
400 സീറ്റെന്ന മുദ്രാവാക്യവുമായി 2024ൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് കേവല ഭൂരിപക്ഷത്തിനാവശ്യമായ 272 സീറ്റ് പോലും നേടാനായില്ല. 240 സീറ്റ് മാത്രം ലഭിച്ച ബി.ജെ.പി സഖ്യകക്ഷികളുടെ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. തിരിച്ചു വരവിന്റെ സൂചന നൽകി പ്രതിപക്ഷവും. ദേശീയ രാഷ്ട്രീയത്തിലെ ഈ സംഭവ വികാസങ്ങളാണ് ടോക്കിംഗ് പോയിന്റ് ഇന്ന് ചർച്ച ചെയ്യുന്നത്. അതിഥിയായി രാഷ്ട്രീയ നിരീക്ഷകൻ എ ജയശങ്കർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |