SignIn
Kerala Kaumudi Online
Friday, 19 April 2024 6.01 AM IST

കഥ/ ജോയിന്റ് അക്കൗണ്ട്

ee

ചില യാത്രകൾ അങ്ങനെ ആണ്. വളവും തിരിവും, വൈ ജംഗ്ഷൻ, ടി ജംഗ്ഷൻ.... ചില കയറ്റങ്ങൾ കയറാൻ ഒരു ഗിയർ ചേഞ്ച്, ഇറക്കങ്ങളിൽ ഒരു സ്ലോ ഡൗൺ. ബെല്ലും ബ്രേക്കും ഇല്ലാത്ത ഒരു യാത്രയും ഇല്ല! അന്ത്യമില്ലാത്ത യാത്രയെ മരണം എന്നു വേണമെങ്കിൽ പറയാം. പ്രിയ ഒരു യാത്ര തുടങ്ങുമ്പോൾ, ആ വഴിയേ പോയ പലരും അവളെ നിരുത്സാഹപ്പെടുത്തി. ഇരുപത്തിയൊന്നിന്റെ ചോര തിളപ്പിൽ അതു അവൾക്കൊരു സാഹസം ആയിരുന്നു. കയറാൻ തുടങ്ങുമ്പോൾ തന്നെ അവൾ ബെൽറ്റ് ഇട്ട് റെഡി ആയി! തീയ സംസ്‌കാരത്തിന്റെ പ്രൗഢി വിളിച്ചോതുന്ന 12 പവനിൽ കമ്പക്കയർ പോലെ ഒരു താലി മാല. അഗ്നി സാക്ഷിയായി ആ കതിർമണ്ഡപത്തിൽ ഒരു ദിവസം മാത്രമേ അവൻ മുന്നിൽ നടന്നുള്ളു. പിന്നെ ഉള്ള ദിവസങ്ങളിൽ അവൾ നടന്നു തുടങ്ങി.

കഴുത്തിലെ കയറുപിരി കൊണ്ടു വിശപ്പ് അടക്കാനാവില്ലല്ലോ! സാഹസം എന്നു തന്നെ കരുതി പെണ്ണിന്റെ ശരീരവും ആണിന്റെ കരുത്തുമായി അവൾ മുന്നേ നടക്കുമ്പോൾ. വഴിയിലെ എല്ലാ കിണറ്റിലും, പൊട്ടക്കിണറ്റിലടക്കം അവൻ നിർത്തി ദാഹം തീർക്കുന്നുണ്ടായിരുന്നു! വെയിലത്തും മഴയത്തും ആ യാത്രയിൽ അവൾ വെന്തുരുകി! എങ്കിലും അവന്റെ മുന്നിൽ എത്തുമ്പോൾ അവൾ പ്രസന്നവദനയായി അവനു വേണ്ടുവോളം വിളമ്പിക്കൊടുത്തു. എന്നിട്ടും അവൻ പല കിണറുകളിലും ജലത്തിനായി സപീപിച്ചു! ചിലത് അവൾ കണ്ടു പിടിച്ചു, അപ്പോൾ അവൾക്കു മേൽ അവൻ ശബ്‌ദം ഉയർത്തി പറഞ്ഞു.
''നിനക്കു രോഗമാണ്... സംശയ രോഗം.""
ഞാൻ പോയ കിണറ്റിലൊന്നും ജലം ഉണ്ടായിരുന്നില്ല എന്നു അവൻ സമൂഹത്തെ ബോധിപ്പിച്ചു. പ്രിയയ്‌ക്ക് അവളുടെ നിസഹായാവസ്ഥ ആരെയും ബോദ്ധ്യപെടുത്താനായില്ല. അവൾ വീണ്ടും നടന്നു നീങ്ങി. അവൻ അവളുടെ സഹപ്രവർത്തകരുടെ അടുക്കള വാതിൽ വരെ മുട്ടി. അയാൾക്ക് ഒരു ലജ്ജയും ഇല്ലായിരുന്നു. കിട്ടുന്ന സ്ഥലത്തുനിന്നെല്ലാം അവൻ ദാഹം തീർത്തു. തല കുനിച്ചു, തല കുനിച്ചു ഒട്ടും നിവർത്തി ഇല്ലാതെ വന്നപ്പോൾ ആ കയറുപിരി താലിയുമായി അവൾ വിദേശത്തേക്ക് പറന്നു.
വസന്തം, വേനൽ, ശരത്കാലം ഒടുവിൽ ശൈത്യം... അടുത്ത വസന്തം വരുന്നതിന്നു മുന്നിൽ അവൾക്കൊരു കാലം കൂടെ ഉണ്ട്, അവധിക്കാലം.എയർ ഇന്ത്യ എക്‌സ്‌പ്രസ് അനുവദിച്ച 30കിലോ + 7 കിലോ ഹാൻഡ് ലഗേജും ആ കയറുപിരി താലിയുമായി പ്രിയ പറന്നുയർന്നു. തന്റെ അസാമീപ്യത്തിൽ അയാൾ വിഷമിച്ചിട്ടുണ്ടാകും എന്നും പുതിയ ഒരു മനുഷ്യനെ കാണാൻ പറ്റും എന്ന പ്രതീക്ഷയിൽ അവൾ മൂന്നര മണിക്കൂർ യാത്ര ചെയ്‌തു.
ക്ലിയറൻസ് കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആദ്യം കണ്ടതും ആ കയറു പിരി ചാർത്തിയ അദ്ദേഹത്തെ ആയിരുന്നു!
ആ മാലയുടെ ഘനം കുറഞ്ഞതായി അവൾക്കു തോന്നി, ഒപ്പം അവളുടെ മനസിന്റെയും. അവളുടെ 37.5 കിലോ ട്രോളി തള്ളുമ്പോൾ അദ്ദേഹം ചോദിച്ചു, ഇവിടുത്തെ ലോക്കറിന്റെ ചാവി കൊണ്ടുവന്നിട്ടുണ്ടോ എന്ന്? അവൾ ആത്മാർഥമായി തലയാട്ടി. കാറിൽ കയറിയ ഉടനെ അവൾ അവളുടെ ഹാൻഡ് ബാഗ് തുറന്നു ഒരു ഐ ഫോൺ 12 പ്രോ അദ്ദേഹത്തെ ഏൽപ്പിച്ചു. തണുപ്പൻ മട്ടിൽ അദ്ദേഹം ചോദിച്ചു.
''ഡ്രൈവ് ചെയ്യുന്നത് കാണുന്നില്ലേ? അവിടെ വച്ചേക്കൂ.""
അപ്പോഴും ന്യായം അദ്ദേഹത്തിന്റെ ഭാഗത്താണ്, ഡ്രൈവ് ചെയ്യുവല്ലേ? യാത്ര ചെയ്തു വന്നതല്ലേ, വേഗം കുളിച്ചിട്ടു, കഴിച്ചു റെസ്റ്റ് എടുക്കൂ! സ്‌നേഹനിധിയായ ഭർത്താവ്, പ്രിയ മനസിൽ പല തവണ ഉരുവിട്ടു. രാവിലെ അദ്ദേഹം അവളോട് പറഞ്ഞു.
''കീ എടുക്കു നമുക്ക് ലോക്കറിൽ പോകണം, പിന്നെ ലോക്കർ ജോയിന്റ് ആകുകയും വേണം. എല്ലാ പ്രാവശ്യവും നിന്നെ ബുദ്ധിമുട്ടിക്കേണ്ടല്ലോ!""
ഹായ്, ഹായ്... എത്ര കരുതലുള്ള ഭർത്താവ്. ലോക്കർ കീ ബാഗിൽ ഇടുന്ന കൂട്ടത്തിൽ അവൾ ആ ഫോൺ കൂടെ ബാഗിൽ വച്ചു. ബാങ്കിന്റെ താഴത്തെ നിലയിൽ പണ്ടൊരു മൊബൈൽ കട ഉണ്ടായിരുന്നു, കൊവിഡ് കാരണം അതു പൂട്ടിയോ ആവോ? ഇല്ല കട അവിടെ തന്നെ ഉണ്ട്!
''ചേട്ടാ... ബാങ്കിലെ പണി തീർക്കുമ്പോഴേക്കും പുതിയ ഫോൺ റെഡി ആക്കാം?""
''ഏയ് അങ്ങനെ വല്ലവന്റെയും കൈയിൽ ഫോൺ കൊടുക്കാൻ പറ്റില്ല, ബാങ്കിലെ പണി തീർന്നിട്ട് ഫോൺ മാറ്റം.""
അദ്ദേഹം പറഞ്ഞു.
''വന്നിട്ടുണ്ട് വന്നിട്ടുണ്ട്.... എന്റെ ഭർത്താവിനു മാറ്റം വന്നിട്ടുണ്ട്.""
പ്രിയക്ക് ആനന്ദാശ്രുക്കൾ കാരണം സ്റ്റെപ്പുകൾ പോലും കാണാൻ വയ്യാത്ത അവസ്ഥ. ബാങ്കിൽ എല്ലാം പറഞ്ഞു ഏല്പിച്ചവണ്ണം പണികൾ വേഗത്തിൽ തീർന്നു. ജോയിന്റ് അക്കൗണ്ട്. വിദേശത്തിരിക്കുന്നു ഭാര്യ, സ്വദേശത്തിരിക്കുന്ന ഭർത്താവ്.. കാര്യങ്ങൾ എളുപ്പമാകാൻ ഇനി എന്തു വേണം? അടുത്തതു ഫോൺ മാറ്റം! പുള്ളി തന്നെ ഇന്നു എല്ലാ ഡാറ്റയും ട്രാൻസ്‌ഫർ ചെയ്യാൻ നിർദ്ദേശം കൊടുത്തു! ഉത്തരവാദിത്തങ്ങൾ സ്വയം നിറവേറ്റുന്നത് കണ്ട് അവൾ സന്തോഷിച്ചു. ഇടയ്‌ക്ക് ബാങ്ക് സെക്യൂരിറ്റി വന്നു പറഞ്ഞു.
''സർ മാനേജർ വിളിക്കുന്നു, സാറിന്റെ ഒന്നു രണ്ടു ഒപ്പ് മിസ്സിംഗ് ആണെന്ന്.""
പുള്ളി ചാടി ബാങ്കിലേക്ക് നടന്നു, പ്രിയ ഷോപ്പിലും. ഇടയ്‌ക്ക് ആ മൊബൈൽ കടയിലെ പയ്യൻ ചോദിച്ചു.
''മാഡം ഈ ആർക്കൈവ് മെസേജും വേണ്ടാത്തതാണോ?""
''ആർക്കൈവ് മെസേജ്?""
അവൾ ഫോൺ എടുത്തു നോക്കി മീന. ഒന്നര വർഷമായി ഒന്നിച്ചു താമസിച്ചു, എന്നെക്കാൾ അധികം ഞാൻ നിങ്ങളെ സ്‌നേഹിക്കുന്ന കാര്യം ഭാര്യയെ കാണുമ്പോൾ മറക്കരുത്! ഡിവോഴ്സ് വാങ്ങൂ & come back soon swt hrt!
പ്രിയ ഞെട്ടി
സോനു.
Dada come back soon. Mama and i will miss u
കയറുപിരി മാല മുറുകി തുടങ്ങി... ആദ്യം എല്ലാറ്റിന്റെയും സ്‌ക്രീൻ ഷോട്ട് എടുത്തു എല്ലാരേയും കാണിക്കണം എന്നു തോന്നി, പ്രിയയ്‌ക്ക്. ആരെ കാണിച്ചിട്ടും എന്തു കാര്യം? സാഹസിക യാത്രയ്‌ക്കു ചാടി പുറപ്പെട്ടത് ഞാൻ തന്നെ അല്ലേ, പ്രിയ സ്വയം ചോദിച്ചു വീണ്ടും ആർക്കൈവിൽ 23 മെസേജുകൾ കൂടി.
Jayan wife Prathima
''Good morning. ചേട്ടാ നിങ്ങളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റിയില്ല.""
SARITHA
missed you @ the temple
Come soon love
അടുത്ത മെസേജ് നോക്കുമ്പോഴേക്കും അദ്ദേഹം വന്നു!
''എന്തേ?""
''ഒന്നുമില്ല.""
പ്രിയ കഴുത്തിലെ കയറു പിരി മാല അഴിച്ചു അയാളുടെ കൈയിൽ വച്ചു കൊടുത്തു.
''എന്താ?""
''കഴുത്തിനു വല്ലാത്ത ഭാരം, ഇതു കൂടെ ലോക്കറിൽ ഇരിക്കട്ടെ, ജോയിന്റ് അല്ലേ?""
അദ്ദേഹം അതുമായി വീണ്ടും കോണി കയറി! പ്രിയയ്‌ക്ക് ഒരു ടി ജംഗ്ഷനിൽ എത്തിയ പ്രതീതി തോന്നി. ടിയുടെ രണ്ടു ഭാഗത്തു നിന്നും ആ മോളുടെ Dada വിളി കേൾക്കുന്നുണ്ടായിരുന്നു. എന്നെയും മീനയെയും സരിതയെയും പ്രതിമയെയും പറ്റിച്ചോട്ടെ.... പ്രൊഫൈൽ പിക്ചറിൽ 15 തികയാത്ത ആ മോളു, എല്ലാം പറ്റിപ്പാണ് എന്നറിയുമ്പോൾ...
പ്രിയ വെറുതെ ഓർത്തു പോയി! എവിടെയോ വായിച്ച ഒരു ഉദ്ധരണി ആണ് പ്രിയ ഈ കഥ എന്നോട് പറഞ്ഞപ്പോൾ തോന്നിയത്.
''It"s not rebels that make trouble,
It"s the trouble that makes rebels""

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KATHA, WEEKLY, KATHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.