SignIn
Kerala Kaumudi Online
Friday, 26 April 2024 7.55 AM IST

കൈതൊടാം ഉള്ളിൽ നിറയും പരമാനന്ദത്തെ

ee

ജ്ഞാനസിദ്ധി യോഗം എന്ന മെഡിറ്റേഷൻ രീതി വർഷങ്ങളോളമുള്ള കഠിനതപസിലൂടെ തസ്‌മൈ നേടിയതാണ്. എങ്കിലും സാധാരണ ജനങ്ങൾക്ക് വേണ്ടി ഏറ്റവും എളുപ്പത്തിൽ പരിശീലിക്കാവുന്നതും, അനായാസേന നിത്യ ജീവിതത്തിൽ ഉപകാരപ്പെടുന്നതും ആയിട്ടുള്ള അതിനൂതനമായ എസ്.എം.എസ് (SMS)മെഡിറ്റേഷന്റെ പ്രത്യേകത എന്തെന്ന് നോക്കാം. ഉറങ്ങുമ്പോൾ നമ്മൾ അനുഭവിക്കുന്ന സുഖം, ഉണർന്നിരിക്കുമ്പോഴും അനുഭവിക്കുവാൻ നമുക്ക് സാധിച്ചാലോ? അത്തരം ഒരു വിദ്യയാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. ജ്ഞാനസിദ്ധിയോഗം എന്ന ഈ പുതിയ മെഡിറ്റേഷൻ ടെക്‌നിക്ക് ലോകത്താദ്യമായി അവതരിപ്പിക്കുന്നത് തസ്‌മൈ‌യിലൂടെയാണ്. ഇന്ന് ലോകത്ത് നിലവിൽ നിരവധി മെഡിറ്റേഷൻ രീതികൾ ഉണ്ട്.

അതെല്ലാം ഫലപ്രാപ്‌തിയിൽ എത്തുവാൻ വളരെക്കാലത്തെ കഠിനമാർഗങ്ങൾ ആവശ്യമാണ്, എന്നാൽ ജ്ഞാനസിദ്ധിയോഗത്തിലെ എസ്.എം.എസ് മെഡിറ്റേഷൻ പരിശീലിച്ചാൽ വളരെ കുറഞ്ഞസമയം കൊണ്ടുതന്നെ അനുഭവം കൈവരിക്കാം. വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ കൊണ്ട് അനുഭവയോഗ്യമാകാൻ സാധിക്കുന്നതും അനായാസേന പരിശീലിക്കാവുന്നതുമായ ഈ എസ്.എം.എസ് മെഡിറ്റേഷൻ ടെക്‌നിക് പരിശീലിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ സംഭവിക്കുന്നത് നമുക്ക് സ്വയം അനുഭവിക്കാൻ സാധിക്കും. കാരണം നമ്മൾ ജീവിക്കുന്നത് മൂന്നാമത്തെ ഡൈമൻഷനിൽ ആണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇവിടെ പതിനാല് ഡൈമൻഷൻസ് ഉണ്ട് എന്ന സത്യം നമുക്ക് മറക്കാൻ പറ്റില്ല. മൂന്നാമത്തെ ഡൈമൻഷനിൽ ഇരുന്നുകൊണ്ട് പതിനാല് ഡൈമൻഷനും കാണാൻ ശ്രമിക്കുന്നു. എന്നാൽ ഈ പ്രപഞ്ചത്തിലെ പതിനാല് ഡൈമൻഷനും ഒരുപോലെ അനുഭവയോഗ്യമാക്കാൻ ഇനി നിങ്ങൾക്കും സാധിക്കും. നമുക്ക് നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ഒരു ശരീരം മാത്രമേ കാണാൻ കഴിയുകയുള്ളൂ. നമ്മൾ ഈ കാണുന്ന നമ്മുടെ ശരീരങ്ങൾ കൂടാതെ നമുക്കുള്ളിൽ അഞ്ച് സൂഷ്‌മശരീരങ്ങളും അഞ്ച് പ്രാണനുകളും, ഏഴ് ചക്രങ്ങളും ഉണ്ട്. അതിൽ നമ്മുടെ പ്രാണന്റെ ഗതിയിൽ ചില വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ മാത്രമാണ് കുണ്ഡലനിയം ഇട, പിങ്ക് ലാ, സുഷുമ്‌ന നാഡികളും പ്രവർത്തിക്കുകയുള്ളൂ.

ee

ആത്മീയത എന്നു പറയുമ്പോൾ അത് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതാണെന്ന് ഒരു തെറ്റിദ്ധാരണ ഉണ്ട്. എന്നാൽ അല്ല, എല്ലാത്തിനോടും സ്നേഹവും ബഹുമാനവും ആദരവും ഒക്കെ തോന്നിക്കുന്ന ഒരു മനോഭാവം ആണ് ആത്മീയത. ശരിയായ ആത്മീയത ഉള്ള വ്യക്തിക്ക്  ഒരു  ജീവിയെ കൊല്ലാനോ ഉപദ്രവിക്കാനോ വിശന്നു കരയുന്ന ഒരു പക്ഷിയെ കണ്ടാൽ ഭക്ഷണം കൊടുക്കാതെ ഇരിക്കാനോ, ഒരു മരം നശിപ്പിക്കാനോ, വെയിലേറ്റു വാടി നിൽക്കുന്ന ഒരു ചെടിക്കു വെള്ളം കൊടുക്കാതെയിരിക്കാനോ, ഒരാളെയും വേദനിപ്പിക്കാനോ സാധിക്കുകയില്ല. മുറ്റത്തെ മാവിലെ മാമ്പഴമോ, പേരയിലെ പേരക്കയോ തൊടിയിലെ പച്ചക്കറികളോ പുഴുക്കളോ കിളികളോ എലിയോ എന്ന് വേണ്ട എന്ത് വന്നു തിന്നാലും അവർ സന്തോഷിക്കും. കാരണം വിശപ്പിനു ജാതിയില്ല. നമ്മളെപോലെ തന്നെ പ്രപഞ്ചത്തിലെ മറ്റു ജീവജാലങ്ങൾക്ക് കൂടി ഇവയെല്ലാം ഉപകാരപ്രദമാകുന്നല്ലോ എന്നോർക്കുമ്പോൾ ആത്മസംതൃപ്‌തി ഉണ്ടാകും. സസ്യലതാദികൾക്ക് ജീവനും ബോധവും മാത്രമേ ഉള്ളൂ, അതുകൊണ്ട് തന്നെ അവയ്‌ക്ക് പ്രപഞ്ചത്തെ കുറിച്ചുള്ള കോൺഷ്യസ്‌നസ് മാത്രമേ ഉള്ളൂ.

പ്രകൃതിയുമായി ചേർന്ന് ജീവിക്കുമ്പോൾ ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളും, ചെടികളും, പൂക്കളും, പുഴകളും, സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാം നമ്മളോട് കഥ പറയും. അവയുടെ സന്തോഷവും ദുഃഖവും അതേ അളവിലും വ്യാപ്‌തിയിലും നാം അറിയാൻ തുടങ്ങും. എല്ലാത്തിനോടും സ്നേഹം തോന്നും. മനസ് ശാന്തമാകും, ഒന്നിനോടും പ്രതേകിച്ച് വലിയ ആഗ്രഹം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ദുഃഖങ്ങളും കുറയും. മനസും ശരീരവും ശാന്തമാകും. എല്ലാ മതസാരവും ഒന്നുതന്നെ, എല്ലാ മതത്തിന്റെയും ലക്ഷ്യം ഒന്നു തന്നെ എന്ന് പറയാൻ കാരണം. മനുഷ്യനെ ആത്മീയതയിലേക്ക് വഴി കാട്ടുന്ന മാർഗദർശികൾ ആണ് മതങ്ങൾ. മതങ്ങളെല്ലാം സത്യദർശനത്തിൽ അധിഷ്ഠിതമാണ്. സത്യ ദർശനത്തിൽ അധിഷ്ഠിതമല്ലാത്ത ഒരു മതങ്ങൾക്കും കാലാകാലം നിലനിൽക്കുവാൻ സാധിക്കുകയും ഇല്ല. ഏതൊരു വസ്തുവിനും ഇന്നലെ എന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു, ഇന്ന് ഉണ്ട്, നാളെയും ഉണ്ട് ( ഭൂതം, വർത്തമാനം, ഭാവി ) അതുപോലെ തന്നെ മനുഷ്യനും മതങ്ങൾക്കും.

