SignIn
Kerala Kaumudi Online
Saturday, 27 July 2024 8.44 AM IST

ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന വിഷു

c

പൂത്തുലഞ്ഞ കണിക്കൊന്ന പോലെ മനസ്സിൽ സന്തോഷം നിറയ്ക്കുന്ന ആഘോഷമാണ് വിഷു. മനുഷ്യൻ പ്രകൃതിയോട് വളരെയേറെ ഇണങ്ങി ജീവിച്ച ഒരു കാർഷിക സംസ്കാരത്തിന്റെ സന്ദേശവുമായാണ് വിഷിന്റെ വരവ്. അതിലുപരി ഭക്തിയുടെയും ഈശ്വര സമർപ്പണത്തിന്റെയും സമദർശനത്തിന്റെയും സന്ദേശം കൂടി വിഷു നൽകുന്നു. കൊന്നയും വാകയുമെല്ലാം പൂത്തുലഞ്ഞു നിൽക്കുന്ന, ചക്കയും മാങ്ങയുമൊക്കെ പഴുത്ത് സമൃദ്ധി ചൊരിയുന്ന വേനലിലാണ് വിഷു ആഘോഷം. ജീവിത ദുഃഖങ്ങളുടെ വേനലിൽപ്പോലും എങ്ങനെ സൗന്ദര്യവും സന്തോഷവും കണ്ടെത്താമെന്ന് വിഷു പഠിപ്പിക്കുന്നു.
വിഷുക്കണിയാണ് വിഷുവിന്റെ മുഖമുദ്ര. അലങ്കരിച്ച കൃഷ്‌ണ വിഗ്രഹത്തിനു മുന്നിൽ നിലവിളക്കു കൊളുത്തിവച്ച് ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, പട്ടുവസ്ത്രം, കണിവെള്ളരി, വാൽക്കണ്ണാടി, സ്വർണാഭരണങ്ങൾ, നാണയങ്ങൾ, ചക്ക, മാങ്ങ തുടങ്ങിയ കായ്കനികൾ.... എല്ലാം ഒരുക്കിവയ്ക്കും. എല്ലാറ്റിനും മുകളിലായി കൊന്നപ്പൂവും. ബ്രാഹ്മമുഹൂർത്തത്തിൽ- അതായത്, പുലർച്ചെ അഞ്ചു മണിക്കു മുമ്പു വേണം കണി കാണുവാൻ. അമ്മമാർ കുട്ടികളെ കണ്ണുപൊത്തി കൂട്ടിക്കൊണ്ടുവന്ന് കണി കാണിക്കും. കണി കണ്ടുകഴിഞ്ഞാൽ പിന്നെ ഉറങ്ങരുത്.
കുടുംബാംഗങ്ങളെല്ലാം കണി കണ്ടുകഴിഞ്ഞാൽ ഓട്ടുരുളിയെടുത്ത് തൊഴുത്തിലെ പശുക്കളെ കണി കാണിക്കും. പിന്നെ കണിയുരുളി വൃക്ഷങ്ങളുടെ അടുത്തുകൊണ്ടുപോയി അവയ്ക്ക് കണികാണിക്കും. സർവ ജീവജാലങ്ങളെയും ഉൾക്കൊള്ളുന്ന മഹത്തായ കുടുംബ സങ്കല്പമാണ് നമ്മുടെ പൂർവികർക്ക് ഉണ്ടായിരുന്നതെന്ന് ഇത് വിളിച്ചറിയിക്കുന്നു. ബ്രാഹ്മ മുഹൂർത്തത്തിലെ വിഷുക്കണിയുടെ സന്ദേശമെന്താണ്? എന്നും സൂര്യോദയത്തിനു മുമ്പേ ഈശ്വര സ്‌മരണയോടെ ദിനചര്യ ആരംഭിക്കണം. ആ സമയത്ത് എഴുന്നേൽക്കുന്നത് മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന് ഏറ്റവും ഗുണകരമാണ്. ആ സമയം ബുദ്ധി തെളിഞ്ഞു നിൽക്കുന്നതിനാൽ ആദ്ധ്യാത്മിക സാധനയ്ക്കും പഠനത്തിനും ഒരുപോലെ അനുയോജ്യമാണ്.
ഉറക്കം അമിതമായാൽ ശരീരത്തിൽ കഫം വർദ്ധിക്കും. തമസ്സ് കൂടും. പലവിധ രോഗങ്ങൾക്കും കാരണമാകും. ഉറക്കം തീരെ കുറഞ്ഞാലും ദോഷമാണ്. അപ്പോൾ വാതവും പിത്തവും കോപിക്കും. ആരോഗ്യകാര്യത്തിൽ ഉറക്കത്തെപ്പോലെ പ്രധാനമാണ് ആഹാരവും. ആരോഗ്യകരമായ ഭക്ഷണരീതിയുടെ സന്ദേശവും വിഷു നമുക്കു നൽകുന്നു. നാട്ടിൽ വിഷുക്കാലത്തുണ്ടാകുന്ന പച്ചക്കറികളും കായ്ക‌നികളുമാണല്ലോ നമ്മൾ കണിക്കും സദ്യയ്ക്കും ഉപയോഗിക്കുന്നത്. ഓരോ ദേശത്തും അതതു കാലത്തുണ്ടാകുന്ന പഴങ്ങളും പച്ചക്കറികളും തന്നെയാണ് ആ ദേശത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും യോജിച്ചത്. നമ്മുടെ പരമ്പരാഗത ആഹാരരീതി ആരോഗ്യത്തിന് ഏറ്റവും അനുയോജ്യമാണ്.
പക്ഷികളും മൃഗങ്ങളും വൃക്ഷലതാദികളും എല്ലാം ഉൾപ്പെട്ട പ്രകൃതിയോടുള്ള കാരുണ്യത്തിന്റെയും പരസ്‌പര പോഷണത്തിന്റെയും സന്ദേശം കൂടിയാണ് വിഷു . കൃത്രിമമായ കൃഷിരീതികളും ആഹാരരീതികളും ഉപേക്ഷിച്ച് പ്രകൃതിയോട് ഇണങ്ങിയ ആരോഗ്യപൂർണമായ ജീവിതമാണ് നമ്മൾ നയിക്കേണ്ടത്. ഇന്ന് വിഷു ആഘോഷിക്കുന്ന ഈ വേളയിൽ, പ്രകൃതിയോടും മണ്ണിനോടുമുള്ള നമ്മുടെ ബന്ധവും കാർഷിക സംസ്കൃതിയും നഷ്ടമാകുന്നതിന്റെ വേദനയും മനസിൽ നിറയുന്നു. പ്രകൃതിയോട് ഇണങ്ങിയ സംസ്കൃതിയും സർവ ജീവരാശിയോടുമുള്ള കാരുണ്യവും വീണ്ടെടുക്കാൻ ഈ വിഷുദിനത്തിൽ പ്രതിജ്ഞ ചെയ്യാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AMIRTHAKIRANNOM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.