SignIn
Kerala Kaumudi Online
Saturday, 17 August 2024 9.37 AM IST

പ്രിയപ്പെട്ട ശ്രീലേഖയ്ക്ക്... മടങ്ങാൻ സമയമായി, മക്കളെ നോക്കണം

-trivandrum-medical-colle

തിരുവനന്തപുരം : ലിഫ്റ്റിനുള്ളിൽ 42 മണിക്കൂർ അകപ്പെട്ട രവീന്ദ്രൻ നായരുടെ മരണക്കുറിപ്പിൽ വികരനിർഭരമായ വാക്കുകൾ. ഫോണിലെയും ലിഫ്റ്റിലേയും അരണ്ട വെളിച്ചത്തിലുമാണ് അവസാന വരികളെഴുതി പേപ്പർ മടങ്ങി ബാഗിലിട്ടത്. കത്ത് ഇങ്ങനെ:

പ്രിയപ്പെട്ട ശ്രീലേഖയ്ക്ക്,

കണ്ണുകൾ കാണാൻ കഴിയുന്നില്ല,കാലുകൾ ചലിപ്പിക്കുവാൻ കഴിയുന്നില്ല.പകലും രാത്രിയും അറിയാനാകുന്നില്ല.എന്നിലേക്ക് മടങ്ങാൻ സമയമായെന്ന അവസ്ഥ. അമ്പിളിക്കുട്ടന്റെയും ഉണ്ണിക്കുട്ടന്റെയും കാര്യങ്ങൾ നോക്കണം. (ഇളയമകൻ ഹരിശങ്കറും മൂത്തവൻ ഹരിപ്രസാദും).മരണം ചിലപ്പോൾ അപ്രതീക്ഷിതമായി വരും.എനിക്ക് ചിലപ്പോൾ ജീവഹാനി സംഭവിച്ചാൽ ഈ അവസ്ഥ നാളെ ആർക്കും സംഭവിക്കാൻ പാടില്ല. എല്ലാവർക്കും നന്ദി പറയാൻ ശ്രമിക്കുകയാണ് ഞാൻ.

നന്ദി ആരോട് ഞാൻ ചൊല്ലേണ്ടു.........

എന്ന് സ്വന്തം രവിയേട്ടൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LIFT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.