SignIn
Kerala Kaumudi Online
Friday, 26 April 2024 12.05 PM IST

അദൃശ്യം അതിശയകരം ബ്രഹ്മസൂത്രമഹാമർമ്മം

ee

വീടിനുള്ളിലെ ഊർജ ഒഴുക്കിന്റെ തുടർച്ച തന്നെയാണ് പ്രതിപാദ്യം. തെക്കുപടിഞ്ഞാറുനിന്ന് എതിർ കാന്തദിശയിലേയ്‌ക്ക് പോകുന്ന ഊർജത്തെപ്പറ്റിയാണ് കഴിഞ്ഞ ആഴ്ച പറഞ്ഞത് . അത് വീടിന്റെ കൃത്യം മദ്ധ്യഭാഗത്ത് ശിവലിംഗ സമാനമായി ഉയർന്ന് മാറുന്നതായി കണ്ടു. ഇവിടെ അതിശയകരമായ ചില കാര്യങ്ങൾ സംഭവിക്കാറുണ്ട്. ദിക്കുകളിൽ നിന്ന് ഒഴുകി വരുന്ന ഊർജങ്ങൾ സമ്മേളിക്കുമ്പോൾ അദൃശ്യ സൂര്യ ശോഭയുണ്ടാവുന്നതായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ഈ സൂര്യശോഭയെയാണ് ഈശ്വര ചൈതന്യമായി കാണുന്നത്. എന്നാൽ വീടുകളിൽ കിഴക്കുനിന്ന് നേർ പടിഞ്ഞാറേയ്‌ക്ക് വരുന്ന ബ്രഹ്മസൂത്രമാണ് തെക്കു പടിഞ്ഞാറു നിന്നും തെക്കുകിഴക്കുനിന്നും വരുന്ന ഊർജത്തോട് സംഗമിക്കുമ്പോൾ സൂര്യശോഭയിൽ തിളങ്ങുന്നത്. ഒരു സെക്കന്റിൽ നൂറ് കണക്കിന് മഞ്ഞനിറമാർന്ന രശ്‌മികളുടെ സഞ്ചാരമാണ് ഈ സൂര്യശോഭ സൃഷ്‌ടിക്കുന്നത്. അത് നേർ പടിഞ്ഞാറേക്ക് മാത്രമാണ് കുതിക്കുന്നത്. നേർ പടിഞ്ഞാറേയ്‌ക്ക് കുതിക്കുമ്പോഴെല്ലാം അതിൽ ഇടവിട്ട് 35 ഡിഗ്രി ചരിവിൽ വൃത്താകൃതിയിൽ പ്രത്യേക ഇഴകൾ രൂപപ്പെടുന്നു. 

ദിക്കുകൾ അന്വേഷിക്കുമാറ് ആ മഞ്ഞ ഇഴകൾ മദ്ധ്യത്തിലുള്ളതിനെ വിട്ടുപോകുന്നതുപോലെ പ്രത്യേക തരം ലെൻസുകളിലൂടെ കാണാം. കാന്തിക പ്രഭാവം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പറയാറുണ്ട്. പക്ഷേ മഞ്ഞ ഇഴകൾ വേഗത്തിൽ ഒന്നാകുന്നതും നേർ പടിഞ്ഞാറുവശത്തുള്ള വാതിലിലൂടെയോ ജനാലയിലൂടെയോ തുറപ്പുകളിലൂടെയോ പുറത്തേയ്‌ക്ക് ഒഴുകുന്നത് കാണാം. അപ്പോൾ വീടിനു പുറത്തുനിന്ന് ബ്രഹ്മസൂത്രം ഒഴുകി വരാനും തടസമില്ലാതെ ഒഴുകി മറുവശത്ത് എത്താനുമുളള അവസ്ഥ സൃഷ്‌ടിക്കൽ വാസ്‌തു ശാസ്ത്രജ്ഞന്റെ മുഖ്യ ഉത്തരവാദിത്വമാണ്. അത് ക്യത്യമായി ചെയ്‌തില്ലെങ്കിൽ ബ്രഹ്മസൂത്ര സഞ്ചാരം വീടിനുള്ളിൽ തന്നെ ഒഴുകിപ്പരക്കും. അത് ദുരിത-ദുരന്ത സാഹചര്യങ്ങളെയാവാം സൃഷ്‌ടിക്കുക. തികച്ചും അപ്രതീക്ഷിതവും ഗുണകരവുമല്ലാത്ത നിരവധി ജീവിത സാഹചര്യങ്ങൾ ഇതുമൂലം സംജാതമാകാറുണ്ട് .

