SignIn
Kerala Kaumudi Online
Sunday, 06 July 2025 1.05 PM IST

തിരുവാതിരയ്‌ക്ക് വിവാഹഭാഗ്യം കാർത്തികയ്‌ക്ക് പ്രശസ്‌തിയും പുരസ്‌കാരവും: നിങ്ങളുടെ ഈ ആഴ്ച

Increase Font Size Decrease Font Size Print Page

weekly

ശ്വതി: കേസുകളിൽ വിജയം. പഠനത്തിൽ താത്പര്യവും ശ്രദ്ധയും ലഭിക്കും. കേസുകളിൽ വിജയം. അപ്രതീക്ഷിത ഭാഗ്യം.

ഭരണി: ചെറുകിട വ്യാപാരികൾക്ക് പ്രതീക്ഷിച്ച ലാഭം ലഭിക്കും. മാതാപിതാക്കളുടെ അഭിപ്രായം അനുസരിക്കും. അന്യർക്കുവേണ്ടി പരിശ്രമിക്കും.
കാർത്തിക: പ്രശസ്‌തിയും സർക്കാരിൽ നിന്ന് ബഹുമതിയും ലഭിക്കും. ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ശുഭവാർത്ത.
രോഹിണി: സഹപ്രവർത്തകരാൽ മാനസിക സന്തോഷവും നന്മകളുമുണ്ടാകും. പല മേഖലകളിൽ കൂടിയും വരുമാനമുണ്ടാകും.
മകയിരം: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം വസ്‌തുക്കൾ, വാഹനം എന്നിവ സ്വന്തമാക്കും. കുടുംബാഭിവൃദ്ധിയുണ്ടാകും. മാതാപിതാക്കളെ അനുസരിക്കും.
തിരുവാതിര:  വിവാഹം അന്വേഷിക്കുന്നവർക്ക് നടന്നേക്കും. റിയൽ എസ്റ്റേറ്റ് ബിസിനസുകാർക്ക് കർമ്മരംഗത്ത് ഉയർച്ച.
പുണർതം: പുത്രഭാഗ്യത്തിന്റെ സമയം. സുഹൃത്തുക്കളാൽ ധനനഷ്‌ടം വരാനിടയുണ്ട്. കുടുംബത്തിൽ നിന്നും മാറി താമസിക്കും. അടിക്കടി യാത്ര ചെയ്യേണ്ടതായി വരും.
പൂയം: സർക്കാർ ഉദ്യോഗസ്ഥർക്ക് പദവി ഉയർച്ചയും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. അപ്രതീക്ഷിതമായി അധിക ചെലവുകൾ വന്നേക്കാം. ഗൃഹത്തിൽ മംഗളകർമ്മത്തിന് സാദ്ധ്യത.
ആയില്യം:ക്ഷേത്രദർശനം, വിവാഹകാര്യത്തിൽ തീരുമാനമാകും.അവസരമാണ്. ചിട്ടി, ലോട്ടറി എന്നിവ നേടാനുള്ള കാലം.
മകം: തൊഴിൽ സ്വന്തമായി ചെയ്യുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം. പഠനത്തിൽ ശ്രദ്ധ ചെലുത്തും. സർക്കാരിൽ പെൻഷൻ, ലോൺ മുതലായവയ്‌ക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ലഭിക്കും.
പൂരം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പഠനത്തിൽ താത്‌പര്യം കുറയും. സത്യസന്ധമായും സൽപ്രവൃത്തികളാലും അയൽവാസികൾക്ക് അനുകൂലമായ സമയമാണ്.
ഉത്രം: സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റവും പദവി ഉയർച്ചയും പ്രതീക്ഷിക്കാം. ഇളയ സഹോദരന് സമയം നന്നല്ല. വ്യാപാരത്തിൽ ലാഭവും അറിവും വർദ്ധിക്കും.
അത്തം: ധനാഭിവൃദ്ധിയുടെ സമയം. സിനിമാ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധനാഭിവൃദ്ധിയും സത്‌കീർത്തിയും ഉണ്ടാകും.
ചിത്തിര: വിവാഹം അന്വേഷിക്കുന്നവർക്ക് നടക്കും. പലമേഖലകളിലും വരുമാനം വരാനിടയുണ്ട്. ഗൃഹം, വസ്‌തുക്കൾ സ്വന്തമാക്കും. വിദ്യാർത്ഥികൾക്ക് അനുകൂലസമയം.
ചോതി: ധനാഭിവൃദ്ധിയുടെ സമയം. പഠനത്തിൽ ശ്രദ്ധചെലുത്തും. സിനിമാ, നാടകരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. ആഗ്രഹിച്ചതുപോലെ സ്ഥാനക്കയറ്റത്തിന് യോഗം.
വിശാഖം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. വാർദ്ധക്യം ചെന്നവരുടെയും പിതാവിന്റെയും അഭിപ്രായം സ്വീകരിക്കും. അവരെ ബഹുമാനിക്കുന്നതുമായിരിക്കും.
അനിഴം: സർക്കാർ ഉദ്യോഗത്തിനായി പരീക്ഷ എഴുതുന്നവർക്ക് ലഭിക്കും. വിവാഹകാര്യത്തിൽ കാലതാമസം നേരിടും. സത്കർമ്മങ്ങളിൽ മനസ് ചെലുത്തും.
തൃക്കേട്ട: ധനാഭിവൃദ്ധി പ്രതീക്ഷിക്കാം. സ്വന്തമായി കരാർ തൊഴിൽ ചെയ്യുന്നവർക്ക് നഷ്‌ടം വരാനിടയുണ്ട്. ഗൃഹം നിർമ്മിക്കാൻ ഉചിതമായ കാലം.
മൂലം: ഉന്നതസ്ഥാനപ്രാപ്‌തിക്കുള്ള സന്ദർഭം കാണുന്നു. കവിത എഴുതുന്നവർക്ക് പുരസ്‌കാരങ്ങൾ ലഭിക്കും. ബിസിനസ് രംഗത്തുള്ളവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.
പൂരാടം: വാക് ചാതുര്യത്താൽ അന്യരെ ആകർഷിക്കും. വിദ്യാഭ്യാസ പുരോഗതിയുണ്ടാകും. കുടുംബാഭിവൃദ്ധിയുണ്ടാകും. അന്യരാൽ പ്രശംസിക്കപ്പെടും.
ഉത്രാടം: പലമേഖലകളിലും വരുമാനം വരാനിടയുണ്ട്.തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂലമായ സമയം.
തിരുവോണം: കമ്പനിയിൽ ഉയർന്ന ഉദ്യോഗം നോക്കുന്നവർക്ക് നിർവാഹ ചുമതല ലഭിക്കുന്നതായിരിക്കും. മാതാപിതാക്കളോട് സ്നേഹം പ്രകടിപ്പിക്കും.
അവിട്ടം: സഹോദര ഐക്യം കുറയാനുള്ള സന്ദർഭം കാണുന്നു. കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ ഉചിതമായ സമയം.
ചതയം: സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങളാൽ മാനസിക സന്തോഷം ലഭ്യമാകും. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം. യാത്രയ്‌ക്കുള്ള സന്ദർഭം.
പൂരുരുട്ടാതി: പഠനത്തിൽ ശ്രദ്ധ കുറയും. പെട്ടെന്നുള്ള കോപം നിമിത്തം ഐക്യത കുറയും. കലാരംഗത്ത് മികച്ച നേട്ടം പ്രതീക്ഷിക്കാം. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും.
ഉതൃട്ടാതി: സന്താനങ്ങളാൽ പലവിധ നന്മകളുമുണ്ടാവും. സഹോദര ഐക്യം കുറയും. കുടുംബത്തിൽ നിന്നും മാറി താമസിക്കും. സഹോദരങ്ങൾ തമ്മിൽ ഐക്യത കുറയും.
രേവതി: സന്താനങ്ങളാലും മാതാവിനാലും ഗുണാനുഭവം ഉണ്ടാകും. സത്യസന്ധമായ പ്രവൃത്തിയാൽ ജനപ്രീതിയും പ്രശംസയും ലഭ്യമാകും. ജനപ്രതിനിധികൾക്ക് ഉന്നത സ്ഥാനപ്രാപ്‌തി.

TAGS: WEEKEND, ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.