തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മമ്മൂട്ടി

Wednesday 09 November 2022 6:00 AM IST

മമ്മൂട്ടി ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു. തീക്കോയി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ഇടതു സ്വതന്ത്രസ്ഥാനാർത്ഥിയായാണ് മത്സരം.ചിരി തൂവി ഫ്ലക് സ് ബോർഡിൽ മമ്മൂട്ടി.മാത്യു ദേവസിയെ വിജയിപ്പിക്കുക എന്ന് അഭ്യർത്ഥനയുണ്ട്. ടോർച്ചാണ് ചിഹ്നം.
സമൂഹമാദ്ധ്യമത്തിൽ തരംഗമാകുകയാണ് മമ്മൂട്ടി സ്ഥാനാർത്ഥിയായ ചിത്രം. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ ദ കോർ എന്ന ചിത്രത്തിൽ മാത്യു ദേവസി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മാത്യു ദേവസി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്റെയാണ് ഫ്ലക്സ് ബോർഡ്.മികച്ച പ്രചാരം നടത്തി മമ്മൂട്ടി കഥാപാത്രത്തിന്റെ പേര് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ് .12 വർഷത്തിനുശേഷം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രത്തിൽ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന് ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് രചന .സാലു കെ. തോമസ് ഛായാഗ്രഹണം നിർവഹിക്കുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി ആണ് നിർമ്മാണം.

Advertisement
Advertisement