ആദ്യം കാനഡ പിന്നെ യുകെ ഇപ്പോൾ ഓസ്ട്രേലിയ, വിദേശത്തേക്ക് പോകാൻ ഒരുങ്ങുന്ന മലയാളികൾ എന്തുചെയ്യും?

Saturday 29 June 2024 12:13 PM IST

രാജ്യത്ത് മെട്രോ റെയിൽ പ്രോജക്ടുകൾ വിപുലപ്പെട്ടുവരുമ്പോൾ മെട്രോ റെയിൽ മാനേജ്‌മെന്റിലുള്ള ഉപരിപഠനം കൂടുതൽ തൊഴിലവസരങ്ങൾക്കിടവരുത്തും. ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (CMRL) മെട്രോ റെയിൽ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റിൽ ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഇന്നുകൂടി അപേക്ഷിക്കാം. സിവിൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ് & കമ്യൂണിക്കേഷൻ, മെക്കാനിക്കൽ എൻജിനിയറിംഗിൽ ഒന്നാം ക്ലാസ്സോടെ ബി.ടെക് നേടിയവരായിരിക്കണം. അക്കാഡമിക് മികവ്, ഗേറ്റ് സ്‌കോർ, ഇന്റർവ്യൂ എന്നിവ വിലയിരുത്തിയാണ് അഡ്മിഷൻ. ഉയർന്ന പ്രായപരിധി 28. പ്രവേശനം ലഭിക്കുന്നവർക്ക് പ്രതിമാസം 30000 രൂപ സ്റ്റൈപെൻഡോടുകൂടി ചെന്നൈ ഐ.ഐ.ടിയിൽ പഠിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് CMRL- ൽ അഞ്ചു വർഷത്തേക്ക് നിയമനം ലഭിക്കും. www.chennaimetrorail.org ലൂടെ അപേക്ഷിക്കാം.

2. ഫുൾ ബ്രൈറ്റ് നെഹ്‌റു പോസ്റ്റ് ഡോക് ഫെലോഷിപ്പ്

അമേരിക്കയിൽ ഗവേഷണം നടത്താനുതകുന്ന ഇന്ത്യൻ ഫുൾ ബ്രൈറ്റ് നെഹ്‌റു പോസ്റ്റ് ഡോക് ഫെലോഷിപ്പിന് പി.എച്ച്ഡി പൂർത്തിയാക്കിയവർക്ക് ജൂലായ് 15 വരെ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിൽ പോസ്റ്റ് ഡോകിന് അപേക്ഷിക്കാം. www.apply.iie.org/fvsp2025, www.usief.org.in.

3. എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ്

എ.ഐ.സി.ടി.ഇ പ്രഗതി സ്‌കോളർഷിപ് 2024- ന് സാങ്കേതിക മേഖലയിൽ ഡിപ്ലോമ, ഡിഗ്രി പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 50000 രൂപ വീതം 5000 വിദ്യാർത്ഥിനികൾക്ക് സ്‌കോളർഷിപ് ലഭിക്കും. www.aicte-india.org.

4. ആസ്‌ട്രേലിയ വിസ നിയമങ്ങൾ കർശനമാക്കുന്നു

വിസ നിയമങ്ങൾ കർശനമാക്കി ആസ്ട്രേലിയ. മാർച്ച് 23 മുതൽ സ്റ്റുഡന്റ് വിസയ്ക്ക് അർഹതയുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ സേവിംഗ്‌സ് തുക വർദ്ധിപ്പിച്ചു. അപേക്ഷകർ 24,505 ഡോളറിന്റെ ഡെപ്പോസിറ്റ് തെളിവുകൾ കാണിക്കണം. കാനഡയ്ക്കും യു.കെയ്ക്കും പിന്നാലെയാണ് ആസ്‌ട്രേലിയയും പഠന വിസകൾക്കുള്ള ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുന്നത്.

പുതുക്കിയ നിയമം അനുസരിച്ച്, താത്കാലിക ഗ്രാജ്വേറ്റ് വിസയ്ക്ക് (പഠനശേഷം മാതൃരാജ്യത്തേക്ക് മടങ്ങുന്നവർ) ആവശ്യമായ IELTS ടെസ്റ്റ് സ്‌കോർ 6.0ൽ നിന്ന് 6.5 ആയി വർദ്ധിക്കും.

ബാച്ചിലർ ഒഫ് ഡിസൈൻ : രണ്ടാം അലോട്ട്മെന്റ്

തിരുവനന്തപുരം: കൊല്ലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്‌നോളജി കേരള, ബാച്‌ലർ ഒഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) കോഴ്‌സിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനിൽ ജൂലായ് രണ്ടിനകം നിർദിഷ്ട ടോക്കൺ ഫീസടയ്ക്കണം. ഫീസ് അടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. അലോട്ട്‌മെന്റ് വിവരങ്ങൾ www.lbscentre.kerala.gov.in വെബ്സൈറ്റിൽൽ. ഫോൺ-9447710275, 0471-2560327

എൻജിനിയർ പരിശീലനവും നിയമനവും അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം:ഊരാളുങ്കൽ സൊസൈറ്റിയിലെ 75 എൻജിനിയർമാരുടെ ഒഴിവുകളിൽ നിയമിക്കുന്നതിനായി കൊല്ലം ചവറയിലെ ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്ന ആറുമാസത്തെ പരിശീലന പരിപാടിയിലേക്ക് സിവിൽ,ഇലക്ട്രിക്കൻ,മെക്കാനിക്കൽ ബി.ടെക്ക് ബിരുദധാരികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.ജൂലായ് 11ന് നടത്തുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രായപരിധി 24വയസ്. അവസാനതീയതി ജൂലായ് 5. അപേക്ഷിക്കേണ്ട വെബ്സൈറ്റ്: www.iiic.ac.in.ഫോൺ 80 78 98 0000

ഐ.സി.എമ്മിൽ എച്ച്.ഡി.സി.എമ്മിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (ഐ.സി.എം) ഹയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (എച്ച്.ഡി.സി.എം) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദം. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. എസ്.സി / എസ്.ടി, സഹകരണ വകുപ്പ് / സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് സീറ്റ്‌ സംവരണം ലഭിക്കും. കേരള പി.എസ്.സി / സഹകരണ സർവീസ് എക്സാമിനേഷൻ ബോർഡ്‌ എന്നിവ അംഗീകരിച്ച കോഴ്സാണ്. അവസാന തീയതി - ജൂലായ് 15. വിശദവിവരങ്ങൾക്ക് www.icmtvm.org. ഫോൺ: 9495953602 / 9946793893

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) ഇൻഫർമേഷൻ ആൻഡ് റിസർച്ച് ഓഫീസർ, റിസർച്ച് അസിസ്റ്റൻഡ്, സോഷ്യൽ വർക്കർ, ലീഗൽ അസിസ്റ്റന്റ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പതോളജിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിലേക്ക് ജൂലായ് ആദ്യവാരം വാക് ഇൻ ഇന്റർവ്യൂ നടക്കും. നിഷ് കോളേജ് ഒഫ് ഒക്കുപേഷണൽ തെറാപ്പിയിൽ അസിസ്റ്റന്റ് പ്രൊഫസർ, ലക്ചറർ, ക്ലിനിക്കൽ സൂപ്പർവൈസർ ഒഴിവുകളിലേക്കും നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജിയിലെ വിവിധ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് http;//nish.ac.in/others/career.

Advertisement
Advertisement