SignIn
Wed 01 May 2024
LATEST NEWS
MOST READ
ബാലികേറമല (33) നിയതിയുടെ ത്രാസിൽ
കളത്തിൽ ലക്ഷ്‌മണൻ മൂന്നാം വട്ടം അറസ്റ്റ് ചെയ്യപ്പെട്ടു. അടിയന്തരാവസ്ഥയിലെയും ശബരിമലയിലെയും അറസ്റ്റുകൾക്കുശേഷം അങ്ങനെയൊന്ന് വീണ്ടും സംഭവിക്കുകയായിരുന്നു.ഇത്തവണ വളരെ വ്യത്യസ്‌തമായ ഒരു കാര്യത്തിനാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. വിവാഹത്തിനുശേഷം കളത്തിൽ ലക്ഷ്‌മണന്റെ പ്രവർത്തനശൈലിയിൽ കാര്യമായ ഒരു വ്യതിയാനമുണ്ടായി. ഒറ്റയാൾപോരാട്ടം ഇരുവർ പോരാട്ടമായി മാറി. സംഘടനയുടെയും മാസികയുടെയും സാമ്പത്തികകാര്യങ്ങൾ പൂർണമായും മാധവി ഏറ്റെടുക്കുകയായിരുന്നു. മാസികയ്‌ക്കുവേണ്ടി ധാരാളം പരസ്യങ്ങൾ സംഘടിപ്പിക്കാൻ അവൾക്കു കഴിഞ്ഞു. ആ വകയിൽ മാസികയ്‌ക്ക് വമ്പിച്ച വരുമാനമുണ്ടായി. അവളുടെ തന്നെ ഉത്സാഹത്തിന്റെ ഫലമായി സംഘടനയിൽ ധാരാളം പേർ പുതുതായി ചേർന്നു. വരിസംഖ്യ കുടിശികയിടാൻ ആരെയും അവളനുവദിച്ചില്ല. പ്രസിലുമുണ്ടായി മാറ്റങ്ങൾ. ആദ്യമതൊരു ട്രിഡിൽ പ്രസ്സായിരുന്നു. അത് സിലിണ്ടർ പ്രസ്സായി വളർന്നു. അച്ചടിക്കുള്ള ധാരാളം കരാറുകൾ കാൻവാസ് ചെയ്‌തെടുക്കാനും അവൾക്കു കഴിഞ്ഞു. ലക്ഷ്‌മണന്റെ സാമ്പത്തികമായ ആകുലത പൂർണമായും നീങ്ങി.സന്തുഷ്ടവും ആഹ്ലാദനിർഭരവുമായിരുന്നു അവരുടെ ദിനരാത്രങ്ങൾ.സ്വാഭാവികമായും സംഘടനയുടെ അണികളിൽ ചില മുറുമുറുക്കലുകളുണ്ടായി. യുക്തിവാദപ്രസ്ഥാനത്തെ ലക്ഷ്‌മണൻ സ്വന്തം കുടുംബത്തിൽ തളച്ചിടുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സാമ്പത്തിക തിരിമറിയായിരുന്നു മറ്റൊരു വിഷയം.പണത്തിന്റെ കണക്കുകൾ പരസ്യമാക്കുന്നില്ല.അതൊക്കെ ഭാര്യയും ഭർത്താവും സ്വകാര്യമായി സൂക്ഷിക്കുന്നു. ഇങ്ങനെ ആരോപണങ്ങൾ വളരാൻ തുടങ് October 20, 2021
ബാലികേറാമല (32) മുക്തിപഥങ്ങളിൽ മുക്തിപഥങ്ങളിൽ മുപ്പത്തിരണ്ട്
രാമഭദ്രൻ സന്ധ്യയ്‌ക്ക് വീട്ടിൽ വരുമ്പോൾ റോഡിലേക്ക് കണ്ണുംനട്ട് ജാനകി നിൽക്കുന്നത് ദൂരെ നിന്നേ കണ്ടു. എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന ആശങ്കയാണ് ആദ്യം തോന്നിയത്. എന്നാൽ അവൾ വളരെ ആഹ്ലാദവതിയാണെന്ന് അടുത്തേക്കെത്തിയപ്പോൾ മനസിലായി. രാമഭദ്രനെക്കണ്ട് അവൾ മുന്നോട്ടോടിവന്നു. ''അറിഞ്ഞില്ലേ, മുക്തിപഥങ്ങൾക്ക് സാഹിത്യ അക്കാഡമി അവാർഡ്..."" അടുത്തെത്തുംമുൻപേ അവൾ വിളിച്ചുപറഞ്ഞു.ആദ്യം രാമഭദ്രന് ഒന്നും പിടി കിട്ടിയില്ല. ''റേഡിയോയിലുണ്ടായിരുന്നു ഈ വർഷത്തെ സാഹിത്യ അക്കാഡമി അവാർഡുകളുടെ വാർത്ത. മികച്ച യാത്രാവിവരണത്തിനുള്ള അവാർഡ് മുക്തിപഥങ്ങൾക്കാണ്."" നടന്നുകൊണ്ട് അവൾ തുടർന്നു . ''കേട്ടപ്പോത്തന്നെ ഞാൻ പ്രസിലോട്ട് ഫോൺ ചെ‌യ്‌തിരുന്നു.അപ്പഴേക്കടച്ചുകാണും. ആരുമെടുത്തില്ല."" October 13, 2021
ബാലികേറാമല: 24
ലക്ഷ്‌മണൻ നേതൃത്വം കൊടുത്ത ശബരിമല സമരത്തെക്കുറിച്ചുള്ള പേപ്പർ കട്ടിംഗുകൾ അടങ്ങിയ ഫയൽ പ്രകാശൻ മടക്കിവച്ചു. അയാൾക്കൊരു കാര്യം ബോദ്ധ്യമായി. നാസ്‌തികസമാജം നടത്തിയ ഏറ്റവും വലിയ ആക്ടിവിസം ഇത് തന്നെയാണ്. ബാക്കിയൊക്കെ ഏറെക്കുറെ ലക്ഷ്‌മണന്റെ സ്വകാര്യ പ്രവർത്തനങ്ങളാണ്. 'യുക്തിപഥ" ത്തിന്റെ മൂന്നു ലക്കങ്ങൾ ശബരിമല സമരത്തിന്റെ വിശേഷങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.  September 19, 2021
ബാലികേറാമല: 22
സെറ്റിൽ വലിയ ഒച്ചപ്പാടുണ്ടായി. ചിലരൊക്കെ എന്നെ നോക്കി പുച്‌ഛത്തോടെ ചിരിക്കുന്നത് കണ്ടു. ഒടുവിൽ അവിശ്വസനീയമായ ഒന്ന് സംഭവിച്ചു. നിർമ്മാതാവ് രവീന്ദ്രൻ എന്റെയടുത്തുവന്ന് പൂജ നടത്താൻ അനുവദിക്കണമെന്ന് പറഞ്ഞു. September 19, 2021
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.