'ആധുനിക വൈദ്യശാസ്ത്രത്തെ വിശ്വസിക്കാം, ഹൃദ്രോഗത്തെ ജയിക്കാം'

Monday 29 September 2025 2:10 AM IST

ചെന്നൈ: മരുന്നുകളിലും ശസ്ത്രക്രിയകളിലും ഉണ്ടായ മുന്നേറ്റങ്ങൾ കാരണം ഹൃദയാഘാതം അനുഭവിച്ച പലർക്കും ഇന്ന് ജീവൻ രക്ഷിക്കാനും ഹൃദ്രോഗമുണ്ടെങ്കിലും മെച്ചപ്പെട്ട ജീവിതം നയിക്കാനും  സാധിക്കുന്നുണ്ടെന്ന് അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. പ്രഥാപ് സി. റെഡ്ഡി പറഞ്ഞു. വർഷംതോറും ഏകദേശം 19.8 ദശലക്ഷം പേർ ഹൃദ്രോഗത്തിന് കീഴടങ്ങുന്നുണ്ട്. എന്നാൽ, വൈദ്യശാസ്ത്രം ശക്തമായി തിരിച്ചടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക ഹൃദയദിനത്തോടനുബന്ധിച്ച സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. മുൻകരുതൽ പരിശോധനകളിലൂടെ നേരത്തെ കണ്ടെത്തുന്നത് മുതൽ അടിയന്തര ചികിത്സയിലെ വേഗത്തിലുള്ള നിർണയത്തിലൂടെയും രോഗത്തെ മുൻകൂട്ടി തടയാനും സുരക്ഷിതമായ സ്റ്റന്റുകളും 'സ്മാർട്ട്' മരുന്നുകളും ഘടിത കാർഡിയാക് പുനരധിവാസവും വഴി കൃത്യമായി ചികിത്സിക്കാനും ദീർഘകാലം നിയന്ത്രിക്കാനും ആധുനിക ഹൃദ്രോഗ ചികിത്സ സഹായിക്കുന്നു. സംവിധാനങ്ങൾ മെച്ചപ്പെതോടെ സ്റ്റെമി ഹൃദയാഘാതങ്ങൾക്ക് പിന്നാലെയുള്ള ആശുപത്രി പ്രതിദിന മരണനിരക്ക് താഴ്ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.