SignIn
Kerala Kaumudi Online
Friday, 26 April 2024 2.59 PM IST

ഇവരുടെ വാക്ക് കേട്ട് ചതിയിൽ ചെന്ന് ചാടാൻ ഇടവരും, ഈ നാളുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്

bb

അശ്വതി : പ്രശസ്തരുടെ സംഗീത പരിപാടികൾ ആസ്വദിക്കും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.സത്‌സംഗം, സ്ഥാനചലനം
ഭരണി : കുട്ടികളുടെ വിദ്യാരംഭങ്ങൾക്കായി പ്രയത്‌നിക്കും. ഗൃഹനിർമ്മാണ കാര്യങ്ങളിൽ പുരോഗതി.സംഗീതസദസുകളിൽ പങ്കെടുക്കൽ, ശത്രുക്കളിൽ നിന്ന് ശല്യം.
കാർത്തിക : ധാർമ്മിക പ്രവർത്തനങ്ങളിലും ആത്മിക പ്രവർത്തനങ്ങളിലും പങ്കെടുക്കും. പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം.സന്താന സൗഭാഗ്യം, ധനക്ഷയം.
രോഹിണി :അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചാടാതിരിക്കാൻ ശ്രദ്ധിക്കണം. ഉൗഹകച്ചവടത്തിൽ വലിയ ലാഭം പ്രതീക്ഷിക്കാം.ദേവാലയ ദർശനം.
മകയിരം : പ്രഗൽഭരുടെ വിരുന്ന് സത്കാരങ്ങളിൽ പങ്കെടുക്കും. സൗന്ദര്യ സംരക്ഷണത്തിന് ധനവ്യയം.കുടുംബസൗഖ്യം, വിനോദസഞ്ചാരം. ഗുരുജനപ്രീതി.
തിരുവാതിര : അപ്രതീക്ഷിത ധനലാഭം. പ്രഗൽഭരുടെ വിരുന്ന് സത്കാരത്തിൽ പങ്കെടുക്കും.മൃഷ്ടാന്നഭോജനം, ഭാഗ്യക്കുറി ലഭിക്കൽ.
പുണർതം: ജോലിസ്ഥലത്തെ ചില പ്രശ്നം ഉദയം ചെയ്യും. ദേഹക്ഷതം. ചെറിയ വാഹനാപകടം.പൂജാദികാര്യങ്ങൾക്കായി ധനം ചെലവഴിക്കും.
പൂയം : അന്യരുടെ ചതിയിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ഉന്നത വ്യക്തികളുമായി സൗഹൃദം പുലർത്തും.ഗൃഹോപകരണങ്ങൾ വാങ്ങും.
ആയില്യം : ഗൃഹം നവീകരിക്കാൻ സാധിക്കും. വെല്ലുവിളികളെ നേരിടാൻ മനഃശക്തി.അനാവശ്യ യാത്ര, നവീന ഗൃഹാരംഭ പ്രവർത്തനം.
മകം : പല കാര്യങ്ങളിലും ഉത്കണ്ഠ. കലാകാരന്മാർക്കും രാഷ്ട്രീയക്കാർക്കും അനുകൂല സമയം.മത്സര പരിപാടികളിൽ വിജയിക്കും.
പൂരം : വളരെക്കാലമായി തീർപ്പ് കല്പിക്കാത്ത വ്യവഹാരങ്ങളിൽ അനുകൂലവിധി. കടംകൊടുത്തത് പലിശയോടെ ലഭിക്കും.നൃത്തപരിപാടികൾ ആസ്വദിക്കും.
ഉത്രം : ക്ഷേത്രദർശനം നടത്തും. വഴിപാടുകൾക്കും ഒൗഷധങ്ങൾക്കും കൂടുതൽ ഫലം ചെലവിടും.ഭൃത്യജനങ്ങളിൽ നിന്ന് സഹകരണം
അത്തം : ഗൃഹത്തിൽ സമാധാനം കൂടിവരും. വളരെക്കാലമായി കാണാൻ ആഗ്രഹിച്ചവരെ കണ്ടുമുട്ടും.സൗന്ദര്യവർദ്ധിത വസ്തുക്കൾ വാങ്ങും.
