SignIn
Kerala Kaumudi Online
Friday, 26 April 2024 3.57 PM IST

വിജയത്തിന് വേണ്ടി ഇങ്ങനെയും ചിന്തിക്കാം

ee

സങ്കീർണമായ പ്രശ്നങ്ങൾക്ക് നിസാരമായി പരിഹാരം കാണുന്ന ചിലരെ കണ്ടിട്ടില്ലേ? എത്ര കുഴഞ്ഞുമറിഞ്ഞ പ്രശ്നമാണെങ്കിലും ‌ഞൊടിയിടയിൽ അതിന് പരിഹാരം നിർദ്ദേശിക്കുന്ന അവരുടെ ചിന്താരീതിയും പ്രവർത്തനശൈലിയും വ്യത്യസ്തമായിരിക്കും. ലോകത്തിലെ മഹത്തായ കണ്ടുപിടിത്തങ്ങളിൽ പലതും ഉണ്ടായിട്ടുള്ളത് ഇത്തരം വേറിട്ട ചിന്തകളിൽ നിന്നാണ്. സാധാരണ മനുഷ്യർ ചിന്തിക്കുന്ന സാമ്പ്രദായിക ചട്ടക്കൂട്ടിൽ നിന്നല്ല ഇത്തരം പ്രതിഭകളുടെ ചിന്താവ്യാപാരം നടക്കുന്നത്. അവരുടെ ക്രിയാത്മകശേഷി മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതൽ ആയിരിക്കും. ഇങ്ങനെ സർഗാത്മകമായി ചിന്തിക്കുകയും പ്രായോഗികക്ഷമതയോടെ പ്രവർത്തിക്കുകയും ചെയ്യുന്ന അവരുടെ ജീവിതം വിജയപാതയിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. ചില മാനേജ്മെന്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ക്രിട്ടിക്കൽ തിങ്കിംഗ് എന്ന സങ്കേതം ഉപയോഗിക്കുന്നുണ്ട്.