ee

മജ്ജയും രക്തവും കൊണ്ട് സൃഷ്ടിക്കപ്പെട്ട വെറും ശരീരം അല്ല, നമ്മൾ..അറിവാണ് എന്ന് അനുഭവത്തിൽ സിദ്ധമാകുന്നു പ്രപഞ്ചത്തിൽ അനേകായിരം മെഡിറ്റേഷൻ മാർഗങ്ങൾ ഉണ്ട് എങ്കിലും, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തമായ രീതിയാണ് ജ്ഞാനസിദ്ധി യോഗം കൈകൊണ്ടിരിക്കുന്നത്. മറ്റുള്ള ഏതൊരു മെഡിറ്റേഷനിലും ഇന്ദ്രിയ നിയന്ത്രണം കൂടിയേ തിരൂ. എന്നാൽ ഇവിടെ അതും വേണ്ട. നമ്മൾ ഒരിടത്ത് ശരീരം അനക്കാതെ ഇരുന്നാൽ മാത്രം മതി. നമ്മളെ പൂർണ്ണമായും പ്രപഞ്ചം നിയന്ത്രിച്ചു കൊള്ളും. ജ്ഞാനസിദ്ധിയോഗം എന്ന ഈ പുതിയ മെഡിറ്റേഷൻ ടെക്‌നിക്ക് ലോകത്താദ്യമായി അവതരിപ്പിക്കുന്നത് തസ്‌മൈയിലൂടെയാണ്. ഇന്ന് ലോകത്ത് നിലവിൽ എത്രയോ മെഡിറ്റേഷൻ രീതികൾ ഉണ്ട്  അതെല്ലാം  ഫലപ്രാപ്‌തിയിൽ എത്തുവാൻ വളരെക്കാലത്തെ കഠിനമായ പല മാർഗങ്ങൾ ആവശ്യമാണ്, എന്നാൽ തസ്‌മൈ സിസ്റ്റം നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായ പരിശീലിച്ചാൽ വളരെ കുറഞ്ഞസമയം കൊണ്ടുതന്നെ ആത്മസുഖം കൈവരിക്കാം നമ്മൾ ഉറങ്ങുമ്പോൾ യാതൊരു വിധ ചിന്തകളും നമ്മളെ അലട്ടുന്നില്ല. ഉദാഹരണത്തിന് കുടുംബത്തെ കുറിച്ചോ! ഭൗതിക ജീവിതത്തെ കുറിച്ചോ! മറ്റ്  ഏതെങ്കിലും പ്രശ്‌നങ്ങളെ കുറിച്ചോ! ഒന്നും. രാവിലെ  ഉറക്കം ഉണരുമ്പോൾ നമ്മൾ സ്വയം പറയും,  ഇന്നലെ രാത്രി സുഖമായി ഉറങ്ങി എന്ന്. ഈ സുഖകരമായ മാനസിന്റെ അവസ്ഥ ഉണർന്നിരിക്കുമ്പോഴും നമുക്ക് ലഭിച്ചാലോ? അതിനെയാണ്  ആത്മസുഖം എന്ന് പറയുന്നത്.

പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും പ്രകൃതിനിയമം അനുസരിച്ച് ജീവിക്കുമ്പോൾ നമ്മൾ മനുഷ്യർ മാത്രം പ്രകൃതിവിരുദ്ധമായി ജീവിക്കുന്നു. അതിന്റെ പരിണിത ഫലമായി നമ്മളിൽ ധാരാളം കോംപ്ളിക്കേറ്റഡ് മെമ്മറി ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ കോംപ്ളിക്കേറ്റഡ് മെമ്മറി നമ്മളിൽ നിന്നും വൈപ്പ് ഔട്ട് ചെയ്യുവാൻ ജ്ഞാനസിദ്ധിയോഗം കൊണ്ട് സാധിക്കും. നിലവിൽ ഉള്ള ഒരു ശാസ്ത്രത്തിലും അവലംബിച്ചിട്ടുള്ള മെഡിറ്റേഷൻ രീതി അല്ല തസ്‌മൈ ഇവിടെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ജ്ഞാനസിദ്ധി യോഗം എന്ന മെഡിറ്റേഷൻ ടെക്‌നിക്കിന്റെ ഉപജ്ഞാതാവും ആചാര്യനും ഗുരുവും എല്ലാം തസ്‌മൈ തന്നെയാണ് . ഭൗതിക ജീവിതത്തിലെ കഷ്‌ടപ്പാടുകളിൽ നിന്നും വിഷമതകളിൽ നിന്നും പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടുവാൻ പ്രപഞ്ചം നൽകിയ ഒരു അനുഗ്രഹമാണ് ജ്ഞാനസിദ്ധി യോഗം. ആത്മസുഖം എന്ന പദം മനസിലാക്കുവാൻ വളരെ അധികം ബുദ്ധിമുട്ടാണ്. പക്ഷെ ജ്ഞാനസിദ്ധി യോഗത്തിലൂടെ നമുക്ക് അനുഭവിക്കാൻ സാധിക്കും. തസ്‌മൈ വിഭാവനം ചെയ്‌തിട്ടുള്ള ജ്ഞാനസിദ്ധിയോഗം ഒരു പ്രപഞ്ച രഹസ്യമാണ്. ഈ മെഡിറ്റേഷനിലൂടെ നമ്മൾ ഓരോരുത്തർക്കും ഈ ഒരു സുഖതലം കൈവരിക്കാൻ സാധിക്കും. വളരെ തിരക്കേറിയ ജീവിതത്തിലെ നമ്മുടെ 45 മിനിറ്റുകൊണ്ട് ആത്മീയസുഖം അനുഭവിച്ച് ജീവിതം സന്തോഷപൂർണമാക്കാൻ നമുക്ക് കഴിയുന്നതും ഒരു മഹാഭാഗ്യമാണ്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും സൂര്യ ചന്ദ്രൻമാരുടെ സഹായത്തോടെ ജീവിക്കുമ്പോൾ നമ്മൾ മനുഷ്യൻ മാത്രം അതിൽ നിന്നും അകന്നു പൊയ്ക്കോണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലങ്ങളാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്. ഈ പ്രപഞ്ചത്തെ മുഴുവൻ ജ്വലിപ്പിക്കുവാൻ കഴിവുള്ള സൂര്യന് നമ്മളെ ഒന്ന് ജ്വലിപ്പിക്കുവാൻ സാദ്ധ്യമാണോ എന്ന് ചിന്തിക്കുന്നത് പോലും നമ്മുടെ അറിവില്ലായ്‌മ ആണ്. ജ്യോതിശാസ്ത്രത്തിൽ വളരെയധികം പ്രധാന്യമുണ്ട് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും. ഇതിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും.

ee

Sun Moon Star

(SMS) Meditation പ്രപഞ്ചത്തിലെ സൂര്യ ചന്ദ്ര നക്ഷത്രങ്ങളെ ഉപയോഗിച്ചുള്ള ഒരു നൂതന മെഡിറ്റേഷൻ ടെക്‌നിക്ക് ആണ് SMS മെഡിറ്റേഷൻ. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും പ്രകൃതിനിയമം അനുസരിച്ച് ജീവിക്കുമ്പോൾ നമ്മൾ മനുഷ്യർ മാത്രം പ്രകൃതിവിരുദ്ധ മായി ജീവിക്കുന്നു. അതിന്റെ പരിണിത ഫലമായി നമ്മളിൽ ധാരാളം കോംപ്ളിക്കേറ്റഡ് മെമ്മറി ക്രിയേറ്റ് ചെയ്യപ്പെടുന്നു. ഈ കോംപ്ളിക്കേറ്റഡ് ഓർമ്മ നമ്മളിൽ നിന്നും മായ്‌ച്ചു കളയാൻ SMS മെഡിറ്റേഷൻ അല്ലാതെ മറ്റ് മാർഗങ്ങളും ഇന്ന് പ്രപഞ്ചത്തിൽ ഇല്ല. നമ്മൾ ഉറങ്ങുമ്പോൾ യാതൊരു വിധ ചിന്തകളും നമ്മളെ അലട്ടുന്നില്ല. ഉദാഹരണത്തിന് കുടുംബത്തെ കുറിച്ചോ ഭൗതിക ജീവിതത്തെ കുറിച്ചോ  മറ്റുഏതെങ്കിലും പ്രശ്‌നങ്ങളെ കുറിച്ചോ ഒന്നും. രാവിലെ ഉറക്കം ഉണരുമ്പോൾ നമ്മൾ സ്വയം പറയും, ഇന്നലെ രാത്രി സുഖമായി ഉറങ്ങി എന്ന്. ഈ സുഖകരമായ മാനസിന്റെ അവസ്ഥ ഉണർന്നിരിക്കുമ്പോഴും നമുക്ക് ലഭിച്ചാലോ? അതിനെയാണ് ആത്മസുഖം എന്ന് പറയുന്നത്. കർമ്മഫലങ്ങളുടെ ഭാഗമായിട്ടാണ് ആണ് നമ്മൾ ഓരോരുത്തരും ഭൂമിയിൽ ജനിച്ചിരിക്കുന്നത്. ജനിച്ചകാലം മുതൽ നമ്മൾ നമ്മളിൽ ഉണ്ടാക്കിയിരിക്കുന്നത് കോംപ്ളിക്കേറ്റഡ് മെമ്മറി മാത്രമാണ് എങ്കിലും, നമ്മൾ സൂര്യന്റെ മുന്നിൽ ഇരിക്കുമ്പോൾ  നമ്മളിലെ കോംപ്ളിക്കേറ്റഡ് മെമ്മറി മായ്‌ക്കപ്പെടുന്നു.
ചന്ദ്രന് മുന്നിൽ ഇരിക്കുമ്പോൾ നമുക്ക് ഇമ്യൂണിറ്റിയും ലഭിക്കുന്നു, നക്ഷത്രങ്ങൾ ആകട്ടെ നമ്മുടെ ഗ്രഹനിലയെ വരെ മാറ്റിമറിക്കാൻ സഹായിക്കും. ഇതിലെ ഏറ്റവും വലിയ അത്ഭുതകരമായ മറ്റൊരു കാര്യം കൃത്യം 45 മിനുട്ടിനുള്ളിൽ നമ്മുടെ സോൾ ശരീരം വിട്ട് പോകുന്നതും തിരികെ നമ്മളിൽ തന്നെ പ്രവേശിക്കുന്നതും നമുക്ക് തന്നെ വ്യക്തമായി അനുഭവിക്കാൻ സാധിക്കും. ഭൗതിക ജീവിതത്തിലെ കഷ്‌ടപ്പാടുകളിൽ നിന്നും, വിഷമതകളിൽ നിന്നും, പ്രശ്‌നങ്ങളിൽ നിന്നും രക്ഷനേടുവാൻ പ്രപഞ്ചം നൽകിയ ഒരു അനുഗ്രഹമാണ് SMS മെഡിറ്റേഷൻ. ആത്മസുഖം എന്ന പദം മനസിലാക്കുവാൻ വളരെ അധികം ബുദ്ധിമുട്ടാണ്. പക്ഷേ നമുക്ക് അത് അനുഭവിക്കാൻ സാധിക്കും. തസ്‌മൈ വിഭാവനം ചെയ്‌തിട്ടുള്ള ജ്ഞാനസിദ്ധിയോഗം SMS മെഡിറ്റേഷൻ ഒരു പ്രപഞ്ച രഹസ്യമാണ്. ഈ SMS മെഡിറ്റേഷനിലൂടെ നമ്മൾ ഓരോരുത്തർക്കും ഈ ഒരു സുഖതലം കൈവരിക്കാൻ സാധിക്കും. വളരെ തിരക്കേറിയ ജീവിതത്തിലെ നമ്മുടെ 45 മിനിറ്റുകൊണ്ട് ആത്മീയ സുഖം അനുഭവിച്ച് ജീവിതം സന്തോഷപൂർണ്ണമാക്കാൻ നമുക്ക് കഴിയുന്നതും ഒരു മഹാഭാഗ്യമാണ്. SMS മെഡിറ്റേഷൻ മറ്റുള്ള മെഡിറ്റേഷനിൽ നിന്നും തികച്ചും വ്യത്യസ്‌തമാകുവാൻ കാരണം. മറ്റുള്ള എല്ലാ മെഡിറ്റേഷൻ രീതികളിലും മനസിനെ മാത്രമല്ല എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാൻ നമ്മൾ പരിശീലിക്കണം. അതിന് ഒരു പക്ഷേ വർഷങ്ങൾ തന്നെ എടുത്തേക്കാം എന്നാൽ SMS മെഡിറ്റേഷനിൽ നമുൾ ഒന്നിനേയും നിയന്ത്രിക്കണ്ട, പ്രപഞ്ചം നമ്മളെ കൊണ്ടുതന്നെ നിയന്ത്രിപ്പിച്ചു കൊള്ളും. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും സൂര്യ ചന്ദ്രൻമാരുടെ സഹായത്തോടെ ജീവിക്കുമ്പോൾ നമ്മൾ മനുഷ്യൻ മാത്രം അതിൽ നിന്നും അകന്ന് പൊയ്‌ക്കൊണ്ടിരിക്കുന്നു. അതിന്റെ പരിണിത ഫലങ്ങളാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നത്. ഈ പ്രപഞ്ചത്തെ മുഴുവൻ ജ്വലിപ്പിക്കുവാൻ കഴിവുള്ള സൂര്യന് നമ്മളെ ഒന്ന് ജ്വലിപ്പിക്കുവാൻ സാദ്ധ്യമാണോ എന്ന് ചിന്തിക്കുന്നത് പോലും നമ്മുടെ അറിവില്ലായ്‌മ ആണ്. ജ്യോതിശാസ്ത്രത്തിൽ വളരെയധികം പ്രധാന്യമുണ്ട് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും. ഇതിൽ ഉണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും നമ്മുടെ ജീവിതത്തിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയും. ജ്ഞാനസിദ്ധിയോഗം എന്ന ഈ പുതിയ മെഡിറ്റേഷൻ ടെക്‌നിക്ക് ലോകത്താദ്യമായി അവതരിപ്പിക്കുന്നത് തസ്‌മൈയിലൂടെയാണ്. ലോകത്ത് എത്രയോ മെഡിറ്റേഷൻ രീതികൾ നിലവിലുണ്ട് . അതെല്ലാം ഫലപ്രാപ്തിയിൽ എത്തുവാൻ വളരെക്കാലത്തെ കഠിനമായ മാർഗങ്ങൾ ആവശ്യമാണ് എന്നാൽ തസ്‌മൈ സിസ്റ്റം നിർദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായ പരിശീലിച്ചാൽ SMS മെഡിറ്റേഷനിൽ കൂടി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽത്തന്നെ നമുക്ക് ഈ ആത്മസുഖം സാദ്ധ്യമാക്കാം. ജ്ഞാനസിദ്ധിയോഗത്തിന് പ്രധാനമായും അഞ്ചു പടികൾ ഉണ്ട്.

ee

1. എസ്.എം.എസ്
(SMS MEDITATION)
2. ഡാർക്ക് മെഡിറ്റേഷൻ 
( DARK MEDITATION)
3. ജ്ഞാനയോഗം 
(JNANAYOGAM)
4. സിദ്ധിയോഗം 
(SIDDHIYOGAM)
5. സമാധി, എസ്.എം.എസ് 
(SAMADHI SMS)
എസ്.എം.എസ് മെഡിറ്റേഷൻ
മെഡിറ്റേഷനുകളിലൂടെ ഡിപ്രഷൻ, ടെൻഷൻ, കൺഫ്യൂഷൻ, ജാതക ദോഷം കൊണ്ടുള്ള വിവാഹ തടസം, ജോലി കിട്ടാനുള്ള തടസ, ദാമ്പത്യ ജീവിതത്തിൽ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ, കുട്ടികൾ ഉണ്ടാകുവാൻ ഉള്ള തടസം, കഷ്‌ടകാലം കൊണ്ട് ജീവിതം വഴിമുട്ടി നിൽക്കുന്നവർ എന്നിങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്‌നങ്ങൾക്കാണ് എസ്.എം.എസ് മെഡിറ്റേഷൻ വളരെ അധികം ഉപകാരപ്രദമാകും.
ഡാർക്ക് മെഡിറ്റേഷൻ
നമ്മൾ വെറുതെ ഒന്ന് കണ്ണടച്ചു നോക്കൂ. അകത്തും പുറത്തും ഇരുട്ടല്ലേ? നിത്യവും നമ്മൾ നമ്മളെ കണ്ണാടിയിൽ കാണുന്നു. എന്നാൽ ആ മുഖം നമുക്ക് ഓർക്കാൻ സാധിക്കുന്നുണ്ടോ? ഇത് നമുക്കുള്ളിലെ ഇരുട്ട് ഉള്ളതുകൊണ്ടാണ്. SMS മെഡിറ്റേഷൻ തുടങ്ങുമ്പോൾ നമുക്കുള്ളിൽ അജ്ഞത ആകുന്ന ഇരുട്ടായിരിക്കും. എന്നാൽ നമ്മൾ സൂര്യചന്ദ്രനക്ഷത്രങ്ങളുടെ വെളിച്ചത്തിൽ ഇരുന്ന് അത് പരിശീലിക്കുന്നതോടെ. അകത്തും പുറത്തും വെളിച്ചം അനുഭവപ്പെടാൻ തുടങ്ങും. അതിന്റെ ഫലമായി നമ്മുടെ ഉള്ളിൽ നമുക്ക് തന്നെ ആനന്ദം അനുഭവപ്പെടാൻ തുടങ്ങും. SMS മെഡിറ്റേഷനിൽ കൂടി നമുക്കുള്ളിലെ ഇരുട്ടിനെ മാറ്റി വെളിച്ചം പകർന്നു എങ്കിൽ, ആ ലഭിച്ച ആനന്ദം ബാക്കിയുള്ള ജീവിതം മുഴുവൻ കാത്തുസൂക്ഷിക്കാൻ ഡാർക്ക് മെഡിറ്റേഷനിൽ കൂടി പരിശീലിക്കും. ഒരു ചലച്ചിത്രം നിർമ്മിക്കുമ്പോൾ വെളിച്ചത്ത് ഷൂട്ട് ചെയ്ത് അതിന്റെ ബാക്കിയുള്ള എല്ലാ പ്രവർത്തനങ്ങളും ഇരുട്ടിൽ പൂർത്തീകരിച്ച ശേഷം തിയേറ്ററിലെ സ്ക്രീനിൽ ഇരുട്ടിൽ ദൃശ്യങ്ങളായി ഭവിക്കുമ്പോൾ കാണുന്ന നമ്മളിൽ ആണ് അതിന്റെ അനുഭവങ്ങൾ ഉണ്ടാകുന്നത്. അതുപോലെ ആണ് ഡാർക്ക് മെഡിറ്റേഷൻ ചെയ്യുമ്പോൾ നമുക്കുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജ്ഞാനകണ്ണിലൂടെ ഇരുട്ടിൽ വ്യക്തതയോടെ നമുക്ക് അനുഭവയോഗ്യമാകും. ഡാർക്ക് മെഡിറ്റേഷൻ തുടങ്ങുമ്പോൾ നമ്മുടെ അകത്ത് സന്തോഷത്തിന്റെ വെളിച്ചം ഉണ്ടാകും. പക്ഷേ ആ സന്തോഷത്തിന്റെ വ്യക്തത പൂർണമാകണം എങ്കിൽ അറിവാകുന്നു. വെളിച്ചം കൊണ്ട് ഇരുട്ടിനെ കീറിമുറിച്ച് എല്ലാറ്റിനും ഒരു വ്യക്തത ഉണ്ടാകണം. ആ വ്യക്തത ലഭിക്കുന്നത് ഡാർക്ക് മെഡിറ്റേഷനിൽ കുട്ടിയാണ്.

ജ്ഞാനയോഗം

ee

അറിവിനെ നമ്മൾ അനുഭവിച്ച് കഴിയുമ്പോൾ, നാം ശരീരമല്ല അറിവാണ് എന്ന് തിരിച്ചറിയും, അങ്ങനെ നമ്മൾ അറിവിൽ അമർന്ന് ജീവിക്കും. അതിനെയാണ് ജ്ഞാനയോഗം എന്ന് പറയുന്നത്. അറിവിന് വേണ്ടി നമ്മൾ ധാരാളം മാർഗങ്ങൾ സ്വികരിക്കും. വിശക്കുന്നവന് ഭക്ഷണമാണ് വേണ്ടത്, ഇൻഫോർമേഷൻ കൊണ്ട് ഒരു കാര്യവും ഇല്ല. അതുപോലെതന്നെ ആണ് അന്വേഷകന്റെ മനസിന്റെ ദാഹത്തിന് അറിവാണ് വേണ്ടത്. അതിൽ ഒരുമാർഗമാണ് വായന, എന്നാൽ വായനയിലൂടെ ഇൻഫോർമേഷൻ മാത്രമേ ലഭിക്കുന്നുള്ളൂ. അനുഭവതലത്തിൽ എത്തി ചേരുന്നില്ല. അറിവിനെ നമ്മൾ അനുഭവിക്കുമ്പോൾ പൂർണതയിൽ എത്തിച്ചേരും. SMS മെഡിറ്റേഷനിൽ കൂടിയും, ഡാർക്ക് മെഡിറ്റേഷനിൽ കൂടിയും നമ്മൾ മനസിലാക്കിയതും എന്നാൽ വ്യക്തത ഇല്ലാത്തതും ആയിട്ടുള്ള കാര്യങ്ങൾ ജ്ഞാനയോഗത്തിൽ കൂടി അറിവായി അനുഭവിക്കുന്നതോടെ നമ്മൾ ഓരോരുത്തരും ആത്മാനുഭവത്തിൽ നിന്നും ആത്മജ്ഞാനത്തിലേക്കുള്ള പടവുകൾ കയറാൻ തുടങ്ങും. നമുക്കുള്ളിലെ അഞ്ച് സൂഷ്‌മശരീരങ്ങൾ ഉണ്ട്. അന്നമയ കോശം, പ്രാണമയ കോശം, മനോമയ കോശം, വിജ്ഞാനമായ കോശം, അനന്തമയ  കോശം. അതിൽ വായനയിൽ കൂടി ലഭിക്കുന്ന അറിവ് വിജ്ഞാന മയകോശത്തിൽ സ്‌പർശിക്കുന്നത് പോലും ഇല്ല. അതുകൊണ്ടുതന്നെ നമുക്ക് അതിൽ നിന്നും ആനന്ദം പകരുന്നില്ല. സുഖവും സന്തോഷവും മാത്രമേ നൽകുന്നുള്ളൂ. ഏതൊരു ആത്മജിജ്ഞാസുവിനും അറിയുവാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ... ഞാൻ ആരാണ്? ഈ ലോകം എവിടെ നിന്ന് വന്നു? എന്റെ ലക്ഷ്യം എന്താണ്? ഇതിന് മൂന്നിനും ഉത്തരം ഒരാൾക്ക് കിട്ടിയാൽ അയാൾക്ക് ഒരു കാര്യം വ്യക്തമാകും. തന്നിൽ നിന്നും അന്യമായി ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ലാ എന്ന്. പിന്നീട് അങ്ങോട്ടുള്ള ജീവിതത്തിൽ ഒന്നിനോടും ഒട്ടലില്ലാതെ എന്നാൽ എല്ലാറ്റിനോടും കൂടിച്ചേർന്നു, നിസ്വാർത്ഥമായി ജീവിക്കാൻ സാധിക്കും. അറിവാണ് എല്ലാം എന്ന സത്യം അനുഭവിക്കുന്നതിലൂടെ നമുക്കും മറ്റുള്ളവരെ പോലെത്തന്നെ സാധാരണ കുടുംബജീവിതം നയിക്കുവാൻ സാധിക്കും.
സിദ്ധിയോഗം
ഇത് പരിശീലിക്കുന്നതിലൂടെ പ്രപഞ്ചരഹസ്യം എന്നത് ഒരു കടുക് മണിയോളമേ ഉള്ളൂ എന്നും എന്നാൽ അതിന്റെ താളങ്ങൾ ആനന്ദമാണ് എന്നും നമുക്ക് അനുഭവപ്പെടാൻ തോന്നും. നമ്മൾ ഏതെങ്കിലും ഒരുവിഷയത്തെ കുറിച്ച് കാലങ്ങളോളം അന്വേഷിക്കുമ്പോൾ നമ്മളിൽ അനുഭവപ്പെടുന്ന ഉത്തരമാണ് സയൻസ് എങ്കിൽ. നമ്മൾ ഒന്നിനെ പറ്റിയും ചിന്തിക്കാതെ നിസ്വാർത്ഥമായി കാലങ്ങളോളം ഒരിടത്ത് തന്നെ ഇരിക്കുമ്പോൾ പ്രപഞ്ചം നമ്മളിലേക്ക് അനുഗ്രഹവർഷമായി പകർന്നു നൽകുന്ന രഹസ്യ കലവറയാണ് സിദ്ധി യോഗം. സിദ്ധിയോഗം പരിശീലിക്കുന്നതിലൂടെ നമുക്ക് ഈ പ്രപഞ്ചത്തിലെ 14 ഡൈമൻഷനുകളും അനുഭവയോഗ്യമായി തീരും. മാത്രവുമല്ല എല്ലാ ഗ്രഹങ്ങളിലും യാത്രചെയ്യുവാനും അനുഭവിക്കുവാനും സാധിക്കും. ഒരു റേഡിയോ അല്ലങ്കിൽ ടി.വിയിൽ എങ്ങനെ ട്യൂൺ ചെയ്യുമ്പോൾ അതിൽ വിവിധ ചാനലുകൾ കേൾക്കുവാനുംകാണുവാനും സാധിക്കുന്നുവോ അതുപോലെ നമുക്ക് നമ്മളെ ട്യൂൺ ചെയ്യുമ്പോൾ ഈ പ്രപഞ്ചത്തിലെ എല്ലാ ഡൈമൻഷൻസും അനുഭവയോഗ്യമായി തീരും. നമുക്ക് നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കാത്ത എല്ലാത്തരം ജീവജാലങ്ങളെയും കാണുവാനും അനുഭവിക്കുവാനും സാധിക്കും.

സമാധി
മെഡിറ്റേഷന്റെ ഒരു പ്രധാന ഘടകമാണ് സമാധി പരിശീലനം. പലതരത്തിൽ ഉണ്ട് സമാധികൾ, സമാധി, അർദ്ധസമാധി, മഹാസമാധി. നമ്മൾ നമ്മുടെ ശരീരത്തെ പൂർണമായും ഒരു പ്രത്യേകരീതിയിൽ ഇരിക്കുവാൻ ശീലിപ്പിച്ചു കഴിയുംബോൾ പ്രപഞ്ചം നമ്മളെ നിയന്ത്രിക്കുന്ന ഒരു അവസ്ഥ നമ്മളിൽ അനുഭവപ്പെടും. ഇതിനെയാണ് സമാധി എന്ന് പറയുന്നത്. ശരീരം മുഴുവൻ പ്രാണപ്രസരണം കൊണ്ട് വരിഞ്ഞ് മുറുകിയ ശേഷം ഒരു പ്രത്യേകരീതിയിൽ ആകുന്നതിന്റെ ഫലമായി പുറത്തുനിന്ന് നോക്കുന്ന ഏതൊരാൾക്കും ധ്യാനത്തിൽ (സമാധിയിൽ) ഇരിക്കുന്ന വ്യക്തിയുടെ ശരീരം മരവിച്ചതായി തോന്നും. ഇങ്ങനെ ഇരിക്കുന്ന ആളിന്റെ ശരിരത്തിൽ ഹൃദയമിടിപ്പോ ശ്വസോച്‌ഛ്വോസമോ ഒന്നും തന്നെ ഉണ്ടായിരിക്കില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, WEEKLY, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.