SignIn
Kerala Kaumudi Online
Monday, 16 March 2026 3.14 PM IST

സമയം,ആർക്കുവേണ്ടികാത്തുനിൽക്കും?

Increase Font Size Decrease Font Size Print Page
s

''ലോകത്തിലെഏറ്റവുംവേഗതയേറിയഓട്ടക്കാരൻഉസൈൻബോൾട്ടിന്പോലും കൂടെ ഓടിവിജയിക്കാൻകഴിയാത്ത,അല്ലെങ്കിൽ,തോൽപ്പിക്കാൻകഴിയാത്തഒരുഓട്ടക്കാരനെകാണാൻഇഷ്ടമാണോ?അതിൽആർ ക്കെങ്കിലുംഇഷ്ടക്കേടുണ്ടെങ്കിൽ, തീർച്ചയായും 'അവർവിരയിളക്കാൻ" മരുന്നുകഴിക്കണം, അങ്ങനെയെങ്കിലുംഎല്ലാ മൊന്ന്'ഇളകിതെളിഞ്ഞ്'നന്നാകട്ടെ!ഏതുനല്ല കാര്യം പറഞ്ഞാലും,അതിൽ നെഗറ്റിവുമാത്രംകാണുന്ന കൂട്ടംതെറ്റിയവരെഇങ്ങനെയല്ലാതെ,പിന്നെഎങ്ങനെയാണ്നന്നാക്കാൻകഴിയുക!എന്തായാലുംനമു ക്കാവലിയ ഓട്ടക്കാരനെ കാണാം, അല്ലേ?നമ്മൾ കാണാൻ പോകുന്നത് ആരെയാണ്എന്ന് ആരും മറന്നു പോകരുത്: ഒളിംപിക്സിന്റെ ചരിത്രത്തിലെ പല റിക്കാർഡുകളുടേ യുംഉടമയായഉസൈൻബോൾട്ട് എന്ന ജമൈക്ക ക്കാരന് ഇതുവരെ എട്ട് മെഡലുകളാണ് ഒളിംപിക്സിൽലഭിച്ചിട്ടുള്ളത്.ഇതുംലോകറിക്കാർഡാണ്.എന്നാൽ,നമ്മൾഇനികാണാൻപോകുന്നമിടുക്കന്റെഅടുത്തുപോലുംനമ്മുടെമിടുമിടുക്കരായ ഒളിപ്യന്മാരെ ത്തില്ലഎന്നാണ്ഞാൻആവർത്തിച്ചാവർത്തിച്ചുപറയുന്നത്.കാരണം,ആ വലിയഓട്ടക്കാരന്റെ ഓരോചുവടുംഓരോ റിക്കാർഡാണ്എന്ന തുതന്നെ!എന്താവിശ്വാ സംവരുന്നില്ലേ?ഒരിക്കൽ, ഒളിമ്പ്യന്മാരെ വെല്ലുന്ന ആഓട്ടക്കാരനെതോൽപ്പി ക്കാനോടിയഒരുസന്യാസിനമ്മുടെനാട്ടിലും എത്തിയി രുന്നു.അദ്ദേഹവുംമറ്റെല്ലാ വരേയുംപോലെ,നന്നെശൈശവത്തിൽതുടങ്ങിയഓട്ടം, കൗമാരത്തിലും, യവ്വൗനത്തിലും,ഇപ്പോൾ വാർദ്ധക്യത്തിലുംതുടരുന്നുഎങ്കിലും,താൻ,മത്സരിക്കാൻലക്ഷ്യമിട്ടിരുന്ന,ആ വലിയഓട്ടക്കാരൻ, ഈ പ്രപഞ്ചത്തിലെ സർവ ചരാചരങ്ങളേയുംതോല്പിച്ചുമുന്നേറിക്കൊണ്ടിരിക്കുന്നു! ആ സന്യാസിയെപോലെ, ഉസൈൻബോൾട്ട് ഉൾപ്പെടെ,നമ്മളെല്ലാവരുംനമുക്ക്കഴിയുന്നതിനേക്കാൾവേഗതയിലോടിയിട്ടും,നമുക്കാർക്കെങ്കിലും,നിലക്കാതെഓടിക്കൊണ്ടിരിക്കുന്നഘടികാരത്തിലെ ആ 'സെക്കന്റ് സൂചി"യെ ഓട്ടത്തിൽ, തോൽപ്പി ക്കാൻ ഇന്നുവരെ കഴി ഞ്ഞിട്ടുണ്ടോ?നമ്മളും അവരവരുടെവേഗതയിൽ ഓടും,വല്ലാതെ കിതക്കും, പിന്നെ വീഴും,എല്ലാം നില ക്കും,അപ്പോൾ എല്ലാം കഴിഞ്ഞു!നാളത്തെ സൂര്യോദയത്തിൽഅങ്ങനെവീണുപോയവനില്ല!""ഇപ്രകാരംപറഞ്ഞുകൊണ്ട്പ്രഭാഷകൻ, സദസ്യരെ നോക്കിയപ്പോൾ,എല്ലാവരുംപുതിയഒരു ഒളിമ്പ്യനെ കണ്ടെത്തിയപോലൊരുകൗതുകത്തിലായിരുന്നു.എന്നാൽ,എല്ലാവരുടേയും ഉള്ളിന്റെയുള്ളിൽവർണ്ണിക്കാൻകഴിയാത്തൊരുഭീതിപടർന്നിരുന്നോ? എല്ലാവരേയും വാത്സല്യപൂർവം നോക്കിപുഞ്ചിരിച്ചുകൊണ്ട്പ്രഭാഷകൻഇപ്രകാരം തുടർന്നു: ''കാലത്തെ അതിജീവിക്കാൻആർക്കാണ്കഴിയുക?