SignIn
Kerala Kaumudi Online
Thursday, 25 April 2024 4.26 AM IST

മനസിൽ കുറേ കഥാപാത്രങ്ങളുണ്ട്, ഉടുമ്പിലെ നായിക പറയുന്നു

anjel

മോഡലും നർത്തകിയുമൊക്കെയായിരുന്നെങ്കിലും ഒരു അഭിനേത്രിയാകണമെന്നായിരുന്നു ബാല്യം  മുതലേ ആഞ്ചലീനയുടെ ഏറ്റവും വലിയ മോഹം. ഹോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന താരനായിക ആഞ്ചലീന ജോളിയുടെ പേരിൽ നിന്ന് ആഞ്ചലീനയെന്നത് സ്വന്തം പേരായി സ്വീകരിച്ചതിന് കാരണവും ആ ആഗ്രഹം തന്നെയാണെന്ന് ആഞ്ചലീന പറയും.

''ഉ‌ടുമ്പ് എന്ന സിനിമ കണ്ണൻ സാർ (കണ്ണൻ താമരക്കുളം) ചെയ്യാൻ പോകുന്നുവെന്നതും അതിലൊരു പുതിയ നായികയെ തേടുന്നുണ്ടെന്നതും ഒരു സുഹൃത്ത് വഴിയാണ് ഞാൻ അറിഞ്ഞത്. പിന്നീട് ഓഡിഷനിൽ പങ്കെടുത്തു. രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ  എന്നെ നായികയായി സെലക്ട് ചെയ്ത് കൊണ്ടുള്ള അറിയിപ്പ് കിട്ടി. ഓഡിഷന് രണ്ടുമൂന്ന് ഡയലോഗ് പറയിച്ചു. ചില സീനുകൾ അഭിനയിച്ച് കാണിക്കാൻ പറഞ്ഞു. സെലക്ട് ചെയ്ത  കാര്യവും സുഹൃത്തുവഴിയാണ് ഞാൻ അറിഞ്ഞത്. എന്റെ ആദ്യ ഓഡിഷനിൽ തന്നെ സെലക്ട് ചെയ്തതും ആദ്യ സിനിമയിൽ തന്നെ നായികയായി അഭിനയിക്കാൻ സാധിച്ചതും ഭാഗ്യമാണ്.

പക്വതയുള്ള കഥാപാത്രമാണ്

ഉടുമ്പ് ഒരു ത്രില്ലർ മൂവിയാണ്. രണ്ട് കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് എന്റേത്. മെച്വേർഡായ ഗെറ്റപ്പിലാണ് ഒന്ന്. റൊമാന്റിക് പരിവേഷമുള്ളതാണ് മറ്റൊന്ന്. ഹിമ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ഒരു ഗുണ്ടയെ കല്യാണം കഴിക്കേണ്ടിവരുന്ന ഹിമയുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന പ്രശ്നങ്ങളാണ് ഉടുമ്പ് പറയുന്നത്.
എറണാകുളത്തും തിരുവനന്തപുരത്തും ആതിരപ്പള്ളിയിലുമായിട്ടായിരുന്നു ഉടുമ്പിന്റെ ഷൂട്ടിംഗ്. ഞാനും എന്റെ ഒരു നായകനായ സാജൽ സുദർശനുമൊരുമിച്ചുള്ള പാട്ട് തിരുവനന്തപുരത്ത് പൂവാറിലാണ് ചിത്രീകരിച്ചത്. ഞാനും തിരുവനന്തപുരത്തുകാരിയാണ്. കോവളത്താണ് വീട്.

