നാലാം തവണയും മിന്നുന്ന വിജയം, പത്തനംതിട്ടയ്ക്ക് ആന്റോ ഗ്യാരന്റി

Wednesday 05 June 2024 12:18 AM IST

പത്തനംതിട്ട : കണ്ണഞ്ചിപ്പിക്കുന്ന ആന്റോ ആന്റണിയുടെ വിജയത്തോടെ യു.ഡി.എഫ് നാലാം തവണയും മണ്ഡലത്തെ ചേർത്തുനിറുത്തി. മണ്ഡലം രൂപീകരിച്ച 2009 മുതൽ തുടർച്ചയായ വിജയമാണ് ആന്റോയുടേത്. കഴിഞ്ഞ വർഷത്തേക്കാളും ഭൂരിപക്ഷം വർദ്ധിക്കുമെന്ന ആന്റോ ആന്റണിയുടെ വിലയിരുത്തൽ ശരിയായി. ഏഴു നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം നേടാനായി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും തോമസ് ഐസക്കിന് മുന്നിലെത്താൻ കഴിഞ്ഞില്ല. സ്ഥാനാർത്ഥി പ്രഖ്യാപന സമയത്തുതന്നെ ആന്റോ ആന്റണിയുടെ വിജയം പ്രവചിച്ച മണ്ഡലമാണ് പത്തനംതിട്ട. സംസ്ഥാന സർക്കാരിനെതിരായ ജനവികാരം കൂടി ഇത്തവണ ആന്റോയ്ക്ക് അനുകൂലമായി. ആകെ പോൾ ചെയ്ത വോട്ടുകളിൽ യു.ഡി.എഫിനും എൽ.ഡി.എഫിനും കഴിഞ്ഞ തവണ നേടിയ വോട്ടിലേക്ക് എത്താനായില്ലെന്ന പ്രത്യേകതയുമുണ്ട്.

മണ്ഡലചരിത്രം

2024

ആകെ വോട്ടർമാർ : 14,29,700
പോൾ ചെയ്തത് : 9,18,465
(13821 പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ)

ആന്റോ ആന്റണി : 3,67,623 (39.98 %)
തോമസ് ഐസക്ക് : 3,01,504 (32.79)
അനിൽ ആന്റണി : 2,34,406 (25.49)
ആന്റോയുടെ ഭൂരിപക്ഷം : 66119.

തോൽവി അപ്രതീക്ഷിതം: ഡോ. തോമസ് ഐസക്

പത്തനംതിട്ട:തോൽവി അപ്രതീക്ഷിതമാണെന്നും കാരണങ്ങൾ കണ്ടെത്തി തിരുത്തലുകൾ വരുത്തുമെന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും ഇന്ത്യാ മുന്നണിയെ പിന്തുണയ്ക്കുന്ന ശക്തികളാണ്. എന്നാൽ യു.ഡി.എഫിനെയാണ് കേരളത്തിൽ നിന്ന് ജനങ്ങൾ മുഖ്യമായി തിരഞ്ഞെടുത്തത്. ബി.ജെ.പിക്ക് ഒരു സീറ്റ്‌ കേരളത്തിൽ നിന്ന് ലഭിച്ചതിലും അവരുടെ വോട്ടിംഗ് ശതമാനം ഉയർന്നതിലും എല്ലാ ജനാധിപത്യ വിശ്വാസികളും ആശങ്കപ്പെടണം. അഖിലേന്ത്യാതലത്തിൽ ബി.ജെ.പി യുടെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് ഏറ്റ നിർണായകമായ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം. ഏറ്റവും വിഷലിപ്തമായ വർഗീയ ദുഷ്പ്രചരണത്തെയും ഇലക്ഷൻ കമ്മിഷൻ അടക്കമുള്ള ഔദ്യോഗിക ഏജൻസികളുടെ ദുരുപയോഗത്തെയും നഗ്നമായ ഭീഷണികളെയും അതിജീവിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വിധി എഴുതിയിരിക്കുകയാണ്. സംഘപരിവാർ അജയ്യമാണെന്ന ധാരണ തിരഞ്ഞെടുപ്പോടെ പൊളിഞ്ഞതായി അദ്ദേഹം പറഞ്ഞു.

എൻ.ഡി.എയ്ക്ക് 4.38% വോട്ടുകുറഞ്ഞു

പത്തനംതിട്ട : യു.ഡി.എഫ് തരംഗത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ.ആന്റണിക്ക് 4.38ശതമാനം വോട്ടിന്റെ കുറഞ്ഞു. 3234 പോസ്റ്റൽ വോട്ട് ഉൾപ്പടെ 234406വോട്ടുകളുമായി 25.49 ശതമാനം വോട്ടുകളാണ് ഇക്കുറി അനിൽ ആന്റണി നേടിയത്. 
ശബരിമല തരംഗം വീശിയടിച്ച 2019ൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ചപ്പോൾ 2,97,396 വോട്ടോടെ 28.97 ശതമാനം നേടിയത് വലിയനേട്ടമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ 1.20 ലക്ഷം വോട്ടുകളുടെ കുറവുണ്ടായിട്ടും വോട്ടിംഗ് ശതമാനത്തിൽ ഏറെ പിന്നിലേക്ക് പോകാതിരുന്നത് എൻ.ഡി.എ ക്യാമ്പിന് ആശ്വാസമായി. 2014ൽ എം.ടി രമേശ് 1,38,954 വോട്ട് നേടി 15.95 ശതമാനത്തോടെ ബി.ജെ.പിയുടെ വളർച്ചയ്ക്ക് തുടക്കമിട്ടത്. ഇതോടെ എ ക്ലാസ്സ് മണ്ഡലമായിട്ടാണ് പത്തനംതിട്ടയെ ബി.ജെ.പി പരിഗണിച്ചിരുന്നത്.

കുതിച്ചുയർന്ന് നോട്ട

പത്തനംതിട്ട: കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടിയിലേറെ വോട്ടുകളുമായി നോട്ട കുതിച്ചുയർന്നു. ഇത്തവണ 8411 വോട്ടുകൾ നോട്ട നേടി (0.91ശതമാനം). പോസ്റ്റൽ വോട്ടുകളിൽ 143 എണ്ണം നോട്ടയ്ക്കായിരുന്നു. 2019ൽ നോട്ട നേടിയത് 3352 വോട്ടുകളാണ് (0.33ശതമാനം).

Advertisement
Advertisement