നമുക്കെല്ലാവർ ക്കുമറിയാം,കാലത്തിന്റെ, നിശ്ചലമെന്ന്നഗ്നനേത്രങ്ങൾക്കുതോന്നുന്ന,ചലന മാണ്ഘടികാരത്തിലെ ആ സൂചിയുടെനിമിഷചലനങ്ങൾസൂചിപ്പിക്കുന്നതെന്ന സത്യം!കാലത്തെതോൽപ്പിക്കാൻ വെമ്പൽകൊണ്ടിട്ടെന്തുകാര്യമെന്ന് നമ്മുടെ 'മൈക്കിൾജാക്സനോ"ട്മരണക്കിടക്കയിലെങ്കിലും ചോദിച്ചിരുന്നെങ്കിൽ, അദ്ദേഹംഒരുവിതുമ്പലോടെയെല്ലാം പറയുമായിരുന്നു!അദ്ദേഹത്തിന് 'അനോറെക്സിയ നെർവോസാ (anorexia nervosa )എന്നഈറ്റിങ്‌ ഡിസോഡറുണ്ടായിരുന്നു.ദീർഘായുസായിജീവിക്കാൻആഗ്രഹിച്ച അദ്ദേഹം ഭക്ഷണംപോലും ഉപേക്ഷിച്ചിരുന്നു. വിശപ്പിനെനിയ ന്ത്രിച്ചുനിർത്താൻഅദ്ദേഹംആധുനികമരുന്നുകളെആശ്രയിച്ചു. എന്നാൽ,അദ്ദേഹത്തിന്റെആയുസിന്റെപുസ്തകത്തിൽപേജുകൾകുറവായിരുന്നു.അമ്പ തുവയസിൽഎല്ലാംകഴിഞ്ഞു.സമയം,വെറും ടൈം അല്ല,അത് ജീവിതമാണ്.
ടൈം മാനേജ്മെന്റ്: വിജയത്തിലേക്കുള്ള വഴിയാണ്.സമയം ശരിയായ രീതിയിൽ ആസൂത്രണം ചെയ്യുന്നതിലൂടെ (Time Management) ജോലികൾ എളുപ്പത്തിൽ തീർക്കാനും, സമ്മർദ്ദം കുറയ്ക്കാനും, ഉത്പാദനക്ഷമത കൂട്ടാനും സാധിക്കും. മുൻഗണനാ ക്രമത്തിൽ ജോലികൾ ചെയ്യുക, കൃത്യമായ ടൈംടേബിൾ ഉണ്ടാക്കുക, അനാവശ്യ കാര്യങ്ങൾ ഒഴിവാക്കുക എന്നിവയാണ് വിജയകരമായ ടൈം മാനേജ്മെന്റിന്റെ പ്രധാന താക്കോലുകൾ.ടൈം മാനേജ്മെന്റ് എങ്ങനെ സാധ്യമാക്കാം?ദിവസേനയുള്ള ആസൂത്രണം (Daily Planning): രാവിലെ അല്ലെങ്കിൽ തലേ ദിവസം രാത്രി അടുത്ത ദിവസം ചെയ്യേണ്ട കാര്യങ്ങൾ ഒരു പേപ്പറിൽ എഴുതി തയ്യാറാ ക്കുക.മുൻഗണന നിശ്ചയി ക്കുക (Prioritization): ഏറ്റവും പ്രധാനപ്പെട്ടതും അടിയന്തിരവുമായ ജോലികൾ ആദ്യം ചെയ്യുക.സമയബന്ധിതമായി തീർക്കുക (Set Deadlines): ഓരോ ജോലിക്കും എത്ര സമയം വേണമെന്ന് നിശ്ചയിക്കുക, ആ സമയത്തിനുള്ളിൽ അത് പൂർത്തിയാക്കാൻ ശ്രമിക്കുക.
അനാവശ്യമായവ ഒഴിവാക്കുക 
(Avoid Distractions): സോഷ്യൽ മീഡിയ, അനാവശ്യ ഫോൺ കോളുകൾ എന്നിവ കുറയ് ക്കുക.തുല്യമായ ജോലി- ജീവിതസന്തുലിതാവസ്ഥ (Work-Life Balance): ജോലിക്ക് മാത്രമല്ല, വിശ്രമത്തിനും ഉറക്കത്തിനും കൃത്യമായ സമയം കണ്ടെത്തുക. ടൈം മാനേജ്മെന്റ് കൊണ്ട് ലഭിക്കുന്ന ഗുണങ്ങൾ കുറഞ്ഞ സമ്മർദ്ദം (Reduced Stress): ജോലികൾ യഥാ സമയം തീർക്കുന്നതുകൊണ്ട് അവസാന നിമിഷത്തെ ധൃതി ഒഴിവാക്കാം.കൂടുതൽ ഉത്പാദനക്ഷമത (Higher Productivity): കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.ലക്ഷ്യപ്രാപ്തി (Goal Achievement): കൃത്യമായ ആസൂത്രണം വഴി വലിയ ലക്ഷ്യങ്ങൾ എളുപ്പത്തിൽ കൈവരിക്കാം. ഓർക്കുക, സമയം ആർക്കുംവേണ്ടിയും കാത്തുനിൽക്കില്ല!""ഇപ്രകാരം പ്രഭാഷകൻ നിർത്തിയപ്പോൾ സദസ്യരിൽപലരുംതങ്ങളുടെ വാച്ചിലേക്ക് നോക്കുന്നതുകണ്ടു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.