SignIn
Kerala Kaumudi Online
Saturday, 27 April 2024 5.08 AM IST

ഇന്നു മുതൽ ചെയ്യേണ്ട കാര്യങ്ങൾ

ee

മനുഷ്യൻ ഉൾപ്പെടെ എല്ലാ ജീവജാലങ്ങളും എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്തിനുവേണ്ടിയാണെന്നറിയാമോ? സംശയമില്ല, ആനന്ദത്തിനു തന്നെ. ഓരോ വിധത്തിലുള്ള ആനന്ദവും സന്തോഷവും. അതുതന്നെയാണ് സാക്ഷാത്ക്കാരത്തിന്റെ ആന്തരികസത്ത.

പക്ഷേ ഈ ആനന്ദം എന്താണ് എല്ലാവർക്കും കിട്ടാത്തത്. വസ്തുക്കളെക്കുറിച്ചും പ്രതിഭാസങ്ങളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചുമുള്ള ശരിയായ അവബോധമില്ലായ്മയാണ് ഈ ആനന്ദാനുഭൂതിയ്ക്ക് തടസമായി നിൽക്കുന്നത്. ജീവിതം യുക്തിപരമല്ലാതെ തികച്ചും നിശ്ചേതനമായി പോകുമ്പോഴാണ് ജീവിതത്തിന് അർത്ഥം നഷ്ടപ്പെടുന്നത്. എന്നാൽ ആർക്കും ചിട്ടയായ ചിന്തയിലൂടെയും അതിനനുസരിച്ചുള്ള പ്രവൃത്തികളിലൂടെയും ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കാം. അതിനുള്ള ലളിതമായ മാർഗങ്ങൾ എന്തൊക്കെയാണെന്നു നോക്കാം.
ആദ്യമായി വേണ്ടത് വസ്തുക്കളോടുള്ള അമിതമായ ആർത്തി കുറയ്ക്കുക എന്നതാണ്. സൗന്ദര്യത്തിലും അനുഭൂതിയിലുമാണ് ആനന്ദം കുടികൊള്ളുന്നത്, മറിച്ച് വസ്തുക്കളിലല്ല. ഭൗതികവസ്തുക്കൾ വാരിക്കൂട്ടുമ്പോൾ അളവിലല്ല ഗുണത്തിലാണ് ശ്രദ്ധിക്കേണ്ടത്.
വീട്ടിൽ നിന്നും അപ്പാർട്ട്മെന്റിൽ നിന്നും നിങ്ങൾക്കാവശ്യമില്ലാത്ത വസ്തുക്കൾ പുറത്താക്കുക എന്നതാണ് പോസിറ്റീവ് എനർജി നിറയാനുള്ള ഒരുമാർഗം. പാഴ് വസ്തുക്കൾ നിറഞ്ഞ വീട്ടിൽ നിങ്ങൾക്ക് ആവശ്യമായ ആനന്ദപൂർണിമ ഉണ്ടാവില്ല. വിലപേശിയും വിലകുറച്ചും വാങ്ങുന്ന മൂല്യം കുറഞ്ഞ വസ്തുക്കൾക്കുപകരം എണ്ണത്തിൽ കുറവുള്ള ഉന്നതമൂല്യമുള്ള വസ്തുക്കൾ വാങ്ങാൻ പരമാവധി ശ്രമിക്കുക.
ചിന്തയിലും ഈ ചപ്പുചവറുകൾ കടന്നുകൂടാം. ഉള്ളിലേക്ക് വരുന്ന നെഗറ്റീവ് ചിന്തകൾ ചവറ്റുകുട്ടയിൽ എറിയാൻ മറക്കരുത്. നെഗറ്റീവ് ചിന്തകളുടെ സ്ഥാനത്ത് ശുഭാപ്തിവിശ്വാസവും നന്മയും നിറഞ്ഞ ചിന്തകൾ നിറച്ചുനോക്കൂ. ഫലം അത്ഭുതാവഹമായിരിക്കും. ഇതിനായി മനസിന്റെ വാതിൽക്കൽ ഒരു കാവൽക്കാരനെ വയ്ക്കുക. ചിന്തകൾ അരിപ്പയിലൂടെ അരിച്ച് ദുഷ്ചിന്തകൾ മാറ്റിയതിനുശേഷമേ മനസിലേക്ക് പ്രവേശനം അനുവദിക്കാവൂ. ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും സ്ഥിരപരിശ്രമം കൊണ്ട് ഫലമുണ്ടാകും.
എപ്പോഴും പരാതി പറയുകയും എന്തിലും കുറ്റം കണ്ടുപിടിക്കുകയും ചെയ്യുന്ന സ്വഭാവം മാറ്റിയാൽത്തന്നെ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കണ്ടുതുടങ്ങും. രാവിലെ എഴുന്നേറ്റയുടനെയും രാത്രി കുടക്കുന്നതിനുമുമ്പും എല്ലാത്തരം അനുഭവങ്ങൾക്കും നന്ദി പറയുക.
അതിൽ നല്ലതും ചീത്തയും എന്ന വിവേചനം വേണ്ട. ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗിൽ അഗ്രഗണ്യനും ലോകപ്രശസ്ത പ്രചോദക പ്രഭാഷകനുമായ ടോണി റോബിൻസ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. ''When you are grateful, fear disappears and abundance appears!""
പ്രഭാതത്തിന്റെ ചൈതന്യം ജീവിതത്തിലേക്കാവാഹിക്കാൻ കഴിഞ്ഞാൽ അത് ജീവിതത്തെ കൂടുതൽ സന്തോഷഭരിതമാക്കും. വ്യായാമവും അതാത് ദിവസത്തെ പ്രവൃത്തികളുടെ ആസൂത്രണം, ധ്യാനം, സദ്ഗ്രന്ഥപാരായണം, സംഗീതം തുടങ്ങി പുരോഗതിയിലേക്ക് നയിക്കുന്ന കാര്യങ്ങൾക്കുള്ള സമയമാണ് സൂര്യോദയത്തിനു മുമ്പുള്ള ഒരു മണിക്കൂർ. ലോകമെമ്പാടും ആരാധകർക്കുള്ള പ്രചോദന വിജ്ഞാനാചാര്യനാണ്  റോബിൻ ശർമ്മ. അദ്ദേഹം പ്രഭാതചര്യകളെക്കുറിച്ചുമാത്രം 5 എ.എം ക്ലബ് എന്നൊരു പുസ്തകം എഴുതിയിട്ടുണ്ട്. അത്രമേൽ പ്രധാന്യമുണ്ട് ജൈവഘടകത്തിലെ മാന്ത്രികതയുള്ള ഈ പുലർവെട്ടനിമിഷങ്ങൾക്ക്!
നല്ല ജീവിതത്തിനുള്ള മാർഗങ്ങളിൽ ഒന്നാണ് ധ്യാനം. നല്ല ജീവിതത്തിന് നല്ല ഉറക്കവും അത്യാവശ്യമാണ്. ഉറക്കം നിസാരമല്ല എന്ന് ഏവർക്കും അറിയാമെങ്കിലും കൃത്യമായി ഉറങ്ങുന്നവർ കുറവാണ്. പൊണ്ണത്തടി, ഓർമക്കുറവ്, പ്രമേഹം, അമിത രക്തസമ്മർദ്ദം, നാഡീവ്യൂഹരോഗങ്ങൾ എന്നിവയൊക്കെ ഉറക്കക്കുറവുമൂലം മൂർച്ഛിക്കാം.
ഏഴ് മണിക്കൂർ എങ്കിലും സുഖനിദ്ര ഉണ്ടെങ്കിൽ ജീവിതം സ്വസ്ഥമായിരിക്കും. രാത്രി 7.30നുശേഷം ഭക്ഷണം കഴിക്കാതെ ഉറങ്ങുന്നതിനു ഒരു മണിക്കൂ‌ർ മുമ്പെങ്കിലും ടിവിയും ഫോണുമൊക്കെ ഓഫ് ചെയ്ത് ഒന്ന് ശീലിക്കൂ. കൃത്യസമയത്തുള്ള വ്യായാമം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഒരു 45 മിനിട്ടെങ്കിലും നന്നായി വിയർക്കുംവിധം വ്യായാമം ശീലമാക്കിയേ പറ്റൂ. ആരോഗ്യത്തിന് വ്യായാമത്തേക്കാൾ നല്ലൊരു മരുന്ന് ഇല്ലതന്നെ. ആരോഗ്യമാണ് സർവധനാൽ പ്രധാനം എന്ന കാര്യത്തിൽ സംശയം വേണ്ട.
പുസ്തകവായന ശീലമാക്കിയിട്ടില്ലെങ്കിൽ അത് ഇന്നുതന്നെ തുടങ്ങുക. ഏറ്റവും കുറഞ്ഞത് 30 മിനിട്ടെങ്കിലും ഒരു നല്ല പുസ്തകം വായിക്കാനായി മാറ്റിവയ്ക്കണം. നമ്മളെ പ്രചോദിപ്പിക്കുന്ന അമൂല്യമായ ആശയങ്ങളുള്ള പുസ്തകങ്ങൾ നമ്മെ ഉത്സാഹികളാക്കും. ശരീരത്തിന് പോഷകാഹാരം പോലെ മനസിനുള്ള ഭക്ഷണമാണ് വായന.
ശരീരത്തിനും മനസിനും ആത്മാവിനും പുതിയ ഉണർവും കരുത്തുമേകുന്ന ഈ ശീലങ്ങൾ സ്വായത്തമാക്കാൻ അമാന്തിക്കരുത്. നാളെ എന്നൊരു വാക്ക് ഇക്കാര്യത്തിൽ പാടില്ല. തുടങ്ങുക. ഇന്നുതന്നെ! നന്മയുടെയും ആരോഗ്യത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പുലരിയിലേക്ക് ആരോ സ്വാഗതമോതുന്നുണ്ട്! കേൾക്കുക!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, WEEKLY, SELF MOTIVATION
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.