വിദേശ രാജ്യങ്ങളിലെ നിർമ്മാണങ്ങൾക്ക് അവർ പണ്ടേ അനുഷ്‌ഠിച്ചു പോകുന്ന ചില മുഖ്യ കാര്യങ്ങളുണ്ട്. 90 ശതമാനം കെട്ടിടങ്ങളിലും മദ്ധ്യഭാഗത്ത് കെട്ടിമുട്ടിക്കലുകൾ ഉണ്ടാവില്ല. പകരം വലിയ ഗ്ലാസ് പ്രത്യേക രൂപകൽപന ചെയ്‌ത് ഭിത്തികളാക്കാറുണ്ട്. അതുമല്ലെങ്കിൽ വീടിന്റെ നീളമുള്ള ഒരുവശം തുറന്ന് കിടക്കും പോലെ പണിത് എടുക്കാറുണ്ട്. നിർമ്മാണങ്ങളുടെ മദ്ധ്യഭാഗത്തെ സ്വതന്ത്രമാക്കാനും കൂടുതൽ വെളിച്ചം കയറാനുമാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് പറയുക. പക്ഷേ നിർമ്മാണ മദ്ധ്യത്തിലെ മഹാ ഊർജത്തെ കൃത്യമാക്കി വിടുകയാണ് അവിടെയും ചെയ്യുന്നത്.
മദ്ധ്യഭാഗത്ത് ബ്രഹ്മസൂത്രം സംഗമിച്ച് പോകുന്ന മഹാമർമ്മ കേന്ദ്രം താഴ്ന്നിരിക്കുകയോ ഉയർന്നിരിക്കുകയോ ചെയ്യരുത്. ഒരേ നിരപ്പാവണം. ഇവിടെ കട്ടിലുകൾ ഇടുകയോ കിടന്നുറങ്ങുകയോ ചെയ്യരുതെന്നാണ് പറയുക. ഈ ഭാഗങ്ങളിൽ സ്ഥിരമായി സോഫ പോലെയുള്ളവ സൂക്ഷിക്കുകയോ അത് അവിടെ ഇരിക്കാനായി ഉപയോഗിക്കാനോ ചെയ്യരുത്. ഈയം, ഇരുമ്പിന് സമാനമായവ, എക്‌സ്‌റേ ഫിലിമുകൾ, പ്ലാസ്റ്റിക് ഉൽപന്നങ്ങൾ എന്നിവയും ഈ ഭാഗത്ത് സൂക്ഷിക്കാൻ പാടില്ല. ഇവിടെ പൂജാ മുറി പണിയുകയോ, ചൈതന്യ വത്തായ ചിത്രങ്ങൾ വയ്‌ക്കാനോ പാടില്ലെന്നാണ് വിശ്വാസം. തടസമായി യാതൊന്നും വയ്‌ക്കുകയുമരുത്. പടിഞ്ഞാറേയ്‌ക്ക് ഒഴുകി മറയും മുൻപ് മഞ്ഞ നിറമാർന്ന ഉൗർജ കണങ്ങൾ ഇടയ്‌ക്കിടെ ഉയർന്നു പൊങ്ങുകയും ചെയ്യാറുണ്ട്. നിമിഷാർദ്ധങ്ങളിൽ ഇവ ഉയർന്ന ബിന്ദുവിൽ തന്നെ കേന്ദ്രീകരിക്കുകയും താമര ഇതളിന് സമാനമായി ഇതൾ വൃത്തമൊരുക്കി ഒഴുകിപ്പോകുകയുമാണുണ്ടാവുന്നത്. തുടർച്ചയായി സംഭവിക്കുന്നതും നിലയ്‌ക്കാത്തതുമായ ഈ പ്രവാഹം വീടിനുള്ളിലെ അന്തേവാസികളുടെ ചിന്തകളെ സ്വാധീനിക്കാറുണ്ടെന്ന് ആധുനിക വാസ്‌തു ഗവേഷണങ്ങൾ തെളിയിക്കുന്നു. കുട്ടികളിലെ അതിശയകരമായ കഴിവുകൾ, മുതിർന്നവരിലെയും സ്ത്രീകളിലെയും ഉന്നതമായ സ്വഭാവ സവിശേഷതകൾ, വരുമാനത്തിലും സമ്പത്തിലുമുണ്ടാകുന്ന ഉയർച്ച എന്നിവയും ബ്രഹ്മമദ്ധ്യത്തിലെ ഉൗർജ വേഗം സ്വാധീനിക്കാറുണ്ടെന്നാണ് പഠനങ്ങളിൽ വെളിപ്പെടുന്നത്. ഈ മേഖല ഏകദേശം 25 ഡിഗ്രി ചുറ്റളവിലാണ് വീടിന്റെ മദ്ധ്യത്തിൽ ഒഴുകിപ്പരക്കുന്നത്. രാത്രി രണ്ടിനും മുന്നിനുമിടയിൽ ഇതൾ സമാനമായ ബ്രഹ്മ ഉൗർജത്തിന് ചന്ദ്രക്കലാ രൂപം കെെവരുമെന്നും ഗവേഷകർ മനസിലാക്കിയിട്ടുണ്ട്.

(തുടരും)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, VASTHU
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.