SignIn
Kerala Kaumudi Online
Sunday, 05 July 2026 5.20 AM IST

വിജയവീഥിയിൽ കാൽനൂറ്റാണ്ട് ജയ് ഭാരത് @ 25

sa

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ദീർഘവീക്ഷണവും സാമൂഹിക പ്രതിബദ്ധതയും കൊണ്ട് വേറിട്ട വ്യക്തിത്വമായി മാറിയിരിക്കുകയാണ് എൻജിനിയർ എ.എം. ഖരീം. ആദ്യതലമുറ സംരംഭകൻ, വിദ്യാഭ്യാസ പ്രവർത്തകൻ, ജീവകാരുണ്യ പ്രവർത്തകൻ, സാമൂഹിക പരിഷ്‌കർത്താവ് എന്നീ നിലകളിൽ ശ്രദ്ധേയനായ അദ്ദേഹം, വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കി നാലു പതിറ്റാണ്ടിലേറെയായി പ്രവർത്തിച്ചുവരികയാണ്.
കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ മേഖലയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച  എ.എം. ഖരീം,
1975-ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് കെമിക്കൽ എൻജിനിയറിംഗിൽ ബിരുദം നേടി. തുടർന്ന് എഫ്.എ.സി.ടി,  വിശാഖപട്ടണം കാൽടെക്സ് റിഫൈനറി, സൗദി അറേബ്യയിലെ സൗദി അരാംകോ, സിറിയയിലെ അൽഫുറാത്ത് പെട്രോളിയം തുടങ്ങിയ പ്രമുഖ എണ്ണക്കമ്പനികളിൽ പ്രവർത്തിച്ചുകൊണ്ട് അന്താരാഷ്ട്ര തൊഴിൽപരിചയം നേടിയിരുന്നു. ഈ അനുഭവങ്ങളാണ് പിന്നീട് അദ്ദേഹത്തിന്റെ സംരംഭകത്വത്തിനും വിദ്യാഭ്യാസ ദർശനത്തിനും ശക്തമായ അടിത്തറയായത്.
സമൂഹത്തിന് അർത്ഥവത്തായ സംഭാവന നൽകണമെന്ന ദീർഘവീക്ഷണത്തോടെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഖരീം 2001-ൽ പിതാവിന്റെ ആഗ്രഹ സഫലീകരണത്തിനായി കുടുംബാംഗങ്ങളോടൊപ്പം 
ജയ്ഭാരത് എജ്യുക്കേഷണൽ ഫൗണ്ടേഷൻ സ്ഥാപിക്കുകയും അതിന്റെ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രൂപം നൽകുകയും ചെയ്തു.

എം.ജി സർവകലാശാല, കേരള ടെക്നോളജിക്കൽ സർവകലാശാല, 
AICTE, DTE, DME തുടങ്ങിയവയുടെ അംഗീകാരത്തോടെ പ്രവർത്തിച്ചുവരുന്ന ഈ സ്ഥാപനങ്ങളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമായി 6000-ത്തിൽ പരം വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 25 വർഷത്തിനുള്ളിൽ എൻജിനിയറിംഗ്, മാനേജ്മെന്റ്, സയൻസ്, നിയമം, സാങ്കേതിക വിദ്യാഭ്യാസം, കൊമേഴ്സ്, പാരാമെഡിക്കൽ കോഴ്സുകൾ, സാമൂഹിക സേവന പഠനം, കമ്പ്യൂട്ടർ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ അനേകായിരം വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും തൊഴിൽ നേടുന്നതിനുമുള്ള അവസരം നൽകിയിട്ടുണ്ട്. ഇതുവഴി പ്രൊഫഷണൽ മികവും സാമൂഹിക പ്രതിബദ്ധതയും ഒരുപോലെ വളർത്തിയെടുക്കാൻ കഴിയുന്ന ഒരു സമഗ്ര വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കാൻ ഈ സ്ഥാപനങ്ങൾക്ക് സാധിച്ചു. ARVR ടെക്നോളജി നടപ്പാക്കിയതിലൂടെ നൂതന സാങ്കേതികവിദ്യയിലൂടെ വിദ്യാർത്ഥികൾക്ക് പഠനം മികവുറ്റതാക്കാൻ സഹായകരമായി. കേരളത്തിൽ ആദ്യമായി ഒന്നാം വർഷം മുതൽതന്നെ ഇന്റേൺഷിപ്പ് നൽകി പ്ലേസ്‌മെന്റും ഉറപ്പാക്കുന്നു.
ജയ്ഭാരത് സ്ഥാപനങ്ങൾ എറണാകുളം വെങ്ങോല കേന്ദ്രീകരിച്ചും കെ.എം.എം സ്ഥാപനങ്ങൾ തൃക്കാക്കര കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രധാനപ്പെട്ടവ ഇവയാണ്:
• ജയ്ഭാരത് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് എൻജിനിയറിംഗ് ടെക്നോളജി
ബി.ടെക് കോഴ്സുകൾ:
ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് ആൻഡ് മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി, ഐ.ഒ.ടി, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ബി.സി.എ, എം.സി.എ, എം.ബി.എ,, ബി.ബി.എ
• ജയ്ഭാരത് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്
എം.ബി.എ (ഡ്യൂവൽ സ്പെഷ്യലൈസേഷൻ, ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ് ), ബി.ബി.എ.
• ജയ്ഭാരത് പോളി ടെക്നിക് കോളേജ്
കമ്പ്യൂട്ടർ, സൈബർ ഫോറൻസിക് ആൻഡ് ഇലഫോർമേഷൻ സെക്യൂരിറ്റി, മെക്കാനിക്കൽ, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, 
ഓട്ടോ മൊബൈൽ എൻജിനീയറിംഗ്
• ജയ്ഭാരത് ആർട്സ് ആൻഡ് സയൻസ് കോളേജ്
ബി.സി.എ (Hons), ബി.എസ്.സി (Hons) സൈബർ ഫോറൻസിക്, 
ബി.എസ്.സി (Hons) കമ്പ്യൂട്ടർ സയൻസ്, ബി.എസ്.സി (Hons) 
സൈക്കോളജി, BSW, MSW, ബി.ബി.എ, ബി.കോം (Hons)
• കെ.എം.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
• കൊച്ചിൻ പബ്ലിക് സ്കൂൾ
• ജയ്ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
ഡിപ്ളോമ - ഹെൽത്ത് ഇൻസ്പെക്ടർ
• കൊച്ചിൻ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
• കെ.എം.എം കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്
• കെ.എം.എം ലോ കോളേജ്

നേതൃപാടവം
ഉന്നതവിദ്യാഭ്യാസ മേഖലയിലെ വിവിധ സംഘടനകളിലൂടെ എ.എം. ഖരീം ശ്രദ്ധേയവും നേതൃപരവുമായ പങ്ക് വഹിച്ചുവരുന്നു.
• കേരള സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി
• കേരള സെൽഫ് ഫിനാൻസിംഗ് ആർട്സ് ആൻഡ് സയൻസ് കോളേജ് അസോസിയേഷൻ രക്ഷാധികാരി
• കേരള ചേംബർ ഓഫ് കോളജസിന്റെ ജനറൽ സെക്രട്ടറി
ഇന്നൊവേഷൻ ആൻഡ് സ്റ്റാർട്ടപ്പ്
വിദ്യാർത്ഥികളെ തൊഴിൽ അന്വേഷകരായി മാത്രമല്ല, തൊഴിൽ സൃഷ്ടിക്കുന്നവരായും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ജയ്ഭാരത് ഗ്രൂപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ  സംരംഭകത്വത്തിനും ധനസമ്പാദ്യത്തിനും (Earn while learn) നവീന ആശയങ്ങൾക്കും പ്രാധാന്യം നൽകുന്നു. സ്റ്റാർട്ടപ്പ് അവബോധ പരിപാടികൾ, ഇന്നൊവേഷൻ പ്രവർത്തനങ്ങൾ, ഇൻക്യുബേഷൻ പിന്തുണ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിചയവും തൊഴിൽ സാധ്യതകളും ഉറപ്പാക്കുന്നു.
കേരളത്തിൽ ആദ്യമായി  S.A.Pസോഫ്ട് വെയറിൽ പരിശീലനം നൽകുന്നതിനുള്ള എഡ്യൂക്കേഷണൽ പാർടണർ ഷിപ്പ് നേടി. അനേകം പേർക്ക്  എം.എൽ.സികളിലും മറ്റും ഉന്നത നിലയിലുള്ള ജോലി ലഭ്യമാക്കാനും കഴിഞ്ഞു.ഇ.എം.ഇ. സൊല്യൂഷൻസ്, സ്കിൽമെർജ്, നേർജി ഇന്ത്യ, ഇഷ്കാൻ ഏവിയേഷൻ തുടങ്ങിയ സംരംഭങ്ങൾ ആരംഭിച്ചു. അതുവഴി വ്യവസായാധിഷ്ഠിത പരിശീലനങ്ങളും അവസരങ്ങളും ലഭ്യമാക്കി, ഭാവിയിലെ സംരംഭകരെയും നവോത്ഥാന ചിന്തകരെയും വളർത്തിയെടുക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചുവരുന്നു. ഇന്നൊവേഷൻസിനെ പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നൽകുന്നതിനും ജെ ബി സ്റ്റാർട്ടപ്പ്സിനും രൂപം നൽകി.
ഇൻഡസ്ട്രിയൽ 
കൊളാബറേഷൻ & പ്ലേസ്മെന്റ്
ജയ്ഭാരത് ഗ്രൂപ്പിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന സവിശേഷതകളിലൊന്നാണ് വ്യവസായ മേഖലകളുമായുള്ള ശക്തമായ സഹകരണവും തൊഴിൽ സാധ്യതകൾ ഉറപ്പാക്കുന്നതിനുള്ള പ്രത്യേക ശ്രദ്ധയും. വിവിധ വ്യവസായ സ്ഥാപനങ്ങളുമായുള്ള  സഹകരണത്തിലൂടെ വിദ്യാർത്ഥികൾക്ക് ഇന്റേൺഷിപ്പുകൾ, വ്യവസായ സന്ദർശനങ്ങൾ, വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലന പരിപാടികൾ എന്നിവയിലൂടെ പ്രായോഗിക പരിചയവും തൊഴിൽ ലോകത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധവും ലഭ്യമാക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ ജോബ് ഫെയർ, പ്ലേസ്മെന്റ് ഡ്രൈവുകളിലൂടെ ജോലി ലഭ്യത ഉറപ്പുവരുത്തുക എന്നത് ജയ്ഭാരതിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്.
ഇന്ത്യയിലെ പ്രമുഖ കമ്പനികളിൽ മാത്രമല്ല, മധ്യപൂർവ്വദേശത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും അന്താരാഷ്ട്ര എണ്ണ വ്യവസായ സ്ഥാപനങ്ങളിലും പ്രശസ്ത ബഹുരാഷ്ട്ര കമ്പനികളിലും ഈ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ തൊഴിൽ നേടിയിട്ടുണ്ട്. ഓയിൽ ആൻഡ് ഗ്യാസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ, മാനേജ്മെന്റ്, ആരോഗ്യരംഗം, നിർമ്മാണ വ്യവസായ സ്ഥാപനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിൽ നിരവധി പൂർവ്വ വിദ്യാർത്ഥികൾ ഇന്ന് വിജയകരമായി സേവനമനുഷ്ഠിച്ചുവരുന്നു. കോളേജിന്റെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ AAJന് രൂപം നൽകുകയും അതുവഴി നിരവധിപ്പേർക്ക് പരസ്പരം ജോലി നേടുന്നതിന് സഹായകരമാവുന്നു.
