SignIn
Kerala Kaumudi Online
Tuesday, 21 April 2026 10.51 AM IST

വിവാഹകാര്യം തീരുമാനിക്കും; ഈ നാളുകാർക്ക് കിട്ടാനുള്ള പണം കൈവശം വന്നുചേരും

Increase Font Size Decrease Font Size Print Page
s

അശ്വതി: പ്രവർത്തനമേഖലകളിൽ ഉന്നതിയും പരിഗണനയും ലഭിക്കും. കുടുംബസ്വത്തിൽ സുഖവും സമാധാനവും നിലനിൽക്കും. സന്താനങ്ങൾക്ക് മംഗളകാര്യങ്ങൾ നടത്താൻ സാധിക്കും. ശുഭദിനം-ഞായർ.
ഭരണി: ഒന്നിലധികം കേന്ദ്രങ്ങളിൽ നിന്ന് വരുമാനമുണ്ടാകും. തൊഴിൽ രഹിതർക്ക് തൊഴിൽവേതനം ലഭിക്കും. ഗൃഹം നിർമ്മിക്കും. ഭൂമി സംബന്ധമായ ചില പ്രമാണങ്ങൾ കൈവശം വന്നു ചേരും.  ശുഭദിനം-ചൊവ്വ.
കാർത്തിക: ജനമധ്യത്തിൽ പരിഗണന ലഭിക്കും. പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഗൃഹം നവീകരിക്കും. ദൂരയാത്രകൾ ഗുണം ചെയ്യും. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം ഉണ്ടാകും. കാർഷിക മേഖലയിലുള്ളവർക്ക് അഭിവൃദ്ധിയുണ്ടാകും. ശുഭദിനം-ശനി.
രോഹിണി: പ്രവർത്തനങ്ങളിലെല്ലാം പുരോഗതിയുണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങൾ ശുഷ്‌കാന്തിയോടെ നിറവേറ്റപ്പെടും. വിദ്യാവിജയം, സ്ഥാനമാനാദിലാഭം. എന്നിവ പ്രതീക്ഷിക്കാം. വിവാഹസംബന്ധമായ കാര്യങ്ങൾക്ക് തീരുമാനമുണ്ടാകും. ശുഭദിനം -വ്യാഴം.
മകയിരം: അനുരഞ്ജനത്തോടെ പെരുമാറുക മൂലം എല്ലാവരുടെയും ആദരവിന് പാത്രീഭവിക്കുന്നതാണ്. പുതിയ കരാറുകൾ ഏറ്റെടുത്തെന്നുവരും. തർക്കങ്ങളിൽ മധ്യസ്ഥം മുഖേന തീരുമാനമായേക്കും. ഉന്നതരായ വ്യക്തികളിൽ നിന്ന് സഹകരണവും സഹായങ്ങളും ലഭിക്കും. ശുഭദിനം-തിങ്കൾ.
തിരുവാതിര: പദവിയും പ്രതാപവും നിലനിർത്തുന്നതാണ്. വീടോ വാഹനമോ അധീനതയിലാകും. പണം കിട്ടാനുള്ള കേന്ദ്രങ്ങളിൽ നിന്നെല്ലാം കാലതാമസം നേരിടും. ആരോഗ്യകാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണ്. ജോലിയിൽ പ്രൊമോഷനു സാധ്യത. ശുഭദിനം-ബുധൻ.
പുണർതം: യുവജനങ്ങളുടെ വിവാഹം നടക്കും. പരസ്യങ്ങളിൽ നിന്നും ഏജൻസി മുഖേനയും വരുമാനം വർദ്ധിക്കും.  സഹോദരങ്ങളും അയൽക്കാരും സൗഹൃദത്തോടെ പെരുമാറും. മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുക്കും. ശുഭദിനം-വെള്ളി.
പൂയം: ഷെയറുകളിൽ നിന്നും ആദായം പ്രതീക്ഷിക്കാം. സർക്കാരാനുകൂല്യങ്ങൾ ഉടൻ ലഭിക്കും. കുടുംബജീവിതം തൃപ്തികരമാണ്. ബാങ്കിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് കിട്ടും. രാഷ്ട്രീയക്കാർക്ക് ഈ സമയം നല്ലതാണ്. ഉദ്ദേശിച്ച കാര്യം വളരെ പരിശ്രമിച്ചാൽ വിജയം നേടാം. ശുഭദിനം-ചൊവ്വ.
ആയില്യം: വരുമാനത്തിൽ വർദ്ധനവുണ്ടാകും. ചില പ്രധാനപ്പെട്ട പ്രമാണങ്ങൾ കൈവശം വന്നുചേരും. ടെസ്റ്റുകൾ വിജയിക്കും. ഇൻഷുറൻസ് മേഖലയിൽ ജോലിചെയ്യുന്നവർക്ക് നല്ല സമയമാണ്. യാത്രകൾ സുഖകരമായിരിക്കും. ശുഭദിനം-ചൊവ്വ.
മകം: സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കപ്പെടും. നിയമപരമായ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. ജോലിയിൽ സ്ഥിരീകരണം ലഭിക്കുന്നതാണ്.  അദ്ധ്വാനഭാരം കൂടും. ശുഭദിനം-ശനി.
പൂരം: നേതൃസ്ഥാനത്ത് എത്തിച്ചേരും. പൊതുകാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കും. സ്വത്ത് സംബന്ധമായ തർക്കങ്ങൾ ഒത്തുതീർപ്പാക്കും. വളർത്തുമൃഗങ്ങളിൽ നിന്നും ശല്യം ഉണ്ടാകാതെ നോക്കണം. ശുഭദിനം-വെള്ളി.
ഉത്രം: പരിശ്രമങ്ങളെല്ലാം ഒരു പരിധിവരെ വിജയിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. യുവതീയുവാക്കളുടെ വിവാഹകാര്യം തീരുമാനിക്കും. പൂർവ്വികസ്വത്ത് അധീനതയിൽ വന്നുചേരും. പ്രമേഹരോഗികൾ ശ്രദ്ധിക്കണം. ശുഭദിനം-തിങ്കൾ.
അത്തം: പൊതുരംഗങ്ങളിൽ നേതൃത്വസ്ഥാനത്തേക്കുയർത്തപ്പെടും. യന്ത്രങ്ങളിൽ നിന്നും വ്യവസായങ്ങളിൽ നിന്നും പലവിധ നേട്ടങ്ങൾ ഉണ്ടാകും. സംഗീത നാടകാദികളിൽ പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. വിലപ്പെട്ട ഗൃഹോപകരണങ്ങൾക്കു വേണ്ടി പണം ചെലവഴിക്കും. ശുഭദിനം-ഞായർ.
ചിത്തിര: തൊഴിലിൽ ഉന്നതിയും അർഹിക്കുന്ന പദവിയും ലഭിക്കും. പത്രപ്രവർത്തകർക്കും രാഷ്ട്രീയ പ്രവർത്തകർക്കും നല്ല സമയമാണ്. സന്താനങ്ങൾക്ക് പുരോഗതി ഉണ്ടാകും. ബന്ധു സമാഗമം, വിനോദയാത്ര എന്നിവ നടത്തും.  ശുഭദിനം-ചൊവ്വ.
ചോതി: വ്യാപാരരംഗത്ത് പ്രകടമായ പുരോഗതിയുണ്ടാകും. നഷ്ടപ്പെട്ടുവെന്ന് കരുതിയ പണമോ വസ്തുക്കളോ തിരികെ ലഭിക്കും. വിദ്യാഭ്യാസപരമായും കലാപരമായും നല്ല സമയമാണ്. അയൽക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കും. ശുഭദിനം-വ്യാഴം.
വിശാഖം: ആരോഗ്യം തൃപ്തികരം. സുഹൃത്തുക്കളുമായി വിനോദയാത്രകൾ നടത്തിയേക്കും. ഏറ്റെടുക്കുന്ന ജോലി വൃത്തിയായി ചെയ്യാൻ സാധിക്കും. വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ജോലിഭാരം കൂടും. കിട്ടേണ്ടപണം കുറച്ചു ഭാഗം കിട്ടും. ശുഭദിനം-ചൊവ്വ.
അനിഴം: സ്ഥാനമാനം ലഭിക്കും. സർക്കാരിൽ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. ഗൃഹനിർമ്മാണം ആരംഭിക്കും. ആരോഗ്യം തൃപ്തികരം. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. ശുഭദിനം-വെള്ളി.
തൃക്കേട്ട: ബിസിനസ്സ് ലാഭകരമാകും. ഭൂസ്വത്തുകൾ വിൽക്കാനും പുതിയതുവാങ്ങാനും ശ്രമിച്ചാൽ നടക്കുന്നതാണ്. രാഷ്ട്രീയപ്രവർത്തകരുടെ സഹായത്തോടെ ഗവൺമെന്റിന്റെ കരാർജോലികൾ ഏറ്റെടുത്ത് നടത്തും. സ്വന്തം വാഹനം ഓടിക്കുന്നവർ വളരെ ശ്രദ്ധിക്കുക. ശുഭദിനം-ഞായർ.
മൂലം: വിവാഹാലോചനകൾ വരുന്നവർക്ക് വിവാഹം നടക്കും. പൂർവ്വിക സ്വത്ത് അനുഭവിക്കാൻ അവസരം ഉണ്ടാകും. രണ്ടാം സന്താനഭാഗ്യം ലഭിക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിച്ചു നോക്കാവുന്നതാണ്. ശുഭദിനം-ഞായർ.
പൂരാടം: കുടുംബത്തിൽ ധനസ്ഥിതിയും സുഖവുമുണ്ടാകും. പൊതുവെ ജീവിതനിലവാരം സുഖകരമായിരിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും. വിദേശത്ത് പോകാനാഗ്രഹിക്കുന്നവർക്ക് അത് സാധിക്കും. ഉന്നതവിദ്യാഭ്യാസ പുരോഗതി ഉണ്ടാകും. ശുഭദിനം-ബുധൻ.
ഉത്രാടം: പരീക്ഷകളിൽ വിജയിക്കും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകുന്നതാണ്. പരസ്യങ്ങൾ മുഖേന നല്ല വരുമാനമുണ്ടാകും. ഭൂമി,കൃഷി എന്നിവയിൽ നിന്ന് നല്ല ആദായം ലഭിക്കുന്നതാണ്. പ്രേമകാര്യങ്ങൾ വിവാഹത്തിൽ കലാശിക്കും. ശുഭദിനം - ശനി.
തിരുവോണം: കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാകും. കിട്ടാനുള്ള പണം കൈവശം വന്നു ചേരും. ലോണുകളോ മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളോ എളുപ്പത്തിൽ ലഭിക്കുന്നതാണ്. ആരോഗ്യനില തൃപ്തികരമായിരിക്കും. ശുഭദിനം-ചൊവ്വ.
അവിട്ടം: അധികാരവും സ്ഥാനകയറ്റവും ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് പരീക്ഷാവിജയം ഉണ്ടാകും. രോഗികൾക്ക് രോഗശമനം ഉണ്ടാകും. കാർഷികവിഭവങ്ങളിൽ നിന്നും ആദായം ലഭിക്കും. അന്യദേശത്തുള്ളവർ നാട്ടിൽ വരുന്നതാണ്. ശുഭദിനം-വ്യാഴം.
ചതയം: ജനമധ്യത്തിൽ അംഗീകാരവും പ്രശസ്തിയും വർദ്ധിക്കും. കിട്ടാനുള്ള പണം തിരികെ കിട്ടും. ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹം അനുസരിച്ച് സ്ഥലംമാറ്റം കിട്ടും. സംഗീതജ്ഞർക്ക് നല്ല സമയമാണ്.  ശുഭദിനം-ബുധൻ.
പൂരൂരൂട്ടാതി: ഭൂസ്വത്ത് സ്വന്തം അധീനതയിലാകും. പല തുറകളിൽ നിന്നും ധാനഗമമുണ്ടാകും. പദവിയും അന്തസ്സും വർദ്ധിക്കും. എഴുത്തുകൾ മാനിക്കപ്പെടും. മംഗളകരമായ കാര്യങ്ങളിൽ സജീവമായി പങ്കുകൊള്ളും. വാക്കുകൾ ഉപയോഗിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം. ശുഭദിനം-വെള്ളി.
ഉത്തൃട്ടാതി : വ്യാപാരം അഭിവൃദ്ധിപ്പെടുത്താൻ സാധിക്കും. പരീക്ഷകളിൽ വിജയിക്കും. പിതാവിന് ശ്രേയസ്സ് വർദ്ധിക്കും. ഭാര്യയുടെ സ്വത്ത് പങ്കുവെക്കും. കർമ്മസ്ഥാനം മോടി പിടിപ്പിക്കുന്നതാണ്. പതിവിലുമധികം യാത്രകൾ ചെയ്യും. ശുഭദിനം-തിങ്കൾ.
രേവതി
സർവ്വീസിൽ സ്ഥിരീകരണം ലഭിക്കും. ഇൻർവ്യൂകളിൽ വിജയിക്കും. പുതിയ വാഹനമോ വീടോ വാങ്ങിക്കും. കൂട്ടുചേർന്നുള്ള വ്യാപാരത്തിൽ ലാഭം പ്രതീക്ഷിക്കാം. ഒന്നിലധികം ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കണം. ശുഭദിനം-തിങ്കൾ.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.