ചിത്തിര : ഉദ്ദിഷ്ടകാര്യസിദ്ധി. നേത്ര സംബന്ധമായ രോഗം പിടിപെടും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവം.പ്രശസ്ത വ്യക്തികളിൽ നിന്ന് പുരസ്കാരം ലഭിക്കൽ.
ചോതി : വിദ്യുൽ സദസുകളിൽ സാന്നിധ്യം. കലാകായിക പ്രവർത്തനം മൂലം വരുമാനവും ബഹുമാനവും ലഭിക്കും.ഉദ്ദിഷ്ടകാര്യസിദ്ധി.
വിശാഖം : വിദേശ സന്ദർശനത്തിന് അനുമതി.കുടുംബത്തിന് ശ്രേയസ്.കീഴ്‌ ജീവനക്കാരിൽ നിന്ന് അനുമോദനം.
അനിഴം : മറ്റുള്ളവരുടെ പ്രശംസയ്ക്ക് പാത്രം. തസ്കരഭീതി. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ.രാഷ്ട്രീയസമ്മർദ്ദങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടിവരും.
തൃക്കേട്ട : തൊഴിൽ രംഗത്ത് പുരോഗതി. ധനവർദ്ധന. വരുംവരായ്ക ചിന്തിക്കാതെ പ്രവർത്തിക്കുന്നത് കുഴപ്പം.വിശേഷ സ്ഥാനമാന പ്രാപ്തി.
മൂലം : വിലപ്പെട്ട രേഖകൾ വന്നുചേരും. ബന്ധുജനസഹായം ഉണ്ടാവും. വിദ്യാർത്ഥികൾക്ക് ഉന്നത ജയം.എഴുത്തുകുത്തുകൾ മൂലം ഗുണം.
പൂരാടം : ജോലിയിൽ അദ്ധ്വാനഭാരം കൂടും. ഭൂമി ക്രയവിക്രയത്തിൽ പ്രതീക്ഷിക്കാത്ത ആദായം.യാത്രകളിൽ അശ്രദ്ധമൂലം ധനനഷ്ടം.
ഉത്രാടം : ജോലിയിൽ മേലധികാരികളിൽനിന്ന് അഭിനന്ദനവും അഭിമാനവും ലഭിക്കും.സന്താനങ്ങളെ ചൊല്ലി മനോവിഷമം.
തിരുവോണം : മത്സര പരീക്ഷാവേളകളിൽ വിജയിക്കും. ഗൃഹത്തിൽ നിന്ന് അകന്നുകഴിയേണ്ടിവരും. ദേഹാരിഷ്ടത.വാക്കുപാലിക്കാൻ കഴിയാത്ത അവസ്ഥ
അവിട്ടം: വിരുന്ന് സത്കാരങ്ങളിൽ പങ്കെടുക്കും. സ്ത്രീകൾ നിമിത്തം അപമാനിതരാകാതിരിക്കാൻ ശ്രദ്ധിക്കണം.പൊതുവേദികളിൽ സംബന്ധിക്കുകയും ശോഭിക്കുകയും ചെയ്യും.
ചതയം : അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് കുഴപ്പം സൃഷ്ടിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും.വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക.
പുരൂരുട്ടാതി : ദേവാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഭാവന. ഗൃഹാന്തരീക്ഷം ശാന്തമാവും.ശിശുക്കളിൽ മഞ്ഞപ്പിത്തം പിടിപെടാൻ സാദ്ധ്യത.
ഉതൃട്ടാതി : കൃഷിയിൽ നഷ്ടം. മൃഗങ്ങളിൽ നിന്നും കീടങ്ങളിൽനിന്നും കുഴപ്പം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം. നവീന വസ്ത്രധാരണലബ്ധി.ധാർമ്മിക കാര്യങ്ങൾക്ക് സഹകരിക്കും.
രേവതി : പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പുരസ്കാര ലബ്ധി. ജോലിയിൽ അശ്രദ്ധവും കുഴപ്പവും ഉണ്ടാവാൻ സാധ്യത. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.