വേറിട്ട ചിന്തകൾ പലതും സർഗാത്മകതയുടെയും പ്രായോഗിതയുടെയും പ്രതീകമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് ജപ്പാനിലെ സോപ്പുകവറിന്റെ കഥ. ഒരിക്കൽ ജപ്പാനിലെ പ്രമുഖ സോപ്പ് നിർമ്മാണ കമ്പനിക്ക് ഒരു ഉപഭോക്താവിന്റെ കത്ത് വന്നു. കടയിൽ നിന്നു വാങ്ങിയ സോപ്പിൽ സോപ്പില്ലായിരുന്നു മറിച്ച് കവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു പരാതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ആ പരാതികത്ത്.
ഉടൻതന്നെ മാനേജ്മെന്റ് അന്വേഷണം ആരംഭിച്ചു. കമ്പനിയിലെ സോപ്പ് പാക്കിംഗ് യൂണിറ്റിൽ അവർ സന്ദർശനം നടത്തി. നിരനിരയായി പോകുന്ന സോപ്പുകൾ പാക്കറ്റിലാക്കുന്ന പ്രക്രിയക്കിടയിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടോ എന്ന് അവർ പരിശോധിച്ചു. ചില സോപ്പുകൾ കവറിനുള്ളിൽ കയറുന്നില്ലെന്നും അതുകൊണ്ട് ഉള്ള പൊള്ളയായ മനോഹരമായ സോപ്പ് കവറുകൾ സോപ്പ് പാക്കറ്റിൽ എത്തുന്നുണ്ടെന്നും അത് തിരിച്ചറിയാതെ കയറ്റിവിടുന്നു എന്നും അവർ കണ്ടെത്തി.
ബന്ധപ്പെട്ട എൻജിനീയർമാരോട് ഉടനടി ഇതിനൊരു പരിഹാരം കണ്ടെത്താൻ മാനേജ്മെന്റ് നിർദ്ദേശിച്ചു. അവർ ടീമായി ഇരുന്ന് തലപുകഞ്ഞ് ആലോചിച്ചു. ഒടുവിൽ പരിഹാരം കണ്ടെത്തി. മാസങ്ങൾക്ക് ശേഷം. പ്രശ്നപരിഹാരത്തിനായി അവർ ഒരത്യാധുനിക എക്സ്റേ മെഷീൻ ഡിസൈൻ ചെയ്തു. ഈ മെഷീൻ പ്രവ‌ർത്തിപ്പിക്കാനും ഉള്ളിൽ സോപ്പില്ലാത്ത കവറുകൾ തരംതിരിക്കാനുമായി രണ്ടു ജീവനക്കാരെ നിയമിക്കുകയും ചെയ്തു. രണ്ടു ജീവനക്കാരുടെ ശമ്പളം, സ‌്കാനറിന്റെ ചെലവ്, മാസങ്ങളോളമുള്ള പരിശ്രമം എന്നിവ കണക്കാക്കിയാൽ കോടിക്കണക്കിന് രൂപയാണ് കമ്പനിക്ക് ഇതിനായി ചെലവഴിക്കേണ്ടിവന്നത്.
എന്നാൽ അത്രയൊന്നും പ്രശസ്തമല്ലാത്ത മറ്റൊരു ചെറുകിട കമ്പനിക്കും ഇതേ പ്രശ്നം നേരിടേണ്ടിവന്നു. അവിടുത്തെ ഒരു സാധാരണ ജീവനക്കാരൻ ഒരു പരിഹാരം നിർദ്ദേശിച്ചു. വളരെ ലളിതമായിരുന്നു അത്. സോപ്പ് പായ്ക്ക് ചെയ്യുന്നിടത്ത് ശക്തിയേറിയ ഒരു ഇൻഡസ്ട്രിയൽ ഫാൻ സ്ഥാപിക്കുക. ഫാനിന്റെ ശക്തമായ കാറ്റിൽ ഉള്ളുപൊള്ളയായ കവറുകൾ പറന്നുപോകും. ആകെ ചെലവ് പതിനായിരം രൂപയിൽ താഴെ. എങ്ങനെയുണ്ട് ബുദ്ധി? ഇതാണ് വേറിട്ട ചിന്ത. പ്രായോഗിക ചിന്ത. ഏതു രംഗത്തും ഇത്തരം ക്രിയാത്മകമായ കുറുക്കുവഴികൾ ഉപയോഗപ്പെടുത്താൻ കഴിയും. ബഹിരാകാശത്ത് വരെ ഇത്തരം പൊടിക്കൈകൾ ഉപയോഗപ്പെടുത്തുന്നു എന്നാണ് റഷ്യയിൽ നിന്നുള്ള ഒരു വാ‌ർത്ത സൂചിപ്പിക്കുന്നത്.
അമേരിക്കൻ ബഹിരാകാശ യാത്രികർ ഒരുകാര്യം കണ്ടുപിടിച്ചു. ശൂന്യാകാശത്ത് ബോൾപോയിന്റ് പേനകൾ ഉപയോഗിക്കാൻ കഴിയില്ല എന്നതായിരുന്നു കണ്ടുപിടിത്തം. ഭൂഗുരുത്വബലം ഇല്ലാത്തതിനാലും കുറഞ്ഞ അന്തരീക്ഷമർദ്ദമായതിനാലും റീഫില്ലിലെ മഷി തൂവി പോകും. അതിബുദ്ധിമാന്മാരായ ഒരു സംഘം ശാസ്ത്രജ്ഞർ ഒരു വെല്ലുവിളിയായി അത് ഏറ്റെടുത്തു. അവർ ഒരു വർഷമെടുത്ത് ഒരുപകരണം കണ്ടുപിടിച്ചു. സീറോഗ്രാവിറ്റിയിലും ന്യൂനമർദ്ദത്തിലും എഴുതാൻ കഴിയുന്ന ഒരു അത്ഭുതപ്പേന അവർ രൂപകല്പന ചെയ്തു. ചെലവഴിച്ചത് അറുന്നൂറുകോടി ഡോളർ! അതും ഒരു പേനയ്ക്കുവേണ്ടി.
എന്നാൽ ബഹിരാകാശത്തുപോയ റഷ്യൻ ശാസ്ത്രജ്ഞരെയും ഈ 'പേനക്കാര്യം" വല്ലാതെ അലട്ടി. അവർ ചെയ്തത് എന്തെന്നോ? പേനയ്ക്ക് പകരം പെൻസിൽ ഉപയോഗിച്ചു! എത്ര നിസാരം! ഒരു ചില്ലിക്കാശുപോലും ചെലവില്ലാതെ സംഗതി ജോറാക്കി. കാര്യങ്ങൾ രേഖപ്പെടുത്താൻ പേന തന്നെ വേണമെന്നില്ലല്ലോ എന്ന വേറിട്ട, എന്നാൽ ലളിതമായ ചിന്തയാണ് ഈ പ്രശ്നപരിഹാരത്തിന് വഴിതെളിച്ചത്. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കുക. നമ്മുടെ ജീവിതത്തിലെ അതിസങ്കീർണ പ്രശ്നങ്ങൾക്ക് പലപ്പോഴും അതിലളിതവും അനായാസകരവും പ്രായോഗികവുമായ പരിഹാരങ്ങൾ ഉണ്ട്. വേണ്ടത് ഇത്രമാത്രം! സാമ്പ്രദായിക രീതികളിൽ നിന്നു മാറി ചിന്തിക്കുക, അത്രതന്നെ!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAREER, WEEKLY, SELF MOTIVATIONS
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.