കാബൂൾ: ഭരണകൂടത്തിനെതിരെ വിമർശനമുന്നയിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന ഉത്തരവുമായി അഫ്ഗാനിസ്ഥാനിലെ താലിബാൻ നേതൃത്വം. താലിബാൻ സർക്കാരിന്റെ ഭാഗമായ പണ്ഡിതരെയും സർക്കാരുദ്യോഗസ്ഥരെയും യാതൊരു ആധികാരികതയുമില്ലാതെ വിമർശിക്കുന്നവരെ ശിക്ഷിക്കുമെന്നും ഇത്തരം വിമർശനങ്ങൾ പൊതുജനങ്ങൾ അവസാനിപ്പിക്കണമെന്നുമാണ് പുതിയ ഉത്തരവ്. ഇത്തരം വിമർശനങ്ങൾ ശത്രുക്കളെ സഹായിക്കുമെന്നും ഉത്തരവിൽ പറയുന്നതായും ഒരു അന്താരാഷ്ട്ര മാദ്ധ്യത്തിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |