SignIn
Kerala Kaumudi Online
Saturday, 02 December 2023 12.15 AM IST

ഈ നാളുകാർ വൈദ്യുതി, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ അപകട സാദ്ധ്യത, ഈ ആഴ്‌ച നിങ്ങൾക്കിങ്ങനെ

astro

അശ്വതി : അനാരോഗ്യം, അന്ധവിശ്വാസങ്ങൾക്കടിമപെടൽ, ഇഷ്ടജനസഹവാസം, ഒൗഷധങ്ങൾക്കായി നല്ല തുക ചെലവഴിക്കൽ, ഗുരുജനപ്രീതി.
ഭരണി :സന്താനങ്ങളുടെ വിദ്യാഭ്യാസ സാഹചര്യങ്ങൾക്കായി ഭഗീരഥ പ്രയത്നം, പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവം.വിദഗ്ദ്ധ വൈദ്യോപദേശം തേടൽ.
കാർത്തിക: കാരുണ്യപ്രവർത്തനങ്ങളിൽ മുഴുകും. കടം കൊടുത്ത സംഖ്യ പലിശ സഹിതം ലഭിക്കും. പുണ്യദേവാലയദർശനം.
രോഹിണി: രോഗപ്രതിരോധ പരിപാലനം. വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കൽ, വ്യവഹാര വിജയം.
മകയിരം: മഹാത്മാക്കളിൽ നിന്ന് അനുഗ്രഹലബ്ധി, ദേവാലയങ്ങൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഭാവന നൽകൽ, ഭൃത്യജനങ്ങളിൽ നിന്ന് സഹായ സഹകരണ ലബ്ധി.
തിരുവാതിര: തിരുവാഭരണം, ഭണ്ഡാരം എന്നിവ നഷ്ടപ്പെടാതിരിക്കാൻ ക്ഷേത്രകമ്മിറ്റി അംഗങ്ങൾ ശ്രദ്ധിക്കണം. അംഗീകാരം ലഭിക്കുന്നതിനുപകരം കുറ്റപ്പെടുത്തൽ.
പുണർതം: പുതു രാഷ്ട്രീയത്തിൽ സമുന്നത സ്ഥാനം അലങ്കരിക്കും. തർക്കവിഷയങ്ങളിൽ മാദ്ധ്യസ്ഥം വഹിക്കൽ, വൈദ്യുതി, വാഹനം എന്നിവ കൈകാര്യം ചെയ്യുമ്പോൾ അപകടസാദ്ധ്യത.
പൂയം: പൂർത്തീകരിക്കാതെ കിടക്കുന്ന ഗൃഹനിർമ്മാണം പൂർത്തീകരിക്കും. സഹോദരസ്ഥാനീയരുമായി അടുപ്പം, കലാപരിപാടികൾ ആസ്വദിക്കും.
ആയില്യം: ആഗ്രഹിക്കുന്ന കാര്യം നിറവേറ്റും. ആദ്ധ്യാത്മിക പരിപാടികളിൽ പങ്കെടുക്കും. വിദേശയാത്രക്കുള്ള അനുമതി ലഭിക്കും.
മകം: മനോദുഃഖം.  ലഭിക്കുമെന്നു കരുതിയ വായ്പ ലഭിക്കും. അതിർത്തി തർക്കം. ഇഷ്ടജനസഹവാസം.
പൂരം: പൂജാദികാര്യങ്ങൾക്കായി ധനവും സമയവും ചെലവഴിക്കും. വാഹനലബ്ധി, സത്സംഗം. ഇഷ്ടജനസഹവാസം.
ഉത്രം: ഉദ്ദിഷ്ടകാര്യസിദ്ധി, ഉപകാരസ്മരണയില്ലാതിരിക്കൽ, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനവസരം.
അത്തം: അമിത ആത്മവിശ്വാസം. സൗന്ദര്യവർദ്ധക സാമഗ്രികൾക്കായി നല്ല തുക ചെലവഴിക്കും. നവീന ഗൃഹാരംഭപ്രവർത്തനം.
ചിത്തിര: ചിരകാലാഭിലാഷം സഫലമാകും. ഗുരുജനപ്രീതി.  മൃഷ്ടാന്നഭോജനം. പുതിയ സൗഹൃദം ഗുണം ചെയ്യും.അനാവശ്യയാത്ര ഒഴിവാക്കുക.
ചോതി: ദിനചര്യയിൽ കാര്യമായ വ്യതിയാനം. മേലധികാരികളിൽ നിന്ന് പ്രോത്സാഹനലബ്ധി.
വിശാഖം: വിശേഷാവസരങ്ങൾ ശരിക്കും പ്രയോജനപ്പെടുത്തും. അപകടം ഉണ്ടാകൽ, അന്നദാനം, പശുദാനം, വസ്ത്രദാനം എന്നിവ ഗൃഹത്തിൽ വച്ച് നടത്തും.
അനിഴം: അന്തരീക്ഷം മോശമാകയാൽ പദ്ധതികൾ പലതും നടപ്പാക്കാൻ കഴിയാതെ വരും. പ്രഗത്ഭരുടെ കലാപരിപാടികൾ കണ്ടാസ്വദിക്കും. 
തൃക്കേട്ട: തൃപ്തി പോരാത്ത ദാമ്പത്യജീവിതം ഒരു പകർച്ചവ്യാധിപോലെ അനുഭവപ്പെടും. ഭൂമി പണയപ്പെടുത്തി വായ്പയെടുക്കും. മൃഗങ്ങളിൽനിന്ന് ശല്യം.
മൂലം: മൂല്യച്യുതി ഏതു രംഗത്തും സംഭവിക്കും. ദാമ്പത്യം ഏറക്കുറെ തൃപ്തികരം. ആരോഗ്യസംരക്ഷണത്തിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഔഷധസേവ.
പൂരാടം: പൂർവിക സ്വത്ത് ലഭിക്കും. ആദ്ധ്യാത്മികാചാര്യന്മാരുടെ അനുഗ്രഹം ലഭിക്കും.
ഉത്രാടം: ഉത്സാഹത്തോടെ പഠിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കും. വീഴ്ച മൂലം അസ്ഥിഭ്രംശം സംഭവിക്കും. ലഹരിപദാർത്ഥങ്ങൾ ഒഴിവാക്കും.
തിരുവോണം: തികഞ്ഞ ആത്മാർത്ഥതയോടെ രാഷ്ട്രീയ പ്രവർത്തകനായി പ്രവർത്തിക്കും.യോഗ പരിശീലനം, ധ്യാനം എന്നിവ നടത്തി ആരോഗ്യം വീണ്ടെടുക്കും.
അവിട്ടം: അവിവാഹിതരായി ജീവിക്കുന്നവർക്ക് ശ്രമിച്ചാൽ താമസിയാതെ വിവാഹം കഴിക്കാനുള്ള അവസരം വന്നുചേരും. ഗ്രന്ഥരചന നടത്തും.
ചതയം: ചന്തമേറിയ വസ്തുക്കൾക്കായി നല്ല തുക ചെലവഴിക്കും. കലാകായിക രംഗങ്ങളിൽ മികവ് കാട്ടും. പ്രാതസ്നാനവും ഈശ്വര പ്രാർത്ഥനയും വഴിപാടും നടത്തും.
പൂരുരുട്ടാതി: പൂഴ്ത്തിവയ്പുകളുണ്ടോയെന്ന് തെളിയിക്കാൻ ഉദ്യോഗസ്ഥർ ഗൃഹത്തിൽ വന്നുചേരും. ഗുരുജനങ്ങളിൽ നിന്ന് അനുഗ്രഹങ്ങൾ ലഭിക്കുകയും വിചാരിച്ച കാര്യങ്ങൾ നടത്താൻ കഴിയുകയും ചെയ്യും.
ഉത്രട്ടാതി: ഉന്നത നിലയിലുള്ള വ്യക്തികളുമായി പരിചയപ്പെടാനിടവരും. രക്തസമ്മർദ്ദം, ഹൃദ്റോഗം എന്നിവയ്ക്ക് സാദ്ധ്യതയുള്ളതിനാൽ വിദഗ്ദ്ധ വൈദ്യോപദേശം നേടേണ്ടതാകുന്നു.
രേവതി: രാവും പകലും വ്യത്യാസമില്ലാതെ പണിയെടുത്താലും ഏറ്റെടുത്ത കർമ്മപദ്ധതികൾ കൃത്യസമയത്ത് ചെയ്തുകൊടുക്കാൻ കഴിയാതെ വരാനിടയുണ്ട്. വിയോഗദുഃഖം അനുഭവപ്പെടും. 

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VARA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.