ജനറൽ അസിം മുനീറിന്റെ വേര് പഞ്ചാബിലെ ജലന്ധറിൽ

Saturday 10 May 2025 1:32 AM IST

 1968ൽ റാവൽപിണ്ടിയിൽ ജനനം  മാതാപിതാക്കൾ 1947ൽ വിഭജനകാലത്ത് പാകിസ്ഥാനിലേക്ക് പോയി. വേര് പഞ്ചാബിലെ ജലന്ധറിൽ  ഇസ്ളാമാബാദിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ  1986ൽ പാക് കരസേനയിൽ ചേർന്നു  പരിശീലനസമയത്ത് ബെസ്റ്റ് പെർഫോമിംഗ് കേഡറ്രായിരുന്നു. സോഡ് ഒഫ് ഹോണർ നേടി.  കമ്മിഷൻഡ് ഓഫീസറായാണ് പാക് കരസേനയിൽ പ്രവേശിച്ചത്

ചെക്ക് വച്ചത് ഷംഷാദ് മിർസയോ

 പാകിസ്ഥാൻ സൈന്യത്തിലെ ഫോർ സ്റ്റാർ ജനറലാണ് സാഹിർ ഷംഷദ് മിർസ. 2022 നവംബർ 27ന് ജോയിന്റ് ചീഫ്സ് ഒഫ് സ്റ്റാഫ് കമ്മിറ്റിയുടെ 18-ാമത് ചെയർമാനായി നിയമിതനായി  2021 മുതൽ 2022 വരെ റാവൽപിണ്ടി നോർത്തേൺ കമാൻഡിനെ നയിച്ചു. പാക് പഞ്ചാബിലെ ചക്‌വാളിലാണ് മിർസ ജനനം പാകിസ്ഥാൻ മിലിട്ടറി അക്കാഡമി, ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജ്, പാകിസ്ഥാനിലെ നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായിപഠനം.  1987 സെപ്തംബർ 10ന് പാക്കിസ്ഥാൻ മിലിട്ടറി അക്കാഡമി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം പാക് സൈന്യത്തിന്റെ എട്ടാമത് സിന്ധ് റെജിമെന്റിൽ ചേർന്നു.  ജി.എച്ച്.ക്യു.വിൽ അഡ്ജസ്റ്റന്റ് ജനറൽ, കമാൻഡർ എക്സ് കോർപ്സ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ടറേറ്റിൽ ഡയറക്ടർ ജനറൽ, ജി 1 എം 06 എന്നീ നിലകളിലും മിർസ സേവനമനുഷ്ഠിച്ചു. ഒകാരയിലെ 40-ാമത് ഇൻഫൻട്രി ഡിവിഷന്റെ കമാൻഡറായും പ്രവർത്തിച്ചു. 2022 ഡിസംബറിൽ, ജനറൽ മുനീറിനൊപ്പം ജനറൽ മിർസയ്ക്ക് നിഷാൻ-ഇ-ഇംതിയാസ് അവാർഡ് ലഭിച്ചിരുന്നു.