SignIn
Kerala Kaumudi Online
Friday, 19 April 2024 2.49 PM IST

വിവാഹം നടക്കുന്നില്ലേ; എങ്കിൽ നോക്കേണ്ടത് വീട്ടിലെ കോണിപ്പടിയെ, ശ്രദ്ധിക്കാൻ കാര്യങ്ങൾ ഏറെയുണ്ട്

staircase

വീടുകളിലെ കോണിപ്പടിയുടെ (സ്‌റ്റെയറുകൾ) സ്ഥാനം കിഴക്കു നിന്ന് പടിഞ്ഞാറേയ്‌ക്കാണ് വേണ്ടത്. മാസ്റ്റർ ബെഡ് റൂമിന്റെ ഭിത്തിയോട് ചേർത്ത് പടിഞ്ഞാറേയ്‌ക്ക്  ക്ലോക്ക്  ഓടുന്നത് പോലെ വയ്‌ക്കുന്നത് അത്യുത്തമം. വടക്കു പടിഞ്ഞാറിലും ഇതു പോലെ ചെയ്യാം (വീടിനുളളിൽ)പക്ഷേ ചെറിയ പ്രശ്‌നങ്ങൾ അവശേഷിക്കും. വടക്കുകിഴക്ക്, തെക്കുകിഴക്ക് , തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ യാതൊരു കാരണവശാലും കോണിപ്പടി വരരുത്. നേർതെക്കും മധ്യത്തിലും കോണിപ്പടി വരാൻ പാടില്ല. ഈ  ഭാഗങ്ങളിൽ  കോണിപ്പടി വരുമ്പോൾ മറ്റു ദോഷങ്ങളുണ്ടെങ്കിൽ അതിനെ ഇരട്ടിപ്പിക്കുന്ന വിധത്തിലേയ്‌ക്ക് കാര്യങ്ങൾ  പോകാറുണ്ട്. അതായത് യഥാർത്ഥ സ്ഥലത്ത് കോണിപ്പടി വരുന്നില്ലെങ്കിൽ കോണിപ്പടി കെട്ടിയിരിക്കുന്ന സ്ഥലത്തെ ഊർജം മറ്റിടങ്ങളിലേയ്‌ക്ക് ഒഴുകും. അത് വിപരീത ഊർജസ്‌ഫോടനത്തിന് കാരണമാവാം. കോണിപ്പടി മാറി നിൽക്കുന്നതുമൂലമുളള മറ്റൊരു പ്രശ്‌നം വീടുകളിൽ അനഭിലഷണീയമായ കാര്യങ്ങൾ തുടർച്ചയായിട്ടുണ്ടാവുകയോ അത് നിത്യം വഴക്കുകളിൽ കലാശിക്കുകയോ ചെയ്യുമെന്നുളളതാണ്. ബന്ധങ്ങൾ വേഗത്തിൽ അറ്റുപോകുന്നതിനോ കുട്ടികളുടെ വിവാഹം അനന്തമായി നീളുന്നതിനോ ഇടയാക്കാം.


പുറത്ത് പലരും കോണിപ്പടി വയ്‌ക്കുന്നതും അസ്ഥാനത്താണെന്ന് പറയാതെ വയ്യ. വടക്കു പടിഞ്ഞാറ് കോണിപ്പടി വയ്‌ക്കുമ്പോൾ വടക്കോട്ട് തള്ളി പണിയരുത്. പടിഞ്ഞാറു നിന്ന് കയറുന്നതു പോലെ വയ്‌ക്കണം. തെക്കുനിന്ന് വടക്കോട്ട് കയറി ക്ലോക്കിന്റെ കറക്കം പോലെ വയ്‌ക്കാം. വീടിനുളളിൽ പറഞ്ഞതുപോലെ തന്നെ ഈശാനത്തോ അഗ്നിമൂലയിലോ വീടിനു പുറത്ത് കോണിപ്പടി വയ്‌ക്കരുത്. നേർ വടക്കും നേർ തെക്കും ഒഴിവാക്കി ഊർജഒഴുക്കുകളും ചരിവുകളും നോക്കി മാത്രമേ കോണിപ്പടി കെട്ടാവൂ. സെപ്ടിക് ടാങ്കുകൾ, പുറം പൈപ്പുകൾ, മാൻഹോളുകൾ, പൂജാമുറിയുടെ മുകൾവശം, കുളിമുറികളുടെ മേൽഭാഗം എന്നിവയിലൂടെ കോണിപ്പടി കടന്നു പോകുന്നതും ഒഴിവാക്കുക തന്നെ വേണം. ഈ സ്ഥലങ്ങളിൽ പൊതുവെ  ഊർജപ്രസരണം ഏറെയായിരിക്കും. കോണിപ്പടി കൂടി വന്നാൽ ഊർജം ഇരട്ടിയിലധികമാവുകയും അത് ആ മേഖലയ്‌ക്ക് താങ്ങാൻ കഴിയാതെ വരുകയും ചെയ്യും. അത്തരത്തിൽ തന്നെ ജീവിതത്തിലും അപ്രതീക്ഷിത മാറി മറിയലുകൾ ഉണ്ടായേക്കാം. ആധുനിക ഫാഷൻ തള്ളലുകൾ മുട്ടി കോണിപ്പടികളിലേയ്‌ക്ക് ചരിഞ്ഞോ നേരായോ വരുകയുമരുത്.


അത്തരം സ്ഥലങ്ങളിൽ കോണിപ്പടി പോകുന്ന ഭിത്തിയോട് ചേർത്ത് ഊർജതലം നോക്കി നീളത്തിലോ, വൃത്താകൃതിയിലോ ഭിത്തി മുറിച്ചുമാറ്റി തുറപ്പുകൾ ഉണ്ടാക്കുകയോ ഗ്ലാസിൽ ചെറിയ കുത്തുകൾ നൽകി ഒട്ടിച്ചു വയ്‌ക്കുകയോ ആവാം. കുത്തനെയുളള പർഗോളകളും പരിഹാരമാണ്. വീടിന്റെ സുരക്ഷ നോക്കി ചെയ്‌താൽ മതിയാവും. കോണിപ്പടികളിൽ തടി കൈവരിയായി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം. ഗ്ലാസ് ചേർത്തുളള ഡിസൈനും ദോഷമില്ല. പരമാവധി ഇരുമ്പ് കൊണ്ടോ സ്റ്റീൽ കൊണ്ടോ ഉളള കൈവരികളും കുമിളകളും ഒഴിവാക്കാം.


കോണിപ്പടികളിൽ അത്യുത്തമം പഴയകാലത്തെ തടി കൊണ്ടുള്ളവയാണ്. ആധുനിക കാൻറി ലിവർ മാതൃകയിൽ ഉള്ളതും ഗുണകരമാണ്. കോണിപ്പടിയിൽ മാർബിളോ ഗ്രാനെെറ്റോ പാകുന്നതും നല്ല ഉൗർജം പ്രദാനം ചെയ്യും. കോണിപ്പടികൾക്കടിയിൽ ഫാഷൻ വർക്കുകളാവാം. പക്ഷേ കൂടുതൽ ഭാരം ഇവിടെ കയറ്റി വയ്‌ക്കുന്നത് ഒഴിവാക്കണം.  മിക്കവീടുകളിലും കോണിപ്പടികളുടെ അടിവശം സർവസാധനങ്ങളും മാറ്റി വയ്‌ക്കുന്നിടമായോ, ഉപയോഗശൂന്യമായ സാധങ്ങൾ വയ്‌ക്കുന്ന കേന്ദ്രമാക്കുകയോ ചെയ്യാറുണ്ട്. ഇത് വലിയ ദോഷത്തെ ക്ഷണിച്ചു വരുത്തും. കോണിപ്പടിയ്‌ക്ക് കീഴെ അഞ്ചുകിലോയിലേറെ ഭാരം വരാതെ നോക്കുകയും വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VASTHU, SOME TIPS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.