SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.09 PM IST

വിദേശത്ത് പഠിക്കാം ആശങ്കകളില്ലാതെ 10 സ്‌കോളർഷിപ്പ്

ee

വിദേശപഠനത്തിന് നൂറുകണക്കിന്  സ്‌കോളർഷിപ്പുകളുണ്ട്


അടുത്ത കാലത്തായി കൊവിഡാനന്തരം വിദേശ പഠനത്തിന് ശ്രമിക്കുന്ന വിദ്യാർ ത്ഥികളുടെ എണ്ണം വർദ്ധിച്ചു വരുന്നു! എന്നാൽവർദ്ധിച്ചു വരുന്ന ഫീസും ജീവിതച്ചെലവും ഏറെ പ്രതിസന്ധികൾ സൃഷ്ടിക്കുന്നു. വിദേശപഠനത്തിന് സാമ്പത്തിക സ്രോതസായി  നിരവധി സ്‌കോളർഷിപ്പുകൾ, ഫെല്ലോഷിപ്പുകൾ അസിസ്റ്റന്റ്ഷിപ്പുകൾ എന്നിവയുണ്ട്. മിടുക്കരായ വിദ്യാർത്ഥികൾക്ക് ഇവ ലഭിക്കാൻ സാദ്ധ്യതയേറെയാണ്. ഇന്ത്യയിൽ നിന്നും വിദേശ പഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്ന നിരവധി സ്‌കോളർഷിപ്പ്/ഫെല്ലോഷിപ്പ് പ്രോഗ്രാമുകളുണ്ട്. ചില സ്‌കോളർഷിപ്പുകൾ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കും, മറ്റുള്ളവ യൂറോപ്പ്യൻ, അമേരിക്ക, ആസ്‌ട്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങളിലുള്ളവർക്കുമായി നിജപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ പ്രധാനപ്പെട്ട ചില സ്‌കോളർഷിപ്പുകൾ ലഭിക്കുന്നതിലൂടെ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് ഏറെ മികച്ച ആനുകൂല്യം ലഭിക്കും. നൂറുകണക്കിന് സ്‌കോളർഷിപ്പുകളുണ്ട്. ചില സ്‌കോളർഷിപ്പുകൾ വിദ്യാർത്ഥി പഠിയ്‌ക്കാനുദ്ദേശിക്കുന്ന സർവകലാശാലകൾ അനുവദിക്കും.
സ്‌കോളർഷിപ്പ്/ഫെല്ലോഷിപ്പ് എന്നിവയ്‌ക്ക് അപേക്ഷിക്കാൻ യോഗ്യത നേടുന്നത് വിദ്യാർത്ഥിയ്‌ക്ക് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ ഓഫർലെറ്റർ ലഭിച്ചതിനു ശേഷമാണ്. ചുരുക്കം ചില സ്‌കോളർഷിപ്പുകൾ മാത്രമേ അനുവദിച്ചതിനുശേഷം അഡ്മിഷന് ശ്രമിക്കേണ്ടതുള്ളൂ.
ഇന്ത്യയിൽ നിന്ന് പ്ളസ്‌ടുവിന് ശേഷം വിദേശ രാജ്യങ്ങളിൽ അണ്ടർഗ്രാജുവേറ്റ് പഠനത്തിനും (നമ്മുടെ ബിരുദ പ്രോഗ്രാം), ബിരുദാനന്തരം ഗ്രാജുവേറ്റ് പ്രോഗ്രാമിന് (ബിരുദാന്തര പഠനം) ശ്രമിക്കുന്നു. ബിരുദാനന്തര പഠനത്തിനു ശേഷം ഡോക്ടറൽ, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളെക്കാൾ ഗ്രാജുവേറ്റ് പ്രോഗ്രാമുകൾക്കാണ് സ്‌കോളർഷിപ്പുകളേറെയും. ഇവ വിവിധ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. പ്രധാനപ്പെട്ട സ്‌കോളർഷിപ്പുകൾ ചുവടെ ചേർക്കുന്നു.
ബ്രിട്ടീഷ്  കൗൺസിൽ 
ഗ്രേറ്റ് സ്‌കോളർഷിപ്പ്

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് യു.കെ. യിലെ സർവ്വകലാശാലകളിൽ അണ്ടർഗ്രാജുവേറ്റ് പഠനത്തിനും, ഒരു വർഷത്തെ ബിരുദാനന്തര പഠനത്തിനും നൽകുന്ന സ്‌കോളർഷിപ്പാണിത്. 2022-23 അക്കാഡമിക്ക് വർഷത്തെ സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. പ്രതിവർഷം 40 ഓളം പേർക്ക് സ്‌കോളർഷിപ്പുകൾ അനുവദിക്കും. യൂണിവേഴ്സിറ്റി ഓഫ് എഡിൻബറോ, കെന്റ്, മാഞ്ചസ്റ്റർ, പ്ലിമൗത്ത്, ന്യൂകാസിൽ തുടങ്ങി 25 ഓളം യു.കെ. സർവകലാശാലകളിൽ ഗ്രാജുവേറ്റ് പ്രവേശനം ലഭിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് ഇന്ത്യയിൽ നിന്നും ബിരുദം നേടിയിരിക്കണം.
www.britishcouncil.in
കോമൺ വെൽത്ത് 
ഷെയർഡ് സ്‌കോളർഷിപ്പ്

യു.കെ. ഡിപ്പാർട്ട്‌മെന്റ് ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് യു.കെ. യിൽ ബിരുദാനന്തര പഠനം, ഗവേഷണം എന്നിവയ്‌ക്ക് നൽകുന്ന മികച്ച സ്‌കോളർഷിപ്പാണിത്. വിദ്യാർത്ഥിയുടെ ഫീസും, മറ്റുള്ള മുഴുവൻ ചെലവുകളും, യാത്രാച്ചെലവുകളും ഇതിൽപ്പെടും. 2022-23 ലെ സ്‌ക്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം.
www.cscuk.fedo.gov.uk
സാൾടയർ 
സ്‌കോളർഷിപ്പുകൾ

നെതർലാന്റിൽ മുഴുവൻ സമയ ബിരുദാനന്തര പഠനത്തിന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 8000 പൗണ്ട്/ഒരു വർഷത്തെ ട്യൂഷൻ ഫീസായി നൽകാം. സ്‌കോട്ട്ലാന്റിൽ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഈ സ്‌കോളർഷിപ്പ് സ്‌കോട്ടിഷ് സർവകലാശാലയിൽ ഉപരിപഠനത്തിന് അഡ്മിഷൻ ലഭിച്ച് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.www.scotland.org/scholarship
ഓറഞ്ച് ടുലിപ്പ് 
സ്‌കോളർഷിപ്പ്

നെതർലാന്റിൽ അണ്ടർഗ്രാജുവേറ്റ്, ഗ്രാജുവേറ്റ് പഠനത്തിന് നൽകിവരുന്ന സ്‌കോളർഷിപ്പാണിത്. ഡച്ച് സർവ്വകലാശാലകളിലെ ടൂഷൻ ഫീസ് 100ശതമാനവും ഇതിലൂടെ ലഭിക്കും. ചില സർവകലാശാലകൾ അപേക്ഷയ്‌ക്ക് നിബന്ധനകൾ വയ്‌ക്കാറുണ്ട്. www.studyinholland.nl

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, EDUCATION
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.