SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.11 PM IST

ഇതിഹാസമുത്തുകൾ

ithi

കംസജനനം

ശ്രീകൃഷ്‌ണനാൽ വധിക്കപ്പെട്ട അമ്മാമനായ കംസന്റെ യഥാർത്ഥ ജനനവും ശ്രീകൃഷ്‌ണന്റെ ജ്യേഷ്ഠസഹോദരന്മാരെ കംസൻ നിലത്തടിച്ചു കൊല്ലാനിടയായ വസ്‌തുതകളും അറിയുന്നത് കൗതുകകരവും അതുപോലെ തന്നെ ചിന്തിതവുമാണ്. മധുരരാജാവായിരുന്ന കംസനെ നാം അറിയപ്പെടുന്നത് ഉഗ്രസേന മഹാരാജാവിന്റെ പുത്രനായിട്ടാണ്. എന്നാൽ കംസന്റെ യഥാർത്ഥ ജനനം മറ്റൊരു വിധത്തിലായിരുന്നു. കംസന്റെ യഥാർത്ഥ ജനനവും കൃഷ്‌ണന്റെ അവതാര ലക്ഷ്യവും മറ്റും കംസന് പറഞ്ഞുകൊടുത്തത് നാരദ മഹർഷി ആയിരുന്നു.
മധുരാപുരിയിലെ രാജാവായിരുന്ന ഉഗ്രസേനൻ വിദർഭരാജാവായ സത്യകേതുവിന്റെ പുത്രിയായ പത്മാവതിയെ വിവാഹം കഴിച്ചു. വിവാഹത്തെ തുടർന്ന് അവർ മധുരയിലേക്ക് പോവുകയും ചെയ്‌തു. കുറേ നാളുകൾ കഴിഞ്ഞപ്പോൾ സത്യകേതുവിന് മകളെ ഒന്നു കാണണമെന്ന മോഹമുണ്ടായി. അങ്ങനെ പത്മാവതി വിദർഭയിലെത്തിച്ചേർന്നു. താൻ കളിച്ചു വള‌ർന്ന നാടും മേടും പാടവും ചുറ്റുപാടുകളും കണ്ടപ്പോൾ പത്മാവതിയുടെ മനസ് കുളിർത്തു. ഒരുദിവസം അവൾ മുമ്പ് നീരാടാറുണ്ടായിരുന്ന സരസിൽ കുളിക്കുന്നതിനായി പോയി. ഈ സമയം ദ്രമിളൻ എന്നുപേരായ ഒരു ഗന്ധർവനും അവിടെ എത്തിച്ചേർന്നു. പത്മാവതിയെ കണ്ട ദ്രമിളന് അവളിൽ മോഹമുദിച്ചു. നേരായമാർഗം അവൾ വഴങ്ങുകയില്ലെന്നു മനസിലാക്കിയ ദ്രമിളൻ ഉഗ്രസേനന്റെ രൂപം സ്വീകരിച്ച് പത്മാവതിയുടെ സമീപമെത്തി. സ്വന്തം ഭർത്താവ് അവളെ കാണാനായി എത്തിയതിൽ അവൾ അതിയായി സന്തോഷിച്ചു. ആ സരസിന്റെ തീരത്തുവച്ച് അവർ  എല്ലാതരത്തിലും ഒന്നായി. അതിനുശേഷം ദ്രമിളൻ സ്ഥലം വിട്ടു. താൻ വഞ്ചിക്കപ്പെട്ടു എന്നു മനസിലാക്കിയ പത്മാവതി ഏറെ ദുഃഖിച്ചു. അവൾ വ്യസനത്തോടെ അവൾക്ക് പിണഞ്ഞ അബദ്ധം മാതാപിതാക്കളോട് തുറന്നു പറഞ്ഞു. എന്തെങ്കിലും പരിഹാരമുണ്ടാക്കാമെന്നു പറഞ്ഞ് അവർ പത്മാവതിയെ സമാധാനിപ്പിച്ചു. ദിവസങ്ങൾക്കകം പത്മാവതിയിൽ ഗർഭലക്ഷണങ്ങളും തുടങ്ങി. അവിഹിതമായി ഉണ്ടായ ഗർഭം അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. മകളുടെ ആഗ്രഹപ്രകാരം ഗർഭഛിദ്രം നടത്തുന്നതിനുള്ള ഏർപ്പാടുകൾക്കും സത്യകേതു മുതിർന്നെങ്കിലും അത് നടന്നില്ല. ദുഃഖം സഹിക്കാതായ പത്മാവതി തന്റെ ഭർത്താവിന്റെ കുലത്തിൽ ജനിക്കുന്ന ഒരാൾ തന്റെ അവിഹിത ഗർഭത്തിലൂടെ ജനിച്ചുവളരുന്ന വ്യക്തിയെ വധിക്കാനിടവരട്ടെ എന്നു ശപിച്ചു. ഒരുദിവസം പത്മാവതി ദുഃഖിച്ചിരിക്കുമ്പോൾ ഗർഭസ്ഥ ശിശു മയത്തിൽ അവളോട് പറഞ്ഞു. ''അമ്മേ, എന്നെ നശിപ്പിക്കാനൊന്നും അമ്മ മുതിരേണ്ടതില്ല, ഞാൻ കാലനേമി എന്ന അതിശക്തനായിരുന്ന അസുരന്റെ പുനർജന്മമാണ്. അന്ന് എന്നെ വധിച്ച മഹാവിഷ്‌ണുവിനോട് പകരം ചോദിക്കാനാണ് ഞാൻ ഇപ്പോൾ അമ്മയുടെ ഗർഭത്തിൽ പ്രവേശിച്ചിരിക്കുന്നത്."" ഗർഭസ്ഥ ശിശുവിൽ നിന്നും ഇതു കേട്ടതോടുകൂടി പത്മാവതി ആകെ ചിന്താകുഴപ്പത്തിലായി,അവൾ മാതാപിതാക്കളോട് യാത്രപറഞ്ഞ് തിരികെ മധുരയിലെത്തി. യഥാകാലം ഗർഭം പൂർത്തിയാക്കി അവൾ ഒരു പുത്രനെ പ്രസവിച്ചു. ഈ കുഞ്ഞ് മധുരയിൽ ഉഗ്രസേനന്റെ പുത്രനായി വളരുകയും ചെയ്‌തു. ഇതായിരുന്നു യഥാർത്ഥ കംസൻ. പത്മാവതിയുടെ ശാപഫലമായി ഉഗ്രസേനന്റെ സഹോദരിയായ ദേവകിയുടെ പുത്രനായി ജനിച്ച കൃഷ്‌ണൻ കംസനെ വധിച്ചതിലൂടെ അവൻ മോക്ഷ പ്രാപ്‌തനുമായി. ഉഗ്രസേനൻ തന്റെ യഥാർത്ഥ പിതാവല്ലെന്നു മനസിലാക്കിയതു കൊണ്ടാകാം ഉഗ്രസേനനെ കംസൻ തുറങ്കിലടച്ചതും അധികാരം പിടിച്ചെടുക്കാനും ഇടയായത്.
(തുടരും )
(ലേഖകന്റെ ഫോൺ: 9447750159)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, SPIRITUAL
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.