പ്ലേസ്‌മെന്റ് നേട്ടങ്ങൾ:
• ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗിന് 100 ശതമാനം പ്ലേസ്മെന്റ്
• ജയ്ഭാരത് പോളിടെക്നിക്കിൽ 100 ശതമാനം 
പ്ലേസ്മെന്റ്
• ബി.ടെക് മറ്റ് കോഴ്സുകളിൽ 65 മുതൽ 85 ശതമാനം വരെ പ്ലേസ്മെന്റ്
• മാനേജ്മെന്റ് പഠനങ്ങളിൽ 100 ശതമാനം പ്ലേസ്മെന്റ്
• എം.എസ്.ഡബ്ല്യു. (മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്) കോഴ്സിൽ 100 ശതമാനം പ്ലേസ്മെന്റ്
• കൊമേഴ്സ് , സയൻസ് വിഭാഗത്തിൽ 85 ശതമാനം പ്ലേസ്മെന്റ്
സാമൂഹിക പ്രതിബദ്ധത
മാനവിക മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരിൽ എ.എം. ഖരീം സമൂഹത്തിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും വിദ്യാഭ്യാസ സഹായം, സ്കോളർഷിപ്പുകൾ, മാർഗനിർദേശങ്ങൾ എന്നിവയിലൂടെ  തുടർച്ചയായി പിന്തുണ നൽകിവരുന്നു.
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സ്നേഹഭവനം" പദ്ധതി ഭവനരഹിതർക്കും നിരാലംബർക്കും സംരക്ഷണവും പാർപ്പിടവും ഉറപ്പാക്കുന്നു. 'സമയബാങ്ക് " പദ്ധതിയിലൂടെ പാലിയേറ്റീവ് കെയർ സേവനങ്ങളും വയോജനങ്ങൾക്കും രോഗബാധിതർക്കും സന്നദ്ധ സേവനങ്ങളും ലഭ്യമാക്കുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജയ്ഭാരത് എൻജിനീയറിംഗ് കോളേജ് കടമ്പ്രയാർ ഇക്കോ ടൂറിസം പദ്ധതിയ്ക്ക് വേണ്ടിയുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചു. ആരോഗ്യ ബോധവത്ക്കരണം, രക്തദാന ക്യാമ്പുകൾ തുടങ്ങിയ സാമൂഹീക പ്രവർത്തനങ്ങളിലും ജയ്ഭാരത് സ്ഥാപനങ്ങൾ സജീവ പങ്കാളിത്തം വഹിക്കുന്നുണ്ട്.
ദീർഘവീക്ഷണം, സേവന പാരമ്പര്യം
ആഗോള എണ്ണക്കമ്പനികളിലെ പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് കേരളത്തിലെ ശ്രദ്ധേയനായ വിദ്യാഭ്യാസ സ്ഥാപന ശില്പിയായി ഉയർന്നുവന്ന എ.എം. ഖരീമിന്റെ ജീവിതയാത്ര ദൃഢനിശ്ചയത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും മാനവികതയുടെയും ഉദാത്ത മാതൃകയാണ്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിയ ആദ്യതലമുറ സംരംഭകൻ എന്ന നിലയിൽ അദ്ദേഹം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും സാമൂഹിക നേതാക്കൾക്കും ഒരുപോലെ പ്രചോദനമായി തുടരുകയാണ്.
വിജ്ഞാനവും മൂല്യങ്ങളും സാമൂഹിക പ്രതിബദ്ധതയും സമന്വയിപ്പിച്ചുകൊണ്ട് തലമുറകളെ വാർത്തെടുക്കുന്ന എ.എം. ഖരീമിന്റെ പ്രവർത്തനങ്ങൾ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ ശാശ്വതമായ മുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുന്നു.

വൈജ്ഞാനിക 
നവോത്ഥാന പോരാളി

വിദ്യാഭ്യാസ സാങ്കേതിക വിദഗ്ദ്ധനും പ്രഗത്ഭ സംരംഭകനുമായ എ.എം. ഖരീമിനെ മറ്റുള്ളവരിൽ നിന്നും വേറിട്ടു നിർത്തുന്നത് വൈജ്ഞാനിക രംഗത്ത് അദ്ദേഹം സൃഷ്ടിച്ച അതുല്യമായ നവോത്ഥാനമാണ്. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ മേഖലയിലുണ്ടായ നിർണ്ണായകമായ മാറ്റങ്ങളെ അങ്ങേയറ്റം സൂക്ഷ്മതയോടെ അദ്ദേഹം നിരീക്ഷിക്കുകയും തദനുസൃതമായ മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുകയും ചെയ്തു.
ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾക്കൊപ്പം തന്നെ, കാലാനുസൃതമായ നവീന ആശയങ്ങളുടെ അനിവാര്യതയും അദ്ദേഹം കൃത്യമായി തിരിച്ചറിഞ്ഞു. പരമ്പരാഗതമായ വിദ്യാഭ്യാസത്തിലും പഠനസമ്പ്രദായങ്ങളിലും വന്ന മാറ്റങ്ങൾ വിദ്യാർത്ഥികളിൽ ചെലുത്തിയ സ്വാധീനം, അദ്ധ്യാപകർ ഏറ്റെടുക്കേണ്ടി വരുന്ന പുതിയ കാലത്തെ ദൗത്യങ്ങൾ, ആധുനിക പാഠ്യപദ്ധതികളുടെ അടിയന്തരമായ ആവശ്യകത, ഭാവിയിലേക്ക് തുറന്നിടുന്ന പുതുമയാർന്നതും വിഭിന്നങ്ങളുമായ ജോലിയുടെ പുതിയ വാതായനങ്ങൾ എന്നിവയെല്ലാം ആഴത്തിൽ മനസ്സിലാക്കിക്കൊണ്ട് അദ്ദേഹം തികച്ചും നൂതനമായ കർമ്മപദ്ധതികൾക്ക് രൂപം നൽകി.
റോബോട്ടിക്സ്, നിർമ്മിത ബുദ്ധി (Artificial
Intelligence) ലാബുകൾ തുടങ്ങിയ അത്യാധുനിക ഹൈടെക് സംവിധാനങ്ങളോടെയുള്ള നവയുഗ കലാലയങ്ങൾക്ക് കൊവിഡിന് മുൻപുതന്നെ തുടക്കം കുറിച്ചു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദീർഘവീക്ഷണം.
ലോകത്തിന്റെ ഭാവി തന്നെ അടിമുടി മാറ്റിമറിക്കാൻ പോകുന്ന നിർമ്മിത ബുദ്ധിയുടെ കടന്നുവരവോടെ, ലോകമെമ്പാടുമുള്ള ഇരുപത് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇല്ലാതാകുമെന്ന രാജ്യാന്തര വിദഗ്ദ്ധരുടെ മുന്നറിയിപ്പുകളെ തികഞ്ഞ പ്രായോഗിക ബുദ്ധിയോടെ വേണം നാം ഉൾക്കൊള്ളാനെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
യുവത്വത്തിന്റെ പ്രസരിപ്പുള്ള ഭാരതത്തിന് ഈ മാറ്റങ്ങളെ അതിവേഗം സ്വാംശീകരിക്കാൻ സാധിക്കും. ഭാവിയെ കാത്തുനിൽക്കുന്ന കടുത്ത വെല്ലുവിളികളെ അതിജീവിക്കാൻ പരമ്പരാഗതമായ അറിവുകൾ മാത്രം പോരാത്തതിനാൽ, നൂതന മേഖലകളിലെ പഠന-ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAYBHARATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY