
വെടിനിറുത്തൽ കരാർ നിലവിൽ വന്നെങ്കിലും ഗാസയിൽ ആക്രമണങ്ങൾക്ക് കുറവില്ല. ഒക്ടോബർ10ന് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നശേഷം ഇസ്രയേൽ കുറഞ്ഞത് 497 തവണയെങ്കിലും വെടിനിറുത്തൽ ലംഘിച്ചെന്നാണ് റിപ്പോർട്ട്. ഗാസ ഗവൺമെന്റ് മീഡിയ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ആക്രമണങ്ങളിൽ ഇതിനകം 342 സാധാരണക്കാർ കൊല്ലപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |