15 മാസത്തിന് ശേഷമാണ് യുദ്ധ കാഹളത്തിന് വിരാമമായെന്ന ആശ്വാസവാർത്ത ഗാസയിലെ ജനങ്ങളെത്തേടി എത്തിയത്. ട്രംപിന്റെ ഇടപെടലിലാണ് വെടിനിറുത്തലിനും, ബന്ദികളെ വിട്ടയയ്ക്കാനും ഇസ്രയേലും ഹമാസും തമ്മിൽ ധാരണയിലായത്. ഖത്തറായിരുന്നു സമാധാന ശ്രമത്തിന്റെ മുഖ്യ മദ്ധ്യസ്ഥൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |