മാവേലിക്കരയിലെ ബുദ്ധന് ശതാബ്ദി

Sunday 10 December 2023 12:45 AM IST

കേരളത്തിൽ കണ്ടെടുക്കപ്പെട്ടിട്ടുള്ള ബുദ്ധപ്രതിമകളിൽ സർവലക്ഷണ യുക്തമായ ഒന്നാണ് മാവേലിക്കരയിലേത് എന്നത് ചരിത്രകാരന്മാർക്കിടയിൽ സമ്മതി നേടിയ വസ്തുതയാണ്. യോഗാസനസ്ഥ രൂപത്തിലുള്ളതാണ് ഈ വിഗ്രഹം. ജ്വാല, ഉഷ്ണീഷം എന്നിവയും വ്യക്തമാണ്. മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുന്നിൽ ബൗദ്ധപാരമ്പര്യ രീതിയിൽ നിർമ്മിച്ചിട്ടുള്ള ചൈത്യഗൃഹത്തിൽ ഈ ബുദ്ധവിഗ്രഹം പ്രതിഷ്ഠിച്ച് സംരക്ഷിച്ചതിന്റെ ശതാബ്ദി വർഷമാണിത്. ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതുന്ന വിഗ്രഹം കണ്ടിയൂരിനടുത്ത്, തോട്ടുകടവിൽ കമിഴ്ന്നുകിടക്കുന്ന രൂപത്തിലാണ് കണ്ടെത്തിയത്. അക്കാലത്ത് ഈ കല്ലിന്മേൽ സ്ത്രീകൾ തുണി അലക്കുന്നതും മറ്റും പതിവായിരുന്നത്രേ. മാവേലിക്കരയിൽ മജിസ്‌ട്രേറ്റായിരുന്ന ആണ്ടിപ്പിള്ളയുടെ കണ്ടിയൂരുള്ള ഭവനത്തിൽ സൗഹൃദ സന്ദർശനത്തിനെത്തിയ ചട്ടമ്പിസ്വാമികളോട്, പ്രത്യേകതകളുള്ള ഈ കരിങ്കല്ലിനെപ്പറ്റി ചിലർ പറഞ്ഞു. ചട്ടമ്പിസ്വാമികളാണ് കല്ലിന്റെ ചരിത്രപ്രാധാന്യം തിരിച്ചറിഞ്ഞ ആദ്യവ്യക്തി. നാട്ടുകാരുടെ സഹായത്തോടെ കരിങ്കല്ല് തിരിച്ചിട്ടപ്പോഴാണ് അതൊരു വിഗ്രഹമാണെന്ന് മറ്റുള്ളവർക്കും തിരിച്ചറിയാനായത്. തുടർന്ന് സ്വാമികളാണ് പുരാവസ്തു വകുപ്പിന്റെ ചുമതലയുള്ള ടി. മാധവറാവുവിനെ വിവരം അറിയിക്കുന്നത്. അതു സംരക്ഷിച്ചു സൂക്ഷിക്കേണ്ടതിന്റെ ആലോചനകളെ ദിവാൻ രാഘവയ്യയും പിന്തുണച്ചു. മാവേലിക്കര കൊട്ടാരത്തിൽ നിന്നാണ് വിഗ്രഹം സൂക്ഷിക്കാനുള്ള മന്ദിരം നിർമ്മിച്ചു നൽകിയത്.ബൗദ്ധ പാരമ്പര്യത്തിനിണങ്ങുന്ന വാസ്തുവിദ്യകളോടെയായിരുന്നു മന്ദിരനിർമ്മാണം. 1923-ലാണ് പുരാവസ്തു വകുപ്പിന്റെ മുൻകയ്യോടെ മാവേലിക്കരയിൽ വിഗ്രഹം സ്ഥാപിച്ചത്. അതോടെ ക്ഷേത്രത്തിനു മുന്നിലെ ആൽമരച്ചുവടും കവലയും ഉൾപ്പെടുന്ന ഭാഗം ബുദ്ധ ജംഗ്ഷൻ എന്ന് അറിയപ്പെട്ടു. വിഗ്രഹം കണ്ടെടുത്തശേഷം, ആദ്യം ഗവ. റസ്റ്റ് ഹൗസിനു സമീപവും, പിന്നീട് ഇപ്പോഴത്തെ മുനിസിപ്പൽ പാർക്കിനു സമീപത്തുമാണ് സ്ഥാപിച്ചിരുന്നത്. പിന്നീട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു മുൻവശത്തേക്കു മാറ്റി. പീഠം ഉൾപ്പെടെ മൂന്നടിയോളം ഉയരമുണ്ട്, വിഗ്രഹത്തിന്. മദ്ധ്യതിരുവിതാംകൂറിൽ, മാവേലിക്കര കൂടാതെ പള്ളിക്കൽ (ഭരണിക്കാവ്), മരുതൂർകുളങ്ങര (കരുനാഗപ്പള്ളി) കരുമാടി എന്നിവിടങ്ങളിൽ നിന്നും ബുദ്ധവിഗ്രഹങ്ങൾ ലഭിച്ചിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ ബുദ്ധവിഗ്രഹം കൃഷ്ണപുരം കൊട്ടാരം മ്യൂസിയത്തിൽ പ്രത്യേകം മണ്ഡപം നിർമ്മിച്ച് സംരക്ഷിക്കുന്നു. കേരളത്തിൽ ഒരുകാലത്ത് പ്രബലമായിരുന്ന ബുദ്ധമതത്തിന് ശക്തമായ സ്വാധീനമുള്ള മേഖലയായിരുന്നു മദ്ധ്യതിരുവിതാംകൂർ.