നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഒഡീഷയിൽ ബി.ജെ.പിയും ആന്ധ്രാപ്രദേശിൽ ടി.ഡി.പിയും ഭരണം പിടിച്ചു. ഒഡീഷയിൽ ബി.ജെ.ഡി നേതാവ് നവീൻ പട്‌നായിക്കിന്റെ തുടർച്ചയായ 24 വർഷ ഭരണത്തിനാണ് അന്ത്യമായത്. 147ൽ 81 സീറ്റാണ് ബി.ജെ.പിക്ക്. ബി.ജെ.ഡി 49ൽ ഒതുങ്ങി
ആന്ധ്രയിൽ വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗ്‌മോഹൻ റെഡ്‌ഡിയെ തറപറ്റിച്ചാണ് ചന്ദ്രബാബു നായിഡു ഭരണം തിരിച്ചുപിടിച്ചത്. ടി.ഡി.പി 175ൽ 136 സീറ്റും നേടി. ജഗ്‌മോഹന് 10 സീറ്റ് മാത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |