SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.59 AM IST

ഈ വ‌ർഷം നിങ്ങൾക്കെങ്ങനെ ? സമ്പൂർണ വിഷുഫലം അറിയാം

k

അശ്വതി: അശ്വതി: ഈ വർഷം മുഴുവനും ഉത്സാഹം. വൈദഗ്ദ്ധ്യം, സമഗ്രത എന്നിവയുടെ ഗുണങ്ങളുമുണ്ടാകും. തൊഴിലിൽ അഭിവൃദ്ധി. വീട് മോടിപിടിപ്പിക്കും പുതിയ വാഹനം വാങ്ങും. മക്കളുടെ ജോലി, വിവാഹം മുതലായവ അല്പം നീണ്ടുപോയേക്കാം. നവഗ്രഹ ദർശനം നടത്തുന്നതും നവഗ്രഹപൂജ ചെയ്യുന്നതും ഉത്തമം.


ഭരണി: സ്വന്തം അഭിപ്രായമനുസരിച്ച് പ്രവർത്തിക്കും. പുതിയ സംരംഭങ്ങളിൽ വിജയിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. പഠനഗവേഷണാദികൾ പുരോഗമിക്കും. പ്രണയസാഫല്യത്തിനും വിവാഹസിദ്ധിക്കും ഈ വർഷം യോഗം. മാനസിക പിരിമുറുക്കം, വാതജന്യരോഗങ്ങൾ എന്നിവ അലട്ടിയേക്കാം. വർഷാവസാനം ധനസ്ഥിതി മെച്ചപ്പെടും.


കാർത്തിക: ഗുണവും ദോഷവും ഇടകലർന്ന ഫലങ്ങളാവും ഇക്കൊല്ലം. പുതിയ ഉദ്യോഗപ്രാപ്തി, നിലവിലെ ജോലിയിൽ അധികച്ചുമതല, സ്ഥാനക്കയറ്റം എന്നിവയുണ്ടാകും. വിദേശത്ത് പഠന- തൊഴിൽ അവസരം. പ്രതികൂല ഫലങ്ങളിൽ വയോജനങ്ങളുടെ രോഗം, അകാരണമായ മാനസിക പിരിമുറുക്കം എന്നിവയുടെ സാദ്ധ്യത .


രോഹിണി: രാഷ്ട്രീയ ഗുണമുള്ള വർഷം. ഉപജാപങ്ങളിൽ വിജയം. കണ്ടകശനി തുടരുന്നതിനാൽ വലിയ തോതിൽ പണം മുടക്കി പുതിയ തൊഴിലുകളോ ബിസിനസോ ഗുണകരമാവില്ല. മേയ് മുതൽ ജന്മവ്യാഴം ഭവിക്കുകയാൽ ഗാർഹികമായും ഔദ്യോഗികമായും സമ്മർദ്ദങ്ങളെ നേരിടും. കാർഷിക രംഗത്ത് പ്രതീക്ഷിച്ച മുന്നേറ്റം ലഭിക്കില്ല.


മകയിരം: ഗുണദോഷ ഫലങ്ങൾ ആവർത്തിക്കുന്ന വർഷം. സങ്കീർണമായ അനുഭവങ്ങളും ആശയക്കുഴപ്പങ്ങളും ഭവിക്കും. സർക്കാർ ധനസഹായം ലഭിക്കും. ദമ്പതികൾക്കിടയിൽ ഭിന്നസ്വരങ്ങളുണ്ടായേക്കാം. വസ്തു, ഭൂമി ഇടപാടുകൾ നടന്നുകിട്ടുമെങ്കിലും ആദായമുണ്ടാകില്ല. വീട്ടിലെ മുതിർന്ന വ്യക്തികളുടെ പരിരക്ഷയിലും ചികിത്സയിലും ശ്രദ്ധ വേണം.


തിരുവാതിര: ഉന്നത സ്ഥാനലബ്ധിക്കും പഠനപുരോഗതിക്കും യോഗം. രാഷ്ട്രീയ നേട്ടമുള്ള വർഷമാണ്. പുതിയ വീട്ടിലേക്ക് താമസം മാറും. വാഹനം സ്വന്തമാക്കും. പതിനൊന്നിൽ നിന്ന് വ്യാഴം പന്ത്രണ്ടിൽ വരികയാൽ വർഷത്തിന്റെ രണ്ടാം പകുതിയിൽ മേന്മ കുറയും. ഗൃഹസൗഖ്യം, തൊഴിൽ ഭദ്രത എന്നിവയെ ബാധിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.


പുണർതം: മിഥുനക്കൂറുകാർക്ക് വർഷാന്ത്യം വരെ സമ്മിശ്രമായ ഫലം. എന്നാൽ കർക്കടക കൂറുകാർക്ക് ഗുണാനുഭവങ്ങൾക്ക് തുടക്കത്തിൽ മുൻതൂക്കം. ശേഷം പതിനൊന്നാം വ്യാഴം ആരംഭിക്കും. അനാരോഗ്യം നീങ്ങും. മനഃശക്തിയുണ്ടാവും. ദോഷാനുഭവങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനവൈകല്യം, ആരോഗ്യപ്രശ്നങ്ങൾ, ഭാഗ്യക്കുറവ് തുടങ്ങിയവ സാദ്ധ്യതകളാണ്.


പൂയം: അസാദ്ധ്യമെന്ന് കരുതിയിരുന്ന കാര്യങ്ങൾ നേടും. ഉന്നതരുടെ വിശ്വാസമാർജ്ജിക്കും. കച്ചവടത്തിൽ ലാഭം. കർക്കടകക്കൂറിൽ വരുന്നവർക്ക് പ്രായേണ ഇക്കൊല്ലം ഗുണാനുഭവങ്ങളായിരിക്കും. ഒമ്പതാം ഭാവത്തിലെ രാഹുസ്ഥിതി മൂലം ഭാഗ്യഭ്രംശം, പിതാവിന് ക്ളേശം, ഉപാസനാഭംഗം എന്നിവയുണ്ടാകും. പത്തിലെ വ്യാഴസ്ഥിതി അനുകൂലമല്ല. ജൂൺ മുതൽ ശുഭാനുഭവങ്ങൾ.


ആയില്യം: ബിസിനസ് വിപുലീകരിക്കും. നിക്ഷേപങ്ങൾക്കും തൊഴിൽപരമായ വളർച്ചയ്ക്കും സ്ഥാനക്കയറ്റത്തിനും ശനിയുടെ ബലം കാരണമാകും. ആഗ്രഹിച്ച വിഷയങ്ങളിൽ ഉപരിപഠനം. രാഹുവിന്റെ അനിഷ്ടസ്ഥിതിയാൽ അപ്രതീക്ഷിത യാത്രകളും അധികച്ചെലവുകളും. പാദരോഗം, ഇഷ്ടബന്ധുക്കളിൽ ചിലർക്ക് ദുരിതങ്ങൾ, ശത്രുക്കളുടെ ഉപജാപം എന്നിവ വന്നുകൂടായ്കയില്ല.


മകം: രണ്ടാം ഭാവത്തിൽ കേതു, അഞ്ചിൽ ആദിത്യനും ചൊവ്വയും. ഏഴിൽ ശനി, എട്ടിൽ രാഹു, ഒമ്പതിൽ വ്യാഴം എന്നിങ്ങനെയുള്ള വർഷാരംഭത്തിലെ ഗ്രഹനില, ഈ നാളുകാർക്ക് അനുകൂലമല്ല. തൊഴിലിൽ നേട്ടമുണ്ട്. തടസങ്ങളെ അതിജീവിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം. ചുമതലകൾ പൂർത്തിയാക്കുന്നതിൽ വീഴ്ച സംഭവിച്ചേക്കാം. ആരോഗ്യപരമായി കരുതൽ വേണം.


പൂരം: കച്ചവടത്തിൽ മുന്നേറ്റം. ചർച്ചകളിലും സംവാദങ്ങളിലും സജീവം. പഠനം ഗവേഷണം എന്നിവയിൽ ഏകാഗ്രതയും ദിശാബോധവും പ്രകടിപ്പിക്കും. കരാർ ജോലികൾ ലഭിക്കും. ചെറുപ്പക്കാർക്ക് കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കാൻ സാഹചര്യമൊരുങ്ങും. കുടുംബത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ ജാഗ്രത വേണം.


ഉത്രം: വർഷത്തിന്റെ രണ്ടാം പകുതിയിൽ കൂടുതൽ നേട്ടങ്ങൾ. മകന്റെ വിവാഹം നടക്കും. തീർത്ഥാടന യോഗമുണ്ട്. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ജയം. ഇഷ്ട വിഷയങ്ങളിൽ ഉപരിപഠനം നടത്തും. ഭൂമി വാങ്ങാനുള്ള ആഗ്രഹം സാധിച്ചേക്കും. സാമ്പത്തിക വളർച്ചയുണ്ടാവും. ജീവിതശൈലീ രോഗങ്ങൾ ഉപദ്രവിച്ചേക്കാം. സാംക്രമികരോഗങ്ങൾ ശ്രദ്ധിക്കുക.


അത്തം: നവസംരംഭങ്ങളിൽ വളർച്ച വന്നുചേരും. പിതൃ സ്വത്തിന്മേലുള്ള അവകാശത്തർക്കം പരിഹരിക്കും. വീട് വാങ്ങും. വിവാഹയോഗമുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. സാമ്പത്തിക പരാധീനതകൾ നിലനിൽക്കാം. രാഷ്ട്രീയ പിന്തുണ ലഭിച്ചേക്കില്ല. യാത്രകൾ പ്രയോജനപ്പെടണമെന്നില്ല. ആരോഗ്യശ്രദ്ധ വേണം. മേയ് മുതൽ കൃത്യമായ ലക്ഷ്യത്തോടെ പ്രവർത്തിക്കാനാവും.


ചിത്തിര: വിശിഷ്ട വ്യക്തികളുടെ സ്നേഹം സമ്പാദിക്കും. കൂട്ടുകച്ചവടത്തിൽ ലാഭം. സമൂഹത്തിന്റെ ആദരം. മനസിനിണങ്ങിയ ജീവിതക്രമം സ്വീകരിക്കും. ഗുണാനുഭവങ്ങൾ കുറയാം. ആരോഗ്യപ്രശ്നങ്ങൾ, ബിസിനസിൽ മുരടിപ്പ്, ദാമ്പത്യക്ളേശം എന്നിവയ്ക്ക് കാരണമാകാം. വർഷത്തിന്റെ രണ്ടാം പകുതിയിൽ ആത്മസംഘർഷം വരാം. ധനവിനിയോഗത്തിൽ നല്ല ശുഷ്കാന്തി പുലർത്തണം.


ചോതി: വീടോ വാഹനമോ വാങ്ങും. തൊഴിൽരഹിതർക്ക് ചെറിയ വരുമാനമാർഗം തുറക്കപ്പെടും. മകളുടെ വിവാഹം നടക്കും. കുടുംബകാര്യങ്ങൾക്ക് അധിക സമയം കണ്ടെത്തും. പൊതുരംഗത്ത് അംഗീകാരം. സമ്മർദ്ദങ്ങളെ സഹജമായ പ്രായോഗികതയാൽ നേരിടും. സഹപ്രവർത്തകരുമൊത്ത് യാത്രകൾ വേണ്ടിവരും. വാതം, സാംക്രമിക രോഗങ്ങൾ എന്നിവയ്ക്ക് ചികിത്സ തേടും.


വിശാഖം: കാര്യാലോചനകളിൽ ശക്തമായ നിലപാടുകൾ കൈക്കൊള്ളും. ഭൂമിസംബന്ധിച്ച ക്രയവിക്രയത്തിൽ ലാഭം. നിയമപ്രശ്നങ്ങൾക്കും വ്യവഹാരങ്ങൾക്കും പരിസമാപ്തി ഉണ്ടാവും. കലാരംഗത്തുള്ളവർക്ക് നല്ല അവസരം. ചെറുകിട സംരംഭകർക്ക് വ്യാപാരം വിപുലീകരിക്കാനായേക്കും. കഫജന്യ രോഗങ്ങൾക്കും ഉദര രോഗത്തിനും വൈദ്യസഹായം വേണ്ടിവരും.


അനിഴം: മുൻപ് കഠിനമായി പരിശ്രമിച്ചിട്ടും നേടാത്ത കാര്യങ്ങൾ അനായാസമായി നേടും. കൂട്ടുകച്ചവടം ലാഭത്തിലേക്ക് നീങ്ങും. പ്രയോജനമുള്ള യാത്രകൾ നടത്തും. ന്യായമായ അവകാശങ്ങൾ നേടിയെടുക്കും. ചിലർക്ക് വീടുവിട്ട് നിൽക്കേണ്ടിവരും. വാഹനത്തിന് പിഴ ഒടുക്കേണ്ടിവരും. പ്രതീക്ഷിച്ചിരുന്ന സാമ്പത്തിക സഹായം വൈകും. കിടപ്പുരോഗികളുടെ കാര്യത്തിൽ ശ്രദ്ധ വേണം.


തൃക്കേട്ട: കുടുംബജീവിതം സ്വൈരപൂർണമാകും. രഹസ്യ നിക്ഷേപങ്ങളിൽ നിന്ന് ആദായം വർദ്ധിക്കും. സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമം വിജയിക്കും. വരുമാന സ്രോതസ് നിലനിറുത്തും. യാത്രകൾ അധികരിച്ചേക്കും. കച്ചവടത്തിൽ നിന്ന് ചെറിയ ലാഭം. രാഷ്ട്രീയം, പൊതുപ്രവർത്തനം എന്നിവയിൽ താത്പര്യം. നവഗ്രഹ പ്രീതിക്ക് ശ്രമിക്കുക.


മൂലം: ആഗ്രഹിച്ച വിഷയത്തിൽ ഉപരിപഠനം. തൊഴിലിൽ വികസനമുണ്ടാവും. മുതൽ മുടക്കിനനുസരിച്ചുള്ള ആദായം. ഉദ്യോഗസ്ഥർക്ക് അധികച്ചുമതലകളോ സ്ഥാനക്കയറ്റമോ കൈവരും. സഹപ്രവർത്തകരുടെ പിന്തുണ കരുത്തേകും. ഗൃഹത്തിൽ അസ്വസ്ഥതകളുണ്ടാകും. ശത്രുക്കളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ വിഷമിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാം. സന്താനങ്ങൾ കാരണം ജീവിതത്തിൽ അഭിമാനിതരായി മാറും.


പൂരാടം: കഷ്ടതകൾ അധികം അനുഭവിക്കേണ്ടിവന്ന വർഷമാണ് പിന്മാറുന്നത്. പല വിധത്തിൽ നേട്ടങ്ങളുണ്ടാകും. നിലീനമായിക്കിടന്ന ആത്മശക്തി ഉണരും. എതിർപ്പുകളുടെ മുനയൊടിച്ച് മുന്നോട്ടു നീങ്ങും. പഠനത്തിൽ ദിശാബോധമുണ്ടാകും. അർഹതയ്ക്കനുസരിച്ചുള്ള തൊഴിൽ നേടും. ഭൂമി വാങ്ങാനോ വിൽക്കാനോ സാധിക്കും. വിവാഹ യോഗം. ജൂലായ്,  ആഗസ്റ്റ് മാസങ്ങളിൽ ജലം മൂലമോ അഗ്നി മൂലമോ അപകടത്തിന് സാദ്ധ്യത.


ഉത്രാടം: ആത്മവിശ്വാസം വർദ്ധിക്കും. സാങ്കേതിക വിഷയങ്ങളിൽ അറിവ് സമ്പാദിക്കും. മുഖ്യ തൊഴിലിനൊപ്പം മറ്റൊരു വരുമാന മാർഗം കൂടി കണ്ടെത്തും. കൂട്ടുകച്ചവടത്തിൽ വിജയം. ഭാവനാപരവും കലാപരവുമായ പ്രവർത്തനങ്ങളിൽ വിജയിക്കും. കലാരംഗത്തുള്ളവർക്ക് അവസരം. കഫജന്യ രോഗങ്ങളിൽ കരുതൽ വേണം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത കുറയരുത്.


തിരുവോണം: ഇച്ഛാശക്തി ഉയരും. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളും. അവ വിജയപഥത്തിലെത്തിക്കാൻ പ്രയത്നിക്കും. സഹായകമായ നല്ല കൂട്ടുകെട്ടുകൾ ഉണ്ടാകും. ന്യായമായ തൊഴിൽ, പ്രണയ സാഫല്യം, വിവാഹ സിദ്ധി, സന്താനപ്രാപ്തി എന്നിവയുണ്ടാകാം. വസ്തു വാങ്ങാനോ ഗൃഹ നിർമ്മാണത്തിനോ സാഹചര്യമൊരുങ്ങും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ ആവശ്യമാണ്.


അവിട്ടം: സഹോദരങ്ങളുടെ പിന്തുണ ശക്തമാകും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷം സംജാതമാകും. ഏജൻസികളോ ഫ്രാഞ്ചൈസികളോ വരുമാന മാർഗമാകാം. വിദേശപഠനം, തെഴിൽ ഇവ പ്രതീക്ഷിക്കുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല. വർഷത്തിന്റെ രണ്ടാം പകുതിയിൽ പല കാര്യങ്ങളിൽ മനക്ളേശങ്ങൾ വർദ്ധിച്ചേക്കാം. ഗൃഹത്തിന്റെ അറ്റകുറ്റപ്പണിക്ക് ചെലവേറും. കച്ചവടത്തിൽ ആലസ്യം ഭവിക്കാം.


ചതയം: സ്ഥിര ജോലി, വേതന വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. ആരോഗ്യപ്രശ്നങ്ങൾ, ദാമ്പത്യത്തിൽ അനൈക്യം, ഋണബാദ്ധ്യതകൾ ഇവയുണ്ടാകും. ജാമ്യം നിൽക്കുന്നത് ശ്രദ്ധയോടെ വേണം. വ്യവഹാരാദികൾക്ക് മുതിരാതിരിക്കുകയാവും ഉത്തമം. വ്യാഴം ഇടവരാശിയിൽ സഞ്ചരിച്ചു തുടങ്ങുമ്പോൾ ക്ളേശങ്ങൾ കുറഞ്ഞുവരും. ദുർലഭമായിരുന്നവ സുലഭമാകുന്നതാണ്.


പുരുരുട്ടാതി: സാമ്പത്തിക നില മെച്ചപ്പെടുന്ന വർഷം. വർഷാവസാനം തരക്കേടില്ലാത്ത സമ്പാദ്യം നേടും. തൊഴിൽ തേടുന്നവർക്ക് ഈ വർഷം നിരാശപ്പെടേണ്ടിവരില്ല. വിദേശത്തു പോകാനുള്ള ആഗ്രഹം സാധിച്ചേക്കും. വസ്തു വാങ്ങുന്നതിൽ കബളിപ്പിക്കപ്പെടാനിടയുണ്ട്. ജന്മശനിയുടെ കാലമാകയാൽ ആരോഗ്യകാര്യത്തിൽ കരുതൽ വേണം. നവമാദ്ധ്യമങ്ങളിൽ സാന്നിദ്ധ്യം ശക്തമാക്കും.


ഉത്രട്ടാതി: രാഷ്ട്രീയ, കലാ മത്സരങ്ങളിൽ വിജയം. കുടുംബാംഗങ്ങളുമായി വിനോദയാത്ര നടത്തും. ഭൂമി ലാഭം, ഗൃഹ നിർമ്മാണാരംഭം, സാമ്പത്തികോന്നതി എന്നിവ സിദ്ധിക്കും. തൊഴിൽ തേടുന്നവർക്ക് സ്ഥിരമായ ആദായമാർഗം തുറക്കപ്പെടും. മിതവ്യയം ശീലിക്കുന്നത് ഉത്തമം. ജൂണിനു ശേഷം തൊഴിലിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാവണമെന്നില്ല. പഠനത്തിൽ ശ്രദ്ധ കുറയാം.


രേവതി: വാഗ്ദാനം പാലിക്കാൻ പരിശ്രമിക്കും. നേതൃസിദ്ധി അംഗീകരിക്കപ്പെടും. ബിസിനസ് വിപുലീകരിച്ചേക്കും. വായ്പകൾ കൈവരാം. ഋണബാദ്ധ്യതകളിൽ നിന്ന് ഭാഗികമായി മുക്തിയുണ്ടാകും. വ്യവഹാരങ്ങളിൽ അനുകൂലമായ തീർപ്പുണ്ടാകും. വർഷത്തിന്റെ രണ്ടാം പകുതിക്ക് തിളക്കം കുറയും. സാംക്രമിക രോഗങ്ങൾ, പാദരോഗം, വിഷാദരോഗം ഇവ മൂലം ബുദ്ധിമുട്ടിയേക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.