SignIn
Kerala Kaumudi Online
Thursday, 19 September 2024 10.27 PM IST

ഭൂമിയുടെ കുട

Increase Font Size Decrease Font Size Print Page

ee

ഒരേയൊരു കുടയേയുള്ളൂ ഇതുപോലെ. മേൽക്കൂര പോലെ ഭൂമണ്ഡലത്തെ സംരക്ഷിച്ചുപോരുന്ന ഒന്ന്. ഇതുണ്ടാക്കപ്പെട്ടത് ഓസോൺ കൊണ്ടായതിനാൽ ആ പേരിൽ തന്നെ അറിയപ്പെടുന്നു. ഓക്‌സിജന്റെ അല്ലോട്രോപ് ആണ് ഓസോൺ (O3 ), അതായത് O2 തന്മാത്രയോടൊപ്പം ഒരു ഓക്‌സിജൻ ആറ്റം ചേർന്നാൽ ഓസോണായി. തരംഗദൈർഘ്യം കുറഞ്ഞ അൾട്രാവയലറ്റ് കിരണങ്ങളുടെ പ്രവർത്തനത്താൽ O3 ഉണ്ടാകും. ഓസോണിനെ കുറിച്ച് കൂടുതൽ അറിയാം.
ഓസോൺ  എന്ന പേര്
മണക്കുന്നത് എന്നർത്ഥം വരുന്ന Ozene എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഓസോൺ എന്ന നാമധേയം കൈവന്നത്. രൂക്ഷഗന്ധം, കൂടിയ നിറമില്ലായ്‌മ, കൂടിയ പ്രവർത്തനശേഷി എന്നിവയൊക്കെ ചേർന്ന ഓസോൺ പ്രത്യേക മർദ്ദത്തിൽ കനപ്പെട്ട് ഒരു വലയമായി ഭൂമിക്കു മുകളിൽ വന്നപ്പോൾ മുതൽ ജീവന്റെ നിലനിൽപ്പിന് സുസ്ഥിരത കൈവന്നു. O3 തന്മാത്രകളുടെ കനപ്പെടൽമൂലം തരംഗദൈർഘ്യം കൂടിയ അൾട്രാവയല‌റ്റ് - ബി കിരണങ്ങളെ തടഞ്ഞു നിർത്താനായി. 90 ശതമാനം സ്ട്രാറ്റോസ്‌ഫിയറിലും ബാക്കി ട്രോപ്പോസ്‌ഫിയറിലുമായി ഭൗമോപരിതലത്തിൽനിന്നും 12-50 കി.മീ വരെയുള്ള ഇടങ്ങളിൽ ഇതു വ്യാപിച്ചു.
ലോകം നടുങ്ങിയത്
1913 ൽ, ഫ്രഞ്ച് ഭൗതികശ്രസ്ത്രജ്ഞരായ ചാൾസ് ഫാബ്രി, ഹെന്റി ബ്യൂസൺ എന്നിവർ ചേർന്ന് ആദ്യമായി ഈ കവചത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ചു. ബ്രിട്ടീഷുകാരായ ജി.എം.ബി ഡോബ്‌സൺ ഈ പുതപ്പിന്റെ സവിശേഷതകൾ  ഓരോന്നായി കണ്ടെത്തി പറയുകയും ഇതിന്റെ കനത്തെ കുറിച്ചും അതു കണക്കാക്കുന്നതിനുള്ള ഉപകരണത്തെക്കുറിച്ചും ലോകത്തെ  പരിചയപ്പെടുത്തി. അതുകൊണ്ടുതന്നെ ഓസോൺപാളിയുടെ കട്ടി അളക്കാനുള്ള തോത് ഡോബ്സൺ യൂണിറ്റ് (ഡിയു) എന്നറിയപ്പെടുന്നു ഇന്നും. 1985 ൽ അന്റാർട്ടിക്കയുടെ മുകളിൽ, അതായത് ദക്ഷിണാർദ്ധഗോളത്തിലെ ധ്രുവപ്രദേശങ്ങളുടെ മുകളിലായി ഓസോൺ പാളി നേർത്തുവരൽ നിരീക്ഷണ വിധേയമായി. ഓസോൺപാളിയുടെ കനക്കുറവിനെ, ദ്വാരം എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കാരണങ്ങൾ ഇതാണ്
എന്തുകൊണ്ടാണ് പ്രകൃത്യാ സുദൃഢമാകേണ്ട O3 പാളികൾക്ക് വിനാശം വന്നതെന്നു നോക്കാം. ക്ലോറോഫ്ളൂറോ കാർബണുകൾ (CFC), ഹാലോണുകൾ, ഹൈഡ്രോക്‌സിനുകൾ, നൈട്രസ് ഓക്‌സൈഡുകൾ എന്നീ രാസഘടകങ്ങൾ വൻതോതിൽ അന്തരീക്ഷത്തിൽ ഉയർന്നുപൊങ്ങുന്നതാണ് പ്രധാന കാരണം.  ഇതിലെ സ്വതന്ത്ര ക്ലോറിൻ ആറ്റങ്ങൾ ഓസോണിനെ വിഘടിപ്പിച്ച് ഓക്‌സിജനാക്കി മാറ്റി, ഓസോൺ ശേഖരണത്തിന്റെ അളവ് കുറക്കുന്നതിനാൽ O3 പാളിയുടെ കനത്തിന് ന്യൂനത വരുത്തുന്നു. എയർകണ്ടീഷണറുകൾ, റഫ്രിജറേറ്ററുകൾ, സൗന്ദര്യവർദ്ധകവസ്തുക്കൾ എന്നിവയിലെല്ലാം സി.എഫ്.സി  ഉപയോഗിക്കുന്നതും കാരണമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CLASSROOM, OZONE DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.