eee

എന്റെ മാറ്റം അമ്പരപ്പിച്ചു

കഥയ്‌ക്ക് ആവശ്യമായതിനാൽ ലിപ് ‌ലോക്ക് രംഗങ്ങൾ ചെയ്യാൻ എനിക്ക് പേടിയോ മടിയോ ഒന്നുമുണ്ടായിരുന്നില്ല. സിനിമ കാണുമ്പോഴേ കഥയിലുള്ള അവയുടെ പ്രാധാന്യം മനസിലാകൂ. ആ പാട്ട് കണ്ടിട്ട് എന്നെ അറിയുന്നവരൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. 'നിനക്ക് ഇങ്ങനെയൊക്കെ അഭിനയിക്കാൻ പറ്റ്വോ" എന്നായിരുന്നു ചിലരുടെ സംശയം. പാട്ടിൽ ഞാൻ വളരെ മോഡേണാണ്. ട്രെയ്ലറിൽ വരുന്ന രംഗങ്ങളിൽ പക്കാ സീരിയസും. രണ്ടും തമ്മിൽ വളരെ വ്യത്യാസമുണ്ട്. ആ ഒരു ചെയ്ഞ്ചോവറാണ് പലരെയും അതിശയിപ്പിച്ചത്. ആദ്യ സിനിമയിൽത്തന്നെ രണ്ട് എക്സ്ട്രീമിൽ നിൽക്കുന്ന കഥാപാത്രം കിട്ടിയതിൽ സന്തോഷമുണ്ട്. അഭിനയ പ്രാധാന്യമുള്ള അത്തരം കഥാപാത്രങ്ങളാണ്  ഇനിയും ആഗ്രഹിക്കുന്നത്.
സിനിമ മാത്രമാണ്
പ്രൈവറ്റായി ഡിഗ്രി കംപ്ളീറ്റ് ചെയ്തു. ഒരു ആവറേജ് സ്റ്റുഡന്റായിരുന്നു ഞാൻ. പഠിച്ചിരുന്ന സമയത്തും പാട്ടും ഡാൻസുമൊക്കെയുണ്ടായിരുന്നു. അഭിനയിക്കാൻ ഇഷ്ടമാണെങ്കിലും പണ്ടേ അധികം സംസാരിക്കാൻ ഇഷ്ടപ്പെടാത്തയാളായിരുന്നു ഞാൻ.  മറ്റു ഭാഷകളല്ല മലയാളം തന്നെയാണ് എന്റെ ഫസ്റ്റ് ചോയ്സ്. എല്ലാവിശേഷങ്ങളും ആഘോഷിക്കുന്നയാളാണ് ഞാൻ. ഓണത്തിന് കസിൻസൊക്കെ വീട്ടിൽ വരും. അവരോടൊക്കെ കുക്കിംഗും മറ്റുമായി അടിച്ചു പൊളിച്ചാഘോഷിക്കും. 
ഞാൻ നായികയായതിൽ എന്നെക്കാൾ സന്തോഷിക്കുന്നത് അയൽക്കാരും നാട്ടുകാരുമൊക്കെയാണ്. കുഞ്ഞുനാൾ തൊട്ടേ എന്നെ കാണുന്നവരല്ലേ. വീട്ടിൽ വരുമ്പോഴൊക്കെ എന്നാണ് സിനിമ റിലീസാകുന്നതെന്ന് അന്വേഷിക്കും. സിനിമാ വിശേഷങ്ങളറിയാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. സിനിമയിൽ അഭിനയിച്ച് തുടങ്ങിയശേഷം ഞാൻ സിനിമകൾ കൂടുതൽ സീരിയസായി കാണാൻ തുടങ്ങി. മമ്മൂക്കയും ലാലേട്ടനും ഉർവശി ചേച്ചിയും രേവതി ചേച്ചിയുമൊക്കെയാണ് എക്കാലത്തും എന്റെ പ്രിയപ്പെട്ട താരങ്ങൾ. അഭിനയിക്കാൻ ആഗ്രഹിക്കുന്ന ആരെയും എപ്പോഴും പ്രചോദിപ്പിക്കുന്ന അഭിനേതാക്കളല്ലേ അവരൊക്കെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, ANJALEENA, INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.