SignIn
Kerala Kaumudi Online
Saturday, 27 July 2024 9.33 AM IST

വിദേശത്തേക്ക് പറക്കാം ഗ്രീൻലൈനിനൊപ്പം

i

20 വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികളെ സഹായിക്കുന്ന മഹത്വപൂർണ്ണമായ സേവനം നടത്തിവരുന്ന സ്ഥാപനമാണ് ഗ്രീൻലൈൻ എഡ്യൂക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്

വിദേശപഠനം ഇന്നൊരു ശരാശരി വിദ്യാർത്ഥിയുടെ ഏറ്റവും വലിയ സ്വപ്നമാണ്. പുതിയ നാട്, ഭാഷ, മനുഷ്യർ, ഭക്ഷണം എന്നിവയിലൂടെ കടന്നുപോകുമ്പോൾ വിദ്യാഭ്യാസത്തിലുപരിയായി മികച്ച ജീവിതനിലവാരത്തിലേക്ക് ഉയരുവാൻ വിദേശപഠനം സഹായിക്കുന്നു. വിദേശപഠനത്തിനു പോകുന്ന വിദ്യാർത്ഥികൾ പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം, സ്ഥാപനം,വിഷയം എന്നിവ തിരഞ്ഞെടുക്കുമ്പോൾ ജാഗ്രത പാലിക്കണം. 20 വർഷത്തിലധികമായി വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികളെ സഹായിക്കുന്ന മഹത്വപൂർണ്ണമായ സേവനം നടത്തിവരുന്ന സ്ഥാപനമാണ് ഗ്രീൻലൈൻ എഡ്യൂക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ്. ലാഭേച്ഛ മാത്രം ലക്ഷ്യമിടുന്ന സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഇരുപതിനായിരത്തിലധികം വിദ്യാർത്ഥികളെ വിദേശപഠനമെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചു നടത്തിയതിൽ ഗ്രീൻലൈൻ നടത്തിയ പങ്ക് വലുതാണ്. സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ അലക്സ് ഫ്രാൻസിസ് കേരളകൗമുദിയോട് സംസാരിക്കുന്നു.

തുടക്കം കാനഡയിൽ


2004-ൽ ഗ്രീൻലൈൻ എപ്ലോയ്മെന്റ് കൺസൾട്ടൻസി എന്ന പേരിൽ കാനഡയിൽ പ്രവർത്തനമാരംഭിച്ച സ്ഥാപനം തൊഴിൽ, വിദ്യാഭ്യാസം, ഇമിഗ്രേഷൻ എന്നീ മേഖലകളിൽ സ്‌തുത്യർഹമായ സേവനം നടത്തിവരികയാണ്. യോഗ്യതയുള്ള നഴ്സു‌മാർക്ക് കാനഡയിൽ ക്ഷാമം നേരിട്ടപ്പോൾ ടൊറെന്റോയിലുള്ള 'ഡെന്റനിയൽ കോളേജുമായി ചേർന്ന് നഴ്‌സുമാരെ സ്റ്റുഡന്റായി കാനഡയിൽ എത്തിച്ചു. അവർക്ക്  നഴ്‌സ് ജോലി നേടുവാനുള്ള ലൈസെൻസിംഗ് നടപടികളിൽ സഹായിച്ചു. ഇതുവഴി കാനഡയിലെ ആരോഗ്യമേഖലയുടെ പ്രത്യേക പ്രശംസ നേടിയിരുന്നു.
2008ൽ കാനഡ സർക്കാർ എസ്.പി.പി (സ്റ്റുഡന്റ് പാർട്ട്നർഷിപ്പ് പ്രോഗ്രാം) നടപ്പാക്കിയതിലൂടെ കാനഡയിലേക്കുള്ള പഠന വിസയുടെ അപേക്ഷാ നടപടികൾ ലഘൂകരിക്കപ്പെട്ടു. വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പഠനാനന്തരം ജോലി ചെയ്യുവാനുള്ള അവസരം ലഭിച്ചു. 2017ലാണ് ഗ്രീൻലൈൻ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രീൻലൈൻ എഡ്യുക്കേഷൻ കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ രജിസ്റ്റർ ചെയ്യുകയും കാനഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകൃത സ്റ്റുഡന്റ് റിക്രൂട്ട്മെന്റ്കൺസൾട്ടന്റായി പ്രവർത്തിക്കുകയും ചെയ്യുന്നു.യു.എസ്.എ, യു.കെ. ജർമനി, ഓസ്ട്രേലിയ,ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കും വിദ്യാർത്ഥികളെ അയയ്ക്കുന്നുണ്ട്.

മികവിൽ മുന്നിൽ


ഗ്രീൻലൈൻ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ടുള്ള കരാറിൽ ഏർപ്പെട്ട് വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനമാണ്. ഇതിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്‌മിഷൻ പോർട്ടലുകളുടെ തത്സമയ സീറ്റ് ലഭ്യത അറിയുവാനും പ്രതികൂല സാഹചര്യത്തിലും നേരിട്ട് അഡ്‌മിഷൻ ഡിപ്പാർട്ടുമെന്റുമായി ബന്ധപ്പെട്ട് പ്രശ്ന‌ം പരിഹരിക്കാനും സാധിക്കും. നമ്മുടെ നാട്ടിൽ സാധാരണയായി കാണപ്പെടുന്ന സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് ഏജൻസികളിൽ ഭൂരിപക്ഷവും സബ്ഏജന്റ് മോഡലിൽ പ്രവർത്തിക്കുന്നവയാണ്. അവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി നേരിട്ട് ബന്ധപ്പെടുവാനോ അഡ്‌മിഷനിലെ പ്രശ്‌നങ്ങളെ പരിഹരിക്കാനോ കഴിയില്ല.
സബ്ഏജൻസി കൊടുക്കുന്ന മാതൃ ഏജൻസിക്ക് അവരുടേതായി നേരിട്ടുള്ള റിക്രൂട്ട്മെന്റും നടത്തുന്നുണ്ട്. ലിമിറ്റഡായിട്ടുള്ള, കൂടുതൽ ഡിമാന്റുള്ള പ്രോഗ്രാമുകളിൽ പ്രധാന ഏജന്റ് തങ്ങൾക്ക് സ്വന്തമായി ലഭ്യമായ വിദ്യാർത്ഥികളെ പ്രാഥമികമായി പരിഗണിക്കുകയും, അവസാനം മിച്ചമുള്ള സീറ്റുകളിൽ മാത്രം സബ്ഏജന്റ് വഴി വരുന്ന വിദ്യാർത്ഥികളെ പരിഗണിക്കുകയും ചെയ്യും. ഗ്രീൻലൈൻ വഴി വരുന്ന എല്ലാ വിദ്യാർത്ഥികൾക്കും അവർ എത്തുന്നതിനു മുമ്പുതന്നെ താമസസൗകര്യം ഉറപ്പുവരുത്തുന്നതാണ്. കാനഡയിലേക്കു വരുന്ന എല്ലാ വിദ്യാർത്ഥികൾക്കും എയർപോർട്ടിൽ നിന്ന് താമസ സ്ഥലത്തേക്കുള്ള യാത്ര സൗജന്യമായിരിക്കും.

സ്റ്റാഫുകളും സൂപ്പർ


കാനഡയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും അതതു സിറ്റികളും കാനഡ ഓഫീസിലെ മാനേജ്മെന്റ് സ്റ്റാഫ് നേരിട്ട് സന്ദർശിക്കുകയും സിറ്റികളിലെ താമസം, യാത്ര,ഭക്ഷണം, ജോലിസാദ്ധ്യത തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിക്കുകയും ബ്രാഞ്ച് ഓഫീസുകളുമായി പങ്കിടുകയും ചെയ്യും. ഗ്രീൻലൈനിന്റെ കൗൺസിലേഴ്‌സ് ഏറ്റവും അപ്ഡേറ്റ‌ഡാണ്. എല്ലാ കോഴ്‌സുകളെക്കുറിച്ചും ആധികാരികമായ അറിവ് പകർന്നുനൽകുന്നതിൽ ഗ്രീൻലൈൻ എപ്പോഴും മുന്നിലാണ്. ഐ.ഇ.എൽ.ടി.എസ് പോലുള്ള ഇംഗ്ലീഷ് ടെസ്റ്റുകൾ വിജയകരമായി ചെയ്യുവാനുള്ള പരിശീലനം നേരിട്ടും ഓൺലൈനായും നൽകുന്നുണ്ട്.

കഴിവുകൾക്ക് അവസരങ്ങൾ


മുൻപ് പഠിച്ച കോഴ്‌സുമായി ബന്ധപ്പെട്ട കോഴ്‌സിനാണ് വിദേശത്തേക്ക് വിസ ലഭ്യമാകുവാൻ കൂടുതൽ അവസരം. തൊഴിൽ നൈപുണ്യം അഡ്‌മിഷന് പരിഗണിക്കപ്പെടുന്ന മറ്റൊരു ഘടകമാണ്. എന്നിരുന്നാലും വിദ്യാർത്ഥികൾക്ക് അഭിരുചിക്കനുസരിച്ച് വ്യത്യസ്‌തമായി കോഴ്സ് തിരഞ്ഞെടുക്കുന്നതിന് സാങ്കേതികമായി തടസങ്ങളില്ല. അതിന് പ്രത്യേകമായി എഴുതി തയ്യാറാക്കിയ വിശദീകരണക്കുറിപ്പ് വിസയ്ക്കുള്ള അപേക്ഷയുടെകൂടെ ചേർക്കേണ്ടതാണ്. വിശദീകരണക്കുറിപ്പിൽ പറയുന്ന ന്യായമായ കാര്യകാരണങ്ങൾ വിസ ഓഫീസർക്ക് ബോദ്ധ്യപ്പെട്ടാൽ വിസ ലഭ്യമാകുന്നതാണ്. ഡോക്‌ടർമാർ വക്കീൽ ആകുന്നതും കാർപെന്റർ ആകുന്നതും മറിച്ചു സംഭവിക്കുന്നതും സർവ്വസാധാരണമാണ്. കാനഡയിൽ വൈറ്റ്കോളർ ജോലികളേക്കാൾ ബ്ലൂകോളർ ജോലികൾക്ക് വരുമാനവും അവസരവും കൂടുതലാണ്.

സ്കോളർഷിപ്പുകൾ


വിദേശ വിദ്യാഭ്യാസത്തിനായി പോകുന്ന വിദ്യാർത്ഥികൾക്ക് വിവിധ തരത്തിലുള്ള സ്കോളർഷിപ്പുകൾക്ക് യോഗ്യതയുണ്ട്. മാർക്ക്, കലാകായിക പ്രതിഭ, ഭാഷാപ്രാവീണ്യം എന്നിവയെ അടിസ്ഥാനമാക്കി സ്കോളർഷിപ്പ് ലഭിക്കും. വിവിധ ഡിപ്പാർട്ടുമെന്റുകൾക്ക് അവരുടേതായ ചില സ്കോളർഷിപ്പുകളും ലഭിക്കും.സന്നദ്ധ പ്രവർത്തനങ്ങൾക്ക് ചെലവിട്ട സമയത്തെ അടിസ്ഥാനമാക്കിയും ചില സ്ഥാപനങ്ങളിൽ സ്കോളർഷിപ്പുകൾ ലഭിക്കും.

സർഗവാസനകളെ 
പ്രോത്സാഹിപ്പിക്കുക


ഇന്ത്യയിലും വിദേശരാജ്യങ്ങളിലും കലാകായികമേഖലകളിലുള്ള അവസരങ്ങളെക്കുറിച്ച് അറിവുകൾ ലഭ്യമാക്കുന്നതിനും കലാകായിക പ്രതിഭകൾക്ക് അവസരങ്ങൾ നൽകുന്നതിനും ഗ്രീൻലൈൻ ടാലന്റ് ഹണ്ട് പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്നുണ്ട്. കലാകായിക പ്രകടനങ്ങൾ സംഘടിപ്പിക്കുന്നിന്റെ ആദ്യഘട്ടം ഫെബ്രുവരി 23ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്നു. പിന്നണി ഗായികയായ സിതാര കൃഷ്‌ണകുമാർ അവരുടെ മലബാറികസ് ബാന്റുമായി ചേർന്ന് സംഗീത സന്ധ്യ അണിയിച്ചൊരുക്കി. പ്രമുഖ മലയാളി റാപ്പറായ ഫെജോയും ഡിജെയായ ആദർശും വേദിയിൽ നിറഞ്ഞാടി. ഈ പ്രോഗ്രാമുകളിലൂടെ, വളർന്നുവരുന്ന കലാകാരന്മാർക്ക് അവസരങ്ങൾ നാട്ടിലും വിദേശത്തുനിന്നും ലഭ്യമാക്കുവാൻ സാധിക്കുന്നതാണ്. കാനഡയിൽ എത്തിച്ചേരുന്ന കലാപ്രതിഭകൾക്ക് കാനഡയിൽ നിലവിലുള്ള ബാന്റുകളുമായി ചേർന്നു പ്രവർത്തിക്കുവാനും പുതിയ ബാന്റുകൾ രൂപീകരിച്ച് പ്രവർത്തിക്കുവാനും ഗ്രീൻലൈൻ സഹായിക്കും.

രാഷ്ട്രീയ പ്രശ്നങ്ങൾ


കാനഡയും ഇന്ത്യയുമായി അടുത്തകാലത്ത് രാഷ്ട്രീയമായി ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികളെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല. എന്നാൽ അടുത്തിടെ കനേഡിയൻ ഗവൺമെന്റ് കൊണ്ടുവന്ന ചില മാറ്റങ്ങൾ കാനഡിയിലേക്ക് ഉന്നതവിദ്യാഭ്യാസത്തിനായി പോകുവാൻ തയ്യാറെടുക്കുന്ന വിദ്യാർത്ഥികളെ ആശങ്കാകുലരാക്കിയിട്ടുണ്ട്. എന്നാൽ, പുതിയ മാറ്റങ്ങൾ കാനഡയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
പത്തുലക്ഷത്തോളം വിദ്യാർത്ഥികൾ കഴിഞ്ഞ രണ്ടുവർഷമായി ഓരോവർഷവും കാനഡയിൽ എത്തുന്നുണ്ട്. ഈ സംഖ്യയെ 360000ൽ നിജപ്പെടുത്തുവാനുള്ള തീരുമാനം കാനഡയിലേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട താമസസൗകര്യങ്ങളും പാർട്ട്ടൈം തൊഴിലവസരങ്ങളും ലഭ്യമാക്കും.ശരിയായ പഠനപദ്ധതി തിരഞ്ഞെടുക്കുകയും പൂർണ്ണമായ ശ്രദ്ധയോടെ പഠനത്തിൽ ശ്രദ്ധിക്കുകയും ചെയ്യുന്നവർക്ക് കാനഡയിലെ തുടർന്നുള്ള ജീവിതം മെച്ചപ്പെട്ടതായിതീരും.

വിലാസം: 2 എ ക്യാപിറ്റൽ ടവർ, സ്റ്റാച്യു, തിരുവനന്തപുരം -695001
info@greenlineeducation.com, www.greenlineeducation.com
ഫോൺ: 9778755011

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GREENLINE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.