ഹരിതശക്തിയുടെ ഗ്രീൻ പവർ കേന്ദ്ര സഹകരണമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സഹകരണസ്ഥാപനം

Sunday 24 May 2026 12:31 AM IST

സഹകരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ചുകൊണ്ട്, ഇന്ത്യയിൽ തന്നെ ആദ്യമായി സഹകരണ മേഖലയിലൂടെ സ്വന്തം ബ്രാൻഡിൽ ഇലക്ട്രിക് വാഹനങ്ങൾ, നിരത്തിലിറക്കി ചരിത്രം സൃഷ്ടിച്ചു. ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനം ഇനി, സംരംഭകത്വത്തിലും നിർണ്ണായകചുവടുകൾവെയ്ക്കുമെന്ന് മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപകനും ചെയർമാനുമായ സതീഷ് പുലിക്കോട്ടിൽ ഉറപ്പു നൽകുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് മഹത്തായ സംഭാവന നൽകുന്ന സഹകരണ പ്രസ്ഥാനങ്ങളിൽ വ്യത്യസ്തമായാണ് ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നിലകൊളളുന്നത്. ഒന്നല്ല ഒരുപാട് പദ്ധതികൾ...ഗ്രീൻ പവറെന്ന സഹകരണ മേഖലയിലെ അതിനൂതന സംരംഭത്തിന്റെ വളർച്ചയുടെ പടവുകൾക്ക് താങ്ങാകുന്ന തരത്തിൽ രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള എണ്ണം പറഞ്ഞ പദ്ധതികളാണ് സ്ഥാപനം നടപ്പാക്കാനദ്ദേശിക്കുന്നത്. കേവലം ലോണുകൾ നൽകുകയോ നിക്ഷേപങ്ങൾ സ്വീകരിക്കുകയോ മാത്രമല്ല ഗ്രീൻ പവറിന്റെ ലക്ഷ്യം. വരുമാനം കണ്ടെത്തുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലുമെല്ലാം നിർണായകമായ പുതുചുവട് വയ്ക്കുകയാണ് ഗ്രീൻ പവർ. ഇന്ത്യയിൽ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തം ബ്രാൻഡിൽ നിരത്തിലിറക്കിയ ഗ്രീൻ പവറിന്റെ നേട്ടം രാജ്യത്തെ സഹകരണ മേഖലയിൽ ഇന്നും തകർക്കപ്പെടാനാവാത്ത റെക്കാഡായി തുടരുകയാണ്. അതിനു സമാനമായ പദ്ധതികളാകും ഗ്രീൻ പവറിലൂടെ ഇനി നടപ്പാകുന്നത്. ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ നോൺക്രെഡിറ്റ് സൊസൈറ്റിയാണ് ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.  ഒരു കുടക്കീഴിൽ ഒന്നിലേറെ പദ്ധതികൾ  കാലം മാറുന്നു...കഥ മാറുന്നു എന്നത് അന്വർത്ഥമാകുന്ന ഗ്രീൻപവർ ഇ.വി വാഹനങ്ങളുടെ പുറത്തിറക്കലിലോ അതിന്റെ വിൽപനയിലോ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുക. ഇ.വി വാഹനങ്ങൾ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്നത് കഴിവുറ്റ ടെക്‌നീഷ്യന്മാർ ഇല്ല എന്നുള്ളതാണ്. അതിന് പൂർണ പരിഹാരം കാണാനുള്ള ഗ്രീൻ പവറിന്റെ ശ്രമങ്ങൾ നാളുകൾക്കുള്ളിൽ പൂർണ ലക്ഷ്യത്തിലെത്തും. നാല് മാസത്തെ കോഴ്‌സുകൾ പൂർത്തിയാക്കി ഇ.വി ടെക്‌നീഷ്യൻമാരാകാൻ സജ്ജരായി ആദ്യ ബാച്ച് ആളുകൾ ഗ്രീൻ പവർ അക്കാഡമിയിൽ നിന്ന് പുറത്തിറങ്ങും. കേരളത്തിന്റെ ചരിത്രത്തിൽ ഇന്നേവരെ ഒരു സഹകരണ പ്രസ്ഥാനവും ലക്ഷ്യം വെച്ചിട്ടില്ലാത്തതാണ് ഈ നേട്ടം. ഇങ്ങനെ പുറത്തിറങ്ങുന്ന ബാച്ചിലുള്ളവർക്ക് 100 ശതമാനം ജോലി ഗ്രീൻ പവർ ഉറപ്പുനൽകുന്നുണ്ട്. നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ സർട്ടിഫിക്കറ്റോടെ പഠിച്ചിറങ്ങുന്നവർക്കായി ഗ്രീൻപവർ വക 5000ലേറെ ഒഴിവുകളുമുണ്ട്. ഗ്രീൻ പവറിലൂടെ പുറത്തിറങ്ങുന്നത് പരമ്പരാഗത ടെക്‌നീഷ്യന്മാർ ആകില്ലെന്നതും ശ്രദ്ധേയമാണ്. ട്രബിൾ ഷൂട്ട് ഉൾപ്പെടെ യന്ത്ര സഹായത്തോടെ ചെയ്യാനാകുന്ന വൈറ്റ് കോളർ ടെക്‌നീഷ്യന്മാരാകും ജി.പി. അക്കാഡമിയിൽ നിന്ന് പുറത്തിറങ്ങുക. ഇലക്ട്രിക് വെഹിക്കിൾ (ഇ.വി.) വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതിനും സുസ്ഥിര ഗതാഗത പരിഹാരങ്ങൾ നയിക്കുന്നതിനുമുളള ബഹുമുഖ സഹകരണ സംഘമെന്നതും ഗ്രീൻപവറിന്റെ ടാഗ്ലൈനിൽ വരും. മികച്ച ഇലക്ട്രിക് വാഹനങ്ങൾ, കാര്യക്ഷമമായ ഇ.വി. ചാർജിംഗ് സൊല്യൂഷനുകൾ, സാമ്പത്തിക ആവശ്യങ്ങൾ എന്നിവ ലഭ്യമാക്കിക്കൊണ്ട് ഹരിതസുന്ദരമായ ഭാവിയിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിനൊപ്പം ചുവടുവെയ്ക്കുക എന്നതും ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നാണ്. സാധാരണക്കാരായ ജനലക്ഷങ്ങൾക്ക് സാമ്പത്തികസുസ്ഥിരമായ ജീവിതത്തിന് ഇ.വികൾ ഏറെ അനയോജ്യമാകുന്ന കാലമാണിത്. പെട്രോൾ സ്‌കൂട്ടറുകളടേയും ബൈക്കുകളുടേയും പുതിയ രജിസ്‌ട്രേഷനുകൾ വരും വർഷങ്ങളിൽ ഇല്ലാതാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. അതിവിദഗ്ധരായ ടെക്‌നീഷ്യൻമാർ ഇ.വി. മേഖലയിൽ ഇല്ല എന്നതാണ് ഒരു പരിമിതി. അത് മറികടക്കാനാണ് ഗ്രീൻ പവർ ടെക്‌നീഷ്യൻമാരെ വാർത്തെടുക്കാനുളള അക്കാഡമികൾ തുടങ്ങിയതെന്ന് സതീഷ് പുലിക്കോട്ടിൽ പറയുന്നു.

ഭാവി നാളുകൾ ഇ.വിക്കും  എ.ഐക്കും സ്വന്തം

ഭാവികാലത്തെ നിർണ്ണായക ഘടകം ഇ.വി.യും എ.ഐ.യുമായിരിക്കുമെന്നാണ് സതീഷ് പുലിക്കോട്ടിലിന്റെ അഭിപ്രായം. പരിസ്ഥിതി സൗഹൃദ ഇ.വി വിപണിയുടെ വളർച്ച പുതിയ തൊഴിൽ സാദ്ധ്യതകൾക്ക് വഴിതുറക്കുകയാണ്. ഈ മാറ്റം ഉൾക്കൊണ്ട് യുവജനങ്ങളെ സജ്ജരാക്കാൻ ജി.പി അക്കാഡമി മുന്നോട്ടുവന്നു. നാലുമാസത്തെ തൊഴിലധിഷ്ഠിത കോഴ്‌സിലൂടെ ഉദ്യോഗാർത്ഥികളെ ഹൈടെക് ഇ.വി. ടെക്‌നീഷ്യന്മാരായി ജി.പി. അക്കാഡമി മാറ്റിയെടുക്കും. പഠനം പൂർത്തിയാക്കുന്നവർക്ക് ഗ്രീൻ പവർ സൊസൈറ്റി 100 ശതമാനം തൊഴിലും ഉറപ്പുനൽകുന്നുണ്ട്.

സഹകരണ മേഖലയിൽ ഹരിത വിപ്ലവം സൃഷ്ടിച്ച ജി.പി.എം.എസ്.സി.എസ്.

സഹകരണ മേഖലയെ നൂതന സാങ്കേതികവിദ്യയുമായും സാമൂഹിക നന്മയുടെ മൂല്യങ്ങളുമായും ഒന്നിപ്പിക്കുന്ന സമാനതകളില്ലാത്ത പ്രസ്ഥാനമായി ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് വെഹിക്കിൾ സർവീസസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (GPMSCS) മാറുന്നു. പരിസ്ഥിതി സൗഹൃദ ഊർജ്ജം, സാമ്പത്തിക ഭദ്രത, മെച്ചപ്പെട്ട ആരോഗ്യം, തൊഴിൽ വൈവിധ്യം എന്നിവയിലൂടെ പുതിയൊരു സാമൂഹിക വിപ്ലവത്തിന് സൊസൈറ്റി അടിത്തറയിടുകയാണ്. EV Manufacturing & Sales പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് വാഹനങ്ങളുടെ നിർമ്മാണവും വിപണനവും നടത്തി ഗതാഗതരംഗത്ത് ഹരിത വിപ്ലവത്തിന് സ്ഥാപനം നേതൃത്വം നൽകുന്നു. GP Academy for EV Technicians മുഖേന യുവജനങ്ങൾക്ക് ആധുനിക ഇ.വി. ടെക്‌നോളജിയിൽ പ്രായോഗികവും തൊഴിൽ അധിഷ്ഠിതവുമായ പരിശീലനം നൽകി പ്രഗത്ഭരായ ടെക്‌നീഷ്യൻമാരെ വളർത്തുന്നുണ്ട്. സമഗ്ര ബിസിനസ് മാൾ കൺസെപ്റ്റായ GP Avenueവഴി ബാങ്കിംഗ് സേവനങ്ങൾ, ഇ.വി. ഷോറൂം, സ്‌പെയർ പാർട്‌സ്, സർവീസ് സെന്റർ, ധനകാര്യ സേവനങ്ങൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുന്ന ബിസിനസ് ഹബ്ബായി ഇത് മാറുന്നു. സാധാരണക്കാർക്ക് വിശ്വാസ്യതയാർന്ന ധനസഹായം ഉറപ്പാക്കാൻ ഗോൾഡ് ലോൺ പദ്ധതിയും ഇലക്ട്രിക് വാഹന ഉപഭോക്താക്കൾക്കായി വ്യാപകമായി ഇ.വി. ചാർജിംഗ് സ്റ്റേഷനുകളും സൊസൈറ്റി ഒരുക്കുന്നുണ്ട്. ഗർഭിണികൾക്കായുള്ള പ്രീ നേറ്റൽ, പോസ്റ്റ് നേറ്റൽ കെയർ സേവനങ്ങൾക്കായി ജിപി താത്വക എന്ന ആരോഗ്യ സംരക്ഷണ പദ്ധതിയും നടപ്പിലാക്കുന്നു. നിക്ഷേപം, വായ്പ, സാമ്പത്തിക സംരക്ഷണം, സ്വയംതൊഴിൽ പദ്ധതികൾ, സംരംഭക പിന്തുണ എന്നിവ ഉൾപ്പെടുന്ന സമഗ്ര ധനകാര്യ സേവനങ്ങൾ GP Financial Products വഴി ലഭ്യമാണ്. സഹകരണം, സുസ്ഥിര വികസനം, നവീകരണം എന്നിവയെ ആസ്പദമാക്കി സമൂഹത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കുന്ന ജനപ്രസ്ഥാനമായി GPMSCS മുന്നേറുകയാണ്. തുടക്കം മുതൽക്കേ ബാങ്കിംഗ് ഇടപാടുകൾ മാത്രമല്ല ഗ്രീൻ പവർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ലക്ഷ്യംവെച്ചത്. കാർബൺ കുറയ്ക്കുകയും പരിസ്ഥിതിസൗഹൃദ ഗതാഗതം എല്ലാവർക്കും താങ്ങാനാവുന്നതുമാക്കി മാറ്റുക എന്നതും ഗ്രീൻ പവറിന്റെ സ്ഥാപിതലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണ്. 

ജി.പി അവന്യൂവും 500 പഞ്ചായത്തുകളിൽ മൊബിലിറ്റി ഹബ്ബും

ജി.പി അവന്യൂ.... എല്ലാ ജില്ലകളിലും ഗ്രീൻ പവറിന്റെ പദ്ധതികൾക്ക് പ്രാമുഖ്യം നൽകുന്ന തരത്തിലുള്ള മാളുകൾ കൊണ്ടുവരികയെന്നതാണ് പുത്തൻ പദ്ധതി. ചാലക്കുടിയിൽ ഉൾപ്പെടെ മാൾ നിർമ്മാണത്തിലുമാണ്. എല്ലാ ജില്ലകളിലും മാളുകൾ എന്നതിനോട് ചേർന്നുനിൽക്കുന്ന തരത്തിൽ ആദ്യ ഘട്ടത്തിൽ 100 പഞ്ചായത്തുകളിലാകും ജി.പി അവന്യൂകൾ തുടങ്ങുക. ഇവിടങ്ങളിൽ ഗ്രീൻ പവറിന്റെ ബ്രാഞ്ച്, ഷോറൂം, സർവീസ് സെന്റർ, ചാർജിംഗ് യൂണിറ്റ് എന്നിവയെല്ലാമുണ്ടാകും. ഇതിലൂടെയെല്ലാം എ.ഐയും ഇ.വിയുമെല്ലാം വ്യാപകമാകാൻ പോകുന്ന നളെകളിലേക്കുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് കൂടിയാണ് ഗ്രീൻ പവറിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ പ്രധാനം. 500 പഞ്ചായത്തുകളിൽ മൊബിലിറ്റി ഹബ് തുടങ്ങാൻ ലക്ഷ്യമിടുന്ന പദ്ധതിയുമായി ചേർന്ന് നിൽക്കുന്നതാണ് ജി.പി അവന്യൂ. മുപ്പത് ജീവനക്കാരെങ്കിലും ഒരു ഹബ്ബിലുണ്ടാകും. ആറ് മാസത്തിനകം മൂവായിരത്തോളം പേർക്ക് ജോലി ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീഷ് പുലിക്കോട്ടിൽ പറയുന്നു.

മൊബിലിറ്റി ഹബ്ബുകളിൽ തൊഴിലവസരം  മൊബിലിറ്റി ഹബ്ബുകളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജി.പി കോർഡിനേറ്റർ തസ്തികയിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചവർ, പ്രവാസികൾ, ബിസിനസ് നൈപുണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. ഓരോ മൊബിലിറ്റി ഹബ്ബിലും അഡ്മിൻ, മാനേജ്‌മെന്റ് സ്റ്റാഫ്, സെയിൽസ്, ടെക്‌നീഷ്യൻ വിഭാഗങ്ങളിലായി 30ൽ അധികം ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 96459 89989 0487 2993100.