അതിഥിയെ സത്ക്കരിക്കുന്നതിന് മുമ്പ്

Monday 25 January 2021 5:11 AM IST

അതിഥി ദേവനാണ് ഭാരതീയർക്ക്. വീട്ടിൽ അതിഥികൾ എത്തിയാൽ അവരെ നന്നായി സ്വീകരിക്കാനുള്ള തത്രപ്പാടിലാണ് നാം. അതിഥികളെ സ്വീകരിച്ച് അവർക്ക് സ്വന്തം വീട്ടിലിരിക്കുന്ന ഒരവബോധം ഉള്ളിൽ വളർത്താൻ നല്ല ആതിഥേയർക്കേ കഴിയൂ. നല്ലൊരു ആതിഥേയയാകാനും അത് വഴി വിരുന്നുകാരെ സന്തോഷിപ്പിക്കാനും ഏതാനും മാർഗങ്ങളിതാ.

* അതിഥി വീട്ടിലെത്തുന്നതിനു മുമ്പ് വീട് നന്നായി ഒരുക്കുകയും വൃത്തിയാക്കുകയും വേണം. അതിഥിക്കായി ഒരു മുറിയോ കസേരയോ പ്രത്യേകം ഒരുക്കുകയും വേണം.
* അതിഥിയുടെ ടോയ‌്ലറ്റ് സാമഗ്രികൾ വയ്‌ക്കാനായി ബാത്ത് റൂമിൽ പ്രത്യേകം സ്ഥലം കണ്ടുപിടിച്ചിരിക്കണം.
* നമ്മുടെ ദിനചര്യകളെക്കുറിച്ച്  അതിഥിയ്‌ക്ക് മുന്നറിയിപ്പ് കൊടുത്തിരിക്കണം. നിങ്ങൾ താമസിച്ച് എഴുന്നേൽക്കുന്ന പതിവുള്ളയാളും അതിഥി നേരത്തെ എഴുന്നേൽക്കുന്ന ആളാണെങ്കിൽ ബെഡ് കോഫി എപ്പോൾ എങ്ങനെ തയ്യാറാക്കണമെന്ന് ചോദിച്ചു മനസിലാക്കുക.
* അതിഥിക്ക് അരോചകമുണ്ടാക്കുന്ന സാധനസാമഗ്രികൾ നീക്കം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. അതായത് ശബ്‌ദം ഉണ്ടാക്കുന്ന ലോക്കുകൾ, ലീക്ക് ചെയ്യുന്ന പമ്പുകൾ തുടങ്ങിയവ.
* അതിഥി കിടക്കുന്ന മുറിയിൽ ആവശ്യത്തിന് വെളിച്ചം ഉണ്ടാകണം. വായനാശീലമുള്ള ആളാണെങ്കിൽ അത് ഗുണം ചെയ്യും.
* അതിഥിയുടെ കിടക്കവൃത്തിയുള്ളതായിരിക്കണം. അതിഥിക്ക് ഒന്നിൽ കൂടുതൽ പുതപ്പോ തലയണയോ ആവശ്യമുണ്ടെങ്കിൽ അത് നൽകുന്നതിൽ മടി വിചാരിക്കേണ്ട.
* കുസൃതിയുള്ള കുട്ടികൾ വീട്ടിലുണ്ടെങ്കിൽ അവർ അത്ഥികൾക്ക് ശല്യമുണ്ടാക്കുന്ന തരത്തിൽ പെരുമാറാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
*അതിഥിയുടെ വസ്തുവകകൾ കുട്ടികൾ നശിപ്പിക്കാനിടവരരുത്. ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിനുള്ള നല്ല മാ‌ർഗം അതിഥിയെ ഇക്കാര്യം പറഞ്ഞ് മനസിലാക്കുകയെന്നതാണ്. കുട്ടികൾ കാണുന്ന സ്ഥലത്ത് മരുന്ന്, വിലപിടിപ്പുള്ള വസ്തുക്കൾ, മുറിവേൽക്കുന്ന സാധനങ്ങൾ തുടങ്ങിയവ വയ്‌ക്കരുതെന്ന് അതിഥികൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കണം.
* അതിഥി വിശ്രമിക്കുന്ന മുറിയിൽ കുട്ടികളുടെ ശല്യമുണ്ടാകാതെ ശ്രദ്ധിക്കണം. അതുപോലെ തന്നെ അതിഥികളുമായി സംസാരിക്കുന്നതിനിടയിൽ അവർ കടന്നുവരികയോ ഒച്ചയുണ്ടാക്കുകയോ ചെയ്യരുത്. ഇത് അതിഥികൾക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടെന്ന് വരില്ല.
* ഇടനേരങ്ങളിൽ കഴിക്കാൻ ബിസ്‌ക്കറ്റ്, കശുവണ്ടിപ്പരിപ്പ്, പഴവർഗങ്ങൾ, ജ്യൂസ് എന്നിവ കരുതാം.
* അതിഥിയെ സ്വീകരിക്കാനായി ഏറ്റവും നല്ല ടേബിൾ ക്ലോത്ത്, ബെഡ് കവർ, തലയണകവർ എന്നിവ ഉപയോഗിക്കുക.
* ഏറ്റവും സുപ്രധാനമായൊരു കാര്യം കൂടി അതിഥി എത്തുന്നതിന് മുമ്പ് എല്ലാ കാര്യവും വൃത്തിയായും വെടിപ്പായും കാത്തുസൂക്ഷിക്കുക. ദീർഘവീക്ഷണത്തോടുകൂടി കാര്യങ്ങൾ ചെയ്തുവയ്‌ക്കുക. എന്നാൽ അതിഥിയെ സ്വീകരിക്കുന്ന തിരക്കിനിടയിൽ കാര്യങ്ങൾ അലങ്കോലപ്പെടുകയില്ല.