥ് സാറിന്റെ ശിഷ്യ. മോഹൻലാൽ സാറിന്റെ കോച്ചാണ് പ്രേംനാഥ് സാർ. കരാട്ടെയും കളരിയും പഠിച്ചതാണ്. ഭീമന്റെ വഴിയിൽ അഭിനയിക്കുന്നതിന് മുൻപ് ജൂഡോയുടെ ബേസിക് ക്ളാസിൽ രണ്ടുമാസം പങ്കെടുത്തു. ജൂഡോ പരിശീലകയുടെ ശരീരഭാഷ തിരിച്ചറിയാൻ സഹായിച്ചിട്ടുണ്ട്.എന്നെത്തന്നെ സ്ക്രീനിൽ കാണാൻ കഴിഞ്ഞു എന്നാണ് എന്നെ ഇഷ്ടപ്പെടുന്നവർ പറഞ്ഞത്.
എന്റെ സിനിമകൾ കണ്ടവരിൽ ഒരാളുപോലും വണ്ണംകുറച്ച് അഭിനയിക്കണെന്ന് പറഞ്ഞില്ല. ഒരു ജോലിയും ഇല്ലാതെ ഇരിക്കുമ്പോൾ ആളുകൾ ചെയ്യുന്ന പണിയായിരിക്കും ബോഡി ഷെയ്‌മിംഗ്. സിനിമയിൽ അഭിനയിച്ചശേഷം ബോഡി ഷെയ്‌മിംഗ് നേരിടേണ്ടിവന്നില്ല. മറിച്ച് സിനിമ കണ്ടവരുടെ സ്നേഹം ലഭിച്ചു. കാണാത്തവർ എന്തായിരിക്കും പറയുമെന്ന് അറിയില്ല. എന്റെ സാന്നിദ്ധ്യമില്ലാത്തിടത്തും എന്റെ കഥാപാത്രത്തെക്കുറിച്ചും എന്നെ കുറിച്ചും നല്ലത് പറഞ്ഞു എന്നേ കേട്ടിട്ടുള്ളു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CINEMA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.