തിരുവനന്തപുരം: പൊലീസിലെ ഗുണ്ടാ, ക്രിമിനൽ ബന്ധമുള്ളവർക്കെതിരായ നടപടികളുടെ ഭാഗമായി കുഴപ്പക്കാരെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റി, 24 ഇൻസ്പെക്ടർമാരെക്കൂടി സ്ഥലംമാറ്റി നിയമിച്ചു. സ്ഥലംമാറ്റപ്പെട്ടവരും നിയമിക്കപ്പെട്ട സ്റ്റേഷനുകളും: സുരേഷ് വി നായർ- താനൂർ കൺട്രോൾ റൂം, സിജു കെ.എൽ. നായർ- മംഗലപുരം, എസ്.എസ്.സുരേഷ് ബാബു-പേട്ട, സിബിൻ- പൊലീസ് അക്കാഡമി, ജി.എസ്.രതീഷ്- വലിയതുറ, ടി.സതികുമാർ- പൊഴിയൂർ, കെ.വിനുകുമാർ- സൈബർ സ്റ്റേഷൻ തിരുവനന്തപുരം റൂറൽ, സി.ആർ. രാജേഷ് കുമാർ- വടകര കൺട്രോൾ റൂം, പ്രസാദ് അബ്രഹാം വർഗ്ഗീസ്- ഏറ്റുമാനൂർ, അനൂപ്.ജി- തൃക്കൊടിത്താനം, ജി.അജീബ്- പള്ളിക്കത്തോട്, എസ്.പ്രതീപ്- വിജിലൻസ്, കെ.എൻ മഹേഷ് കുമാർ- കറുകച്ചാൽ, എ.സജിത്ത്- ക്രൈംബ്രാഞ്ച് മലപ്പുറം, കെ.ജെ. ഋഷികേശൻ നായർ- കാട്ടൂർ തൃശൂർ റൂറൽ, എം.എ. സന്തോഷ്- സുൽത്താൻ ബത്തേരി, കെ.പി.ബെന്നി- വടക്കാഞ്ചേരി, കെ.ആദം ഖാൻ- പറമ്പിക്കുളം, ഷൈജു പി.എൽ- കൽപ്പറ്റ, ബി.കെ സിജു- വെള്ളമുണ്ട, എൻ.ബിശ്വാസ്- ബേപ്പൂർ, വി.സിജിത്ത്- പനമരം, എം.ശൈലേഷ് കുമാർ- നാട്ടുകാൽ, കെ.സതീഷ് കുമാർ- ചാലിശേരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |