തിരുവാതിരയ്‌ക്ക് വിജയം, പൂയത്തിന് ധനനഷ്‌ടം, അറിയാം ഈ വാരം നിങ്ങൾക്കെങ്ങനെയെന്ന്

Sunday 11 July 2021 6:00 AM IST

അശ്വതി: അപ്രതീക്ഷിതമായി ധനം വന്നുചേരും. രോഗവിമുക്തി, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം, ഉദ്ദിഷ്‌ടകാര്യലബ്‌ധി.
ഭരണി: ഭരണനൈപുണ്യം, സന്താനങ്ങൾക്ക്  വിദ്യാപുരോഗതി. എഴുത്തുകൾ മൂലം ഗുണാനുഭവം. വ്യാപാരവ്യവസായരംഗങ്ങളിൽ മാന്ദ്യം.

കാർത്തിക: കാണുവാനാഗ്രഹിക്കുന്നവരെ കണ്ടുമുട്ടും. ഗൃഹത്തിൽ പ്രായമായവർക്ക് ശസ്ത്രക്രിയ, ആശുപത്രിവാസം, ഭൃത്യജനങ്ങളിൽ നിന്ന് സഹായസഹകരണം ലഭിക്കും.
രോഹിണി: രോഗം പിടിപെടൽ, ചികിത്സയ്‌ക്കായി നല്ല തുക ചെലവഴിക്കേണ്ടിവരും. സർക്കാർ ആനുകൂല്യം ലഭിക്കും. വിശ്വാസവഞ്ചനയ്‌ക്ക് പാത്രമാകും.
മകയിരം: മറവിമൂലം കുഴപ്പങ്ങൾ സംഭവിക്കും. മേലധികാരികളിൽ നിന്ന് താക്കീത് ലഭിക്കും. വളരെക്കാലമായി കാണുവാൻ ആഗ്രഹിക്കുന്നവരെ യാദൃശ്ചികമായി കണ്ടുമുട്ടും.
തിരുവാതിര: തിരഞ്ഞെടുപ്പിൽ വിജയിക്കും. ഭാഗ്യക്കുറി, ചിട്ടി എന്നിവ ലഭിക്കാൻ സാദ്ധ്യത. പുതു വസ്ത്രങ്ങൾ ലഭിക്കും. മത്സരപരീക്ഷകളിൽ വിജയം.
പുണർതം: പുതിയ വാഹനലബ്‌ധി. സൗഹൃദസംഗമം, ശത്രുഭയം, സന്താനഭാഗ്യം, പുണ്യദേവാലയദർശനം എന്നിവ ഫലം, അതിഥികളെ സൽക്കരിക്കും.
പൂയം: പൂർണമായി പരസ്യങ്ങളിൽ വിശ്വസിക്കുന്നതുമൂലം ധനനഷ്‌ടം, ആരോഗ്യനഷ്‌ടം, സമയനഷ്‌ടം എന്നിവ സംഭവിക്കാം. കലാ, സാഹിത്യപ്രവ‌ർത്തനം മൂലം ഗുണാനുഭവം.
ആയില്യം: ആഗ്രഹിക്കുന്ന കാര്യം നിറവേറും. ആഡംബരവസ്‌തുക്കൾക്കായി ധനവിനിമയം. മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ടിവരും.
മകം: മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കും. മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ടിവരും. ഉന്നതവ്യക്തികളുമായി പരിചയപ്പെടുവാനവസരം ലഭിക്കും.
പൂരം: പൂർവികസ്വത്ത് ലഭിക്കും. വിരുന്നുസത്ക്കാരങ്ങളിൽ പങ്കെടുക്കും. വാക്ക് പാലിക്കാൻ കഴിയാത്ത അവസ്ഥ. യാത്രാക്ളേശം.
ഉത്രം: ഉദ്ദിഷ്‌ടകാര്യസിദ്ധി. ഉദ്യോഗക്കയറ്റം. ഉദ്ദേശിച്ച സ്ഥലത്തേക്ക് മാറ്റം ലഭിക്കൽ. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ ശ്രദ്ധിക്കും.
അത്തം: തീർത്ഥ യാത്ര, അനാവശ്യ വർത്തമാനം മൂലം കുഴപ്പം, നിദ്രാഭംഗം.  ആശുപത്രിവാസം എന്നിവയ്‌ക്ക് സാദ്ധ്യത.
ചിത്തിര: ചിരകാലാഭിലാഷം പൂവണിയും. മാദ്ധ്യമങ്ങളിൽ ശോഭിക്കും. രാഷ്ട്രീയപരമായി പിന്നോക്കാവസ്ഥ. കഫസംബന്ധമായ അസുഖങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുക.
ചോതി: അപവാദം കേൾക്കേണ്ടിവരും. സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി അശ്രാന്തപരിശ്രമം ചെയ്യും. ആധുനിക യന്ത്രസാമഗ്രികളുടെ ലബ്‌ധി.
വിശാഖം: വിദേശയാത്ര നീട്ടിവയ്‌ക്കും. വിജ്ഞാനപ്രദമായ പ്രവർത്തനങ്ങളിൽ മുഴുകും. സൗന്ദര്യകാര്യങ്ങളിൽ അമിത ശ്രദ്ധ ചെലുത്തും.
അനിഴം: അപകടങ്ങളിൽ നിന്ന് അത്ഭുതകരമാം വിധം രക്ഷപ്പെടൽ. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടാതിരിക്കാൻ ശ്രദ്ധിക്കണം.
തൃക്കേട്ട: തീർത്ഥാടനത്തിനുള്ള കാലം. ഇഷ്‌ടപ്പെട്ട വ്യക്തിയുമായി വിവാഹം നിശ്ചയിക്കും. സൗന്ദര്യവർദ്ധക വസ്‌തുക്കൾക്കായി നല്ല തുക ചെലവഴിക്കും.
മൂലം: മൂടിയൊളിപ്പിച്ചുവച്ച സത്യം തെളിയും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടൽ. വിവാഹമോചനം നടത്തിയവർക്ക് പുനർവിവാഹ സാദ്ധ്യത. വിദേശധനം ലഭിക്കും.
പൂരാടം: പൂർവികമായി നടത്തി വന്നിരുന്ന ക്ഷേത്രചടങ്ങുകൾ പുനരാരംഭിക്കൽ. താന്ത്രികകാര്യങ്ങളിൽ ശുഷ്‌കാന്തി വർദ്ധിക്കും. പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം.
ഉത്രാടം: ഉപരിവിദ്യാഭ്യാസത്തിനവസരം ലഭിക്കും. ദിനചര്യകൾക്ക് കാര്യമായ വ്യതിയാനം സംഭവിക്കും. ജീവിതപങ്കാളിയുമായി സൗന്ദര്യപ്പിണക്കത്തിന് സാദ്ധ്യത.
തിരുവോണം: തിരക്കിനിടയിൽ വിലപിടിപ്പുള്ള സാമഗ്രികൾ നഷ്‌ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. ലഹരിപദാർത്ഥങ്ങളോട് അമിത താത്പര്യം.
അവിട്ടം: അന്യദേശവാസം. കൃഷിനാശം ഫലം. ഗൃഹാരംഭപ്രവർത്തനത്തിന് തയ്യാറെടുക്കും. ആദ്ധ്യാത്മിക ചടങ്ങുകളിൽ പങ്കെടുക്കും.
ചതയം: ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. സുഖ ചികിത്സയുടെ കാലം, മനോനിയന്ത്രണം, സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കൽ.
പൂരുരുട്ടാതി: പൂർവാധികം ശക്തിസംഭരിച്ച് മത്സരപരിപാടികളിൽ വിജയിക്കും. ഊഹക്കച്ചവടത്തിൽ അമിതലാഭം ലഭിക്കൽ. ഉന്നത വ്യക്തികതളുമായി സൗഹൃദം.
ഉത്രട്ടാതി: ഉദ്യോഗലബ്‌ധി, എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം, സൗന്ദര്യവർദ്ധക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കീഴ് ജീവനക്കാരിൽ നിന്ന് സഹകരണം.
രേവതി: രേഖാപരമായി വസ്‌തുവിലുള്ള അവകാശലബ്‌ധി, ഗുരുജനപ്രീതി, ലഹരിപദാർത്ഥങ്ങളോട് വൈമുഖ്യം. മത്സരപരീക്ഷാദികളിൽ നല്ല പ്രകടനം കാഴ്‌ചവ‌യ്‌ക്കും.

Advertisement